Wednesday, 30 September 2015

ഞാൻ സംവിധാനം ചെയ്യും : വേണമെന്നില്ല

നടപ്പുകാലത്തെ മലയാള സിനനിമയെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച ഒരു ടിപ്പിക്കല്‍ ബാലചനന്ദ്രമേനേനാന്‍ ഷോ, അല്ലെങ്കില്‍ ഒരു പക്കാ ബാലചനന്ദ്രമേനേനാന്‍ സിനിമ അതാണ് ഞാന്‍ സംവിധാനനം ചെയ്യും എന്ന ചിനത്രം. കുടുംബനേപ്രക്ഷകരെ ലക്ഷ്യം വച്ചെന്ന് പറയുമ്പോഴും മലയാള സിനനിമയിലെ ചില താല്പര്യങ്ങളെ ചോദ്യം ചെയ്യാന്‍ നശ്രമിച്ച ചിനത്രം. അവാര്‍ഡുകള്‍ക്ക് പിന്നിലെ കളികള്‍, കള്ളത്തരങ്ങള്‍, സാധ്യതകള്‍ തുടങ്ങി നനിലവിലുള്ള സനമ്പ്രദായങ്ങള്‍ക്ക് നേനരെ നനിരവധി ചോദ്യങ്ങളുയര്‍ത്താന്‍ ചിനത്രത്തിലൂടെ ബാലചനന്ദ്രമേനേനാന്‍ നശ്രമിക്കുകയാണ്.

സീരിയല്‍ മൂഡിലാരംഭിക്കുന്ന സിനനിമ ഏറെ നേനരം നേപ്രക്ഷകനെന ആകാംഷയുടെ മുള്‍മുനനയില്‍ നനിര്‍ത്തുന്നു. ഇതെന്ത് സിനനിമ എന്ന ആകാംഷയില്‍. പക്ഷെ വളരെ വേഗം ബാലചനന്ദ്ര മേനേനാന്‍ നേപ്രക്ഷകനെന സിനനിമയുടെ മൂഡിലേക്ക് കൊണ്ടു വരുന്നു. സിനനിമ എടുക്കാനനാനഗ്രഹിക്കുന്ന മകളില്‍ നനിന്നും സംവിധായകനനാകാകാനനാനഗ്രഹിക്കുന്ന അച്ഛനനിലേക്കുള്ള സിനനിമയുടെ ചുവടുമാറ്റം രണ്ട് തലമുറയുടെ വ്യത്യസ്തമായ ചലച്ചിനത്ര മോഹത്തെയാണ് തുറന്നു കാട്ടുന്നത്. പതിവ് പോലെ ആദ്യം എതിരു പറയുന്ന കുടുംബിനനി, പിന്നെ അവരാണ് ഈ സിനനിമയുടെ നപ്രധാനന അണിയറനപ്രവര്‍ത്തക.  സിനനിമയ്ക്ക് വേണ്ടി ജീവിക്കുന്ന ഒരു മനനുഷ്യന്‍ അയാളുടെ കുടുംബം, ചുറ്റുപാട്, സാഹചര്യങ്ങള്‍ ഇതാണ് ഈ ചിനത്രത്തിന്റെ ആകെത്തുക. ഭര്‍ത്താവിനെന അതിരറ്റ് സ്‌നേനഹിക്കുന്ന പരമ്പരാഗത രീതികളില്‍ വിശ്വസിക്കുന്ന ഭാര്യ. ബാങ്കുദ്യോഗസ്ഥയായ അവര്‍ മകളെ തന്നെപ്പോലെ വളര്‍ത്തണമെന്ന് അവര്‍ ആനഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനനുമാകില്ല. ചെറുപ്പത്തില്‍ തനനിക്ക് നനഷ്ടമായതിനെന, തനനിക്ക് ചെയ്യാന്‍ പറ്റാത്തതിനെന ഓര്‍ത്ത് എപ്പോഴും പരിതപിക്കുന്ന സാധാരണ മലയാളി വീട്ടമ്മയുടെ നപ്രതീകം. നപ്രായം തികഞ്ഞ മകള്‍ മോഡേണാണെന്നും നന്യൂജെന്‍ ആണെന്നും തെളിയിക്കാന്‍ വേണ്ടി അവളെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാക്കുന്നു. സിനനിമ സംവിധാനനം ചെയ്യാനനാനഗ്രഹിക്കുന്ന പെണ്‍കുട്ടിയായി ചിനത്രീകരിക്കുന്നു. കുടുംബനനാഥന്‍ പക്ഷെ ഇതുവരേയും രംഗനപ്രവേശം ചെയ്യുന്നില്ല.  എന്നാല്‍ അപ്പരതീക്ഷിതമായെത്തുന്ന നനായകന്‍ ടിപ്പിക്കല്‍ സിനനിമ നഭ്രാന്ത് കാട്ടുന്നു. സിനനിമയ്ക്കായി ഒരുങ്ങുന്നു. മകളെ സിനനിമയില്‍ നനിന്നും പറഞ്ഞു പിന്തിരിപ്പിക്കുകയും ചെയ്യുന്നു. ഇനനി സിനനിമ പിടുത്തം. വേറിട്ട വഴിയില്‍ നനടക്കാനനാനഗ്രഹിക്കുന്ന നനവാഗത സംവിധായകന്‍ എടുക്കുന്ന പടം ചിനത്രീകരണത്തിനന് മുന്‍പെ പതിവ് പോലെ നപ്രതിസന്ധി നേനരിടുന്നു. സ്വയം നെപ്രാഡ്യൂസ് ചെയ്യുന്നു. ഷൈജു അന്തിക്കാട് സംവിധാനനം ചെയ്ത സീന്‍ ഒന്ന് നനമ്മുടെ വീടെന്ന ചിനത്രത്തിലെ ചില രംഗങ്ങലെ ഈ സിനനിമ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചു. അവസാനനം സംസ്ഥാനന അവാര്‍ഡ് നനിര്‍ണ്ണയം എന്ന പുതുമയിലേക്ക് ചിനത്രത്തെ എത്തിക്കാനനും ശുഭപര്യവസാനനിയാക്കാനനും സംവിധായകനന് കഴിഞ്ഞു. അവാര്‍ഡ് കമ്മറ്റികള്‍ക്കെതിരെ സംവിധായകനനുള്ള രോഷം ഈ ചിനത്രത്തില്‍ കൂടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. അവാര്‍ഡ് കമ്മറ്റികള്‍ക്കുള്ളില്‍ നനടക്കുന്ന പൊള്ളത്തരങ്ങളുടെ തുറന്നു കാട്ടലുകള്‍ക്കും ഈ സിനനിമ  നശ്രമം നനടത്തി. ബാലചനന്ദ്ര മേനേനാന്‍ തന്നെ

ഒരുക്കിയ ഗാനനങ്ങള്‍ അനത്രയ്ക്കങ്ങോട്ട് മോശമാക്കിയില്ല.

സംസ്ഥാനന ചലച്ചിനത്ര അവാര്‍ഡുകളുടെ വീതം വയ്ക്കലുകള്‍, തര്‍ക്കങ്ങള്‍, പിണക്കങ്ങള്‍, കടിപിടികള്‍.

ഇതൊക്കെ തനനിക്ക് കഴിയും വിധം നേപ്രക്ഷകരിലെത്തിക്കാന്‍ സംവിധായകന്‍ നനടത്തിയ നശ്രമങ്ങള്‍ ഏറെക്കുറെ വിജയം കണ്ടു. ഓരോ സിനനിമയ്ക്കും പിന്നിലുള്ള അണിയറ വിശേഷങ്ങള്‍, ചില വ്യവസ്ഥാപിത രീതികളോടുള്ള ചോദ്യങ്ങള്‍, രീതികളോടുള്ള വിരല്‍ ചൂണ്ട ലുകള്‍ ഇതെല്ലാം ഈ ബാലചനന്ദ്ര മേനേനാന്‍ സിനനിമയിലുണ്ട്. സിനനിമയെടുക്കാനനും സംവിധായകനനാകാനനും ആര്‍ക്കും കഴിഴുന്ന ഈ കാലത്ത് ചലച്ചിനത്ര മേഖലയെ തകര്‍ക്കുന്ന അത്തരം നപ്രവണതകളോടുള്ള പരിതാപവും പരിഭവവും  എന്തിനന് പഴയകാല സംവിധായകരുടെ  രോദനനവും സംവിധായകന്‍ മറച്ചു വയ്ക്കുന്നില്ല.

വഴിയേ പോകുന്നവരെല്ലാം സംവിധായകരാകുന്നു എന്ന ഒരു നപ്രയോഗം ചിലുപയോഗിക്കുന്നത് പുത്തന്‍ തലമുറ സിനനിമാക്കാര്‍ക്ക് എതിരെയുള്ള ഒരു ഒളിയമ്പായിരിക്കണം. തെങ്ങുകയറ്റക്കാരനേനാടും നനീ വെറുതെ ഇരിക്കുകയാണെങ്കില്‍ ഒരു സിനനിമ എടുത്തുകൂടെ എന്നു ചോദിക്കുന്ന കഥാപാനത്രം പരിഹസിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ചലച്ചിനത്ര നപ്രവര്‍ത്തകരെയാണ്. സംവിധാനനം ചെയ്യുമെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന പരിഹസിക്കുന്ന നനിരവധി പേരെ കണ്ടിട്ടുണ്ടെങ്കിലും ഇത് നപ്രത്യക്ഷമായ വിമര്‍ശനനം തന്നെയാണ്. കഥാനനായകന്റെ ചിനത്രത്തിലഭിനനയിക്കാന്‍ കൊണ്ടു വരുന്ന കഥാപാനത്രവും ചില പരിഹാസ ശരങ്ങളുയര്‍ത്തുന്ന ു. ഗോനത്ര വിഭാഗത്തില്‍പ്പെട്ട അനത്ര സൗന്ദര്യമില്ലാത്ത ഒരു നനായകനെന പരീക്ഷിക്കുന്ന സംവിധായകന്‍ സൂപ്പര്‍താരങ്ങളുടെ പദവികളെ ചോദ്യം ചെയ്യാന്‍ നശ്രമിക്കുന്നു എന്നു തോന്നിയാല്‍ എങ്ങനെന കുറ്റപ്പെടുത്തും. ഇനനി അങ്ങനെനയൊരാളെ വച്ച് സിനനിമയെടുത്താലോ അതു കഴിഞ്ഞാല്‍ പിനനനെന നനായകന്‍ നനിലത്തൊന്നുമല്ല. പിന്നെ അയാളുടെ ലോകമാണ്. ചില പുത്തന്‍തലമുറ സിനനിമാനപ്രാന്തന്‍മാരെ, പുതുമുഖ നനായകന്‍ മാരെയാണ് ഇവിടെ സംവിധായകന്‍ ഉദ്ദ്യേശിച്ചതെന്നും വ്യക്തം. ഇനനി സിനനിമയെടുത്തു കഴിഞ്ഞാലോ അത് നപ്രദര്‍ശനനത്തിനെനത്തിക്കാന്‍ അതിനേനക്കാളേറെ നപ്രതിസന്ധി. ഇനനി ഒരേയൊരാനശ്രയം അവാര്‍ഡാണ്. സിനനിമയുടെ രണ്ട ാം പകുതിയുടെ നനല്ല ശതമാനനവും അവാര്‍ഡ് കമ്മറ്റി കവര്‍ന്നെടുത്തു. അവാര്‍ഡ് നനിര്‍ണ്ണയവും, ചോര്‍ത്തലും ഒക്കെയായി സിനനിമയുടെ സിംഹഭാഗവും നേപ്രക്ഷകന്റെ കാഴ്ചയില്‍ സംസ്ഥാനന അവാര്‍ഡ് മാനത്രകമായിരുന്നു. ഇതാണോ ഈ സംസ്ഥാനന അവാര്‍ഡ് എന്നു ചിനത്രത്തിലെ സുനനില്‍ സുഖദയുടെ കഥാപാനത്രം ചോദിക്കുന്ന ചോദ്യം ഓരോ നേപ്രക്ഷകനനും പരസ്പരം ചോദിച്ചു പോകുന്ന രംഗങ്ങള്‍. ഇനത്രകാലം സിനനിമയിലുണ്ട ായിരുന്ന  ഒരു മനനുഷ്യന്‍ തന്നെയാണോ ഈ പടമെടുത്തതെന്നും നേപ്രക്ഷകന്‍ മുഖത്തോടുമുഖം നേനാക്കി. നപ്രമേയമാക്കിയത് സിനനിമയാണെങ്കിലും സിനനിമയുടെ ആത്മാവിനെന കാര്യമായി സ്പര്‍ശിക്കാന്‍ ചിനത്രത്തിനേനാ സംവിധായകനേനാ കഴിഞ്ഞില്ല. പിന്നെ സിനനിമാ ലോകത്തെ ചില ദുഷ്‌നപ്രവണതകളെ ചെറുതായൊന്നു തല്ലാനനും ചിനത്രം നശ്രമിച്ചു. നപ്രത്യേകിച്ച് ചലച്ചിനത്ര ലോകത്തെ കുടുംബ ജീവിതങ്ങളെ. പിന്നെ നനാല്പത് വര്‍ഷത്തോളം എന്‍എഫ്ഡിസി പോലൊരു ചലച്ചിനത്ര മേഖലയില്‍ നപ്രവര്‍ത്തിച്ച കേനന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സിനനിമയെടുക്കാനനായി പാടുപെടുന്നതിലെ കല്ലുകടിയും മറച്ചു വയ്ക്കുന്നില്ല. എന്നാലും ഇനത്രയധികം അനനുഭവ പരിചയമുള്ള ബാലചനന്ദ്ര മേനേനാനനില്‍ നനിന്നും ഇതല്ല നേപ്രക്ഷകന്‍ നപ്രതീക്ഷിച്ചത്. സത്യം. ഒരു ടിപ്പിക്കല്‍ ഹാലചനന്ദ്രമേനേനാന്‍ സിനനിമ എന്ന് എഴുതി കാണിക്കുന്ന എന്‍ഡ് ടൈറ്റില്‍ ടിപ്പിക്കല്‍ ബാലചനന്ദ്ര മേനേനാന്‍ ഷോ എന്നാക്കിയിരുന്നെങ്കില്‍.



ഞാന്‍ ഇനനിയും സംവിധാനനം ചെയ്യുമെന്ന ബാലചനന്ദ്രമേനേനാന്‍ രെ നപ്രഖ്യാപനനം കൂടിയാണ് ഈ ചിനത്രം. സിനനിമയുടെ എല്ലാ സങ്കേതങ്ങളിലും തനനിക്ക് ഇനനിയും എന്തൊക്കെയോ ചെയ്യാനനുണ്ടെന്ന നപ്രഖ്യാപനനം. പക്ഷെ അത് നേപ്രക്ഷകന്റെ ആസ്വാദനനത്തെ കൂടി കണക്കിലെടുത്താകണമെന്ന് പ്രേക്ഷകനന് അഭിനപ്രായപ്പെടാം

Thursday, 17 September 2015

ഹീറോയിസം ഹീറോ


ഒറിജിനനലിനേനാട് നീതി പുലര്‍ത്താത്ത, എന്നാല്‍ മടുപ്പിച്ചും, രസിപ്പിച്ചും, ഇടക്കിടെ ചിരിപ്പിച്ചും, ലാഗ് ചെയ്തും മുന്നോട്ട് പോകുന്ന ഒരു ചിത്രമാണ് ഹീറോ.

1983 ല്‍ സുഭാഷ് ഗായുടെ സംവിധാനനത്തില്‍ പുറത്തിറങ്ങിയ ഹീറോ വെള്ളിത്തിരയില്‍ വീണ്ടും ജനനിച്ചപ്പോള്‍ പഴയ തലമുറ നെനറ്റി ചുളിക്കും. പുതിയ തലമുറയ്ക്ക് നപ്രത്യേകിച്ചൊരു വികാരവും തോന്നില്ല. പതിവ് പോലെ നപ്രണയം തന്നെയാണ് ഹീറോയുടെ നപ്രമേയം. സമൂഹത്തിന്റെ വൈവിധ്യത്തില്‍ ഒന്നിക്കാന്‍ സാധ്യതയില്ലാത്ത രണ്ട് പേരുടെ നപ്രണയം. സുഭാഷ് ഗായുടെ നക്രാഫ്റ്റല്ല നനിഖില്‍ അദ്വാനനിയുടേതെന്നതിന്റെ തെളിവ് കൂടിയാണ് ഹീറോ.



നനാട്ടില്‍ അത്യാവശ്യം ഗൂണ്ട ാപ്പണിയൊക്കെയുള്ള സൂരജ് പാഷ എന്ന ഡോണിന്റെ സഹായി കൂടിയാണ്. ജയിലിലായ പാഷയ്ക്ക് വേണ്ടി പാഷയെ ജയിലിലാക്കിയ ഐജിയുടെ മകളെ കിഡ്‌നനാപ്പ് ചെയ്യാനന് നനിയോഗിക്കപ്പെടുന്ന സൂരജ്. തെറിച്ചു നനടക്കുന്ന, വൈനബ്രന്റായ നനവ സമൂഹ യുവത്വത്തിന്റെ നപ്രതീകമായ രാധ മാധുര്‍. അങ്ങനെന കിഡ്‌നനാപ്പ് ചെയ്യപ്പെടുന്ന രാധയും സൂരജും തമ്മില്‍ അഗാധമായ നപ്രണയത്തിലാകുന്നു. അങ്ങനെന ആകേണ്ടി വരുന്നു. സ്വാഭാവികമായും പാഷയ്ക്ക് ഇത് അമഗീകരിക്കാന്‍ നപ്രയാസമാണ്. അതിനേനക്കാളുപരി ശനത്രുവായ പാഷയുടെ ശിങ്കിടിയെ ഉള്‍ക്കൊള്ളാന്‍ ഐജി മാഥുറിനനും കഴിയുന്നില്ല. സാഹചര്യവശാല്‍ രാധയെ കിഡ്‌നനാപ്പ് ചെയ്ത കേസില്‍ സൂരജ് ജയിലിലാകുന്നു. രാധ കാത്തിരിക്കുന്നു. രാധയുടെ സഹോദരന്‍ അനനുകൂലം. ഐജി അച്ചന്‍ നപ്രതീകൂലം. എന്നാലും ഇരുവരും ഒന്നിക്കേണ്ടത് അനനിവാര്യത. ശുഭപര്യവസാനനം. കിഡ്‌നനാപ്പ് രംഗങ്ങളും, കിഡ്‌നനാപ്പിനന് ശേഷമുള്ള വടക്കേ ഇന്ത്യയുടെ ദൃശ്യസമ്പന്നതയില്‍ കൂടിയുള്ള യാനത്രകളും ഇംതിയാസ് അലി ചിനത്രം ഹൈവേയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. മഞ്ഞ് പൊഴിയുന്ന, നപ്രണയാര്‍നദ്ര നനിമിഷങ്ങളില്‍ സൂരജും രാധയും ചേരുമ്പോള്‍ അവിടെ ഇരയും വേട്ടക്കാരനനുമാണെങ്കിലും നപ്രണയം തലപൊക്കുന്നതില്‍ അത്ഭുതമില്ലല്ലോ. ക്യാമറയുടെ അത്ഭുത ചലനനങ്ങള്‍ നേപ്രക്ഷകനെന പിടിച്ചിരുത്താന്‍ പോന്നതായിരുന്നു. ആദ്യ രംഗത്തെ സ്റ്റണ്ടിനനും മടുപ്പിക്കലിനനും പിന്നാലെ എത്തിയ നപ്രണയം പിള്ളേരുടെ കൈയ്യില്‍ ഒതുങ്ങിയില്ലെങ്കിലും അനത്ര വെറുപ്പിച്ചില്ല. തന്റെയൊപ്പം ഉള്ളത് വേട്ടക്കാരനനാണെന്ന് അറിഞ്ഞിട്ടും തന്റെ സ്‌നേനഹത്തില്‍ തരിമ്പും കുറവ് വരുത്താത്ത രാധ സൂരജിനന് വേണ്ടി കാത്തിരിക്കാനനും തയ്യാറാകുന്നു. കശ്മീര്‍ പശ്ചാത്തലത്തില്‍ ഒളിച്ച് താമസിക്കുന്ന കിഡ്‌നനാപ്പേഴ്‌സിനെന തേടി പോലീസ് എത്തുന്നതോടെ പല ബോളിവുഡ് ചിനത്രങ്ങളിലേയും ചില രംഗങ്ങളെ അത് അനനുസ്മരിപ്പിക്കുന്നു. മഞ്ഞും, കല്ലും മുള്ളും നനിറഞ്ഞ വഴികളിലൂടെ നനായികയേയും കൂട്ടി ബൈക്കില്‍ പറക്കുന്ന നനായകന്‍. നപ്രതിബന്ധങ്ങളോരോന്നും തരണം ചെയ്ത് നനായാകനെനത്തുന്നത് എന്തായാലും പോലൂസ് വലയില്‍ തന്നെയാകണമല്ലോ. എങ്കിലല്ലേ ഒരു നത്രില്ലുണ്ടാകൂ. പൊളിഞ്ഞ പാലത്തിനന് മുകളിലൂടെ കുതിക്കുന്ന ബൈക്ക് പക്ഷെ വെള്ളത്തിലേക്ക് കൂപ്പു കുത്തുന്നതോടെ ചിനത്രം നനാഥനെന നനഷ്ടപ്പെട്ട അവസ്ഥയിലെത്തുമെന്ന് തോന്നിച്ചു, പക്ഷെ വെള്ളത്തില്‍ ഒഴുകിയെത്തിയ നനായികാ നനായകന്‍മാര്‍ എത്തിപ്പെടുന്നത് തിബറ്റിലോ നേനപ്പാളിലോ മറ്റോ ആണ്. സ്വാഭാവികം. രക്ഷപ്പെട്ടാല്‍ പിന്നെ നപ്രണയം മൂര്‍ദ്ധനന്യാവസ്ഥയിലെത്തുമല്ലോ. അങ്ങനെന അവസാനനം കിഡ്‌നനാപ്പ് കേസില്‍ സൂരജ് ജയിലിലാകുന്നു. പഴയ ചിനത്രത്തില്‍ ജയിലില്‍ നനിന്നും മടങ്ങുന്ന സൂരജ് ബൈക്ക് റൈഡറാവുകയാണെങ്കില്‍ ഇവിടെ ഫിസിക്കല്‍ നെട്രയിനനറാവുകയാണെന്നത് ഒരു വ്യത്യാസം. പതിവ് ബോളിവുഡ് സിനനിമകളില്‍ നനിന്നും വ്യത്യസ്തമായി നനായകന്‍ ആവശ്യം പോലെ ഇടിവാങ്ങുന്നുണ്ട്. പക്ഷെ അപകടം വരുമ്പോഴും ഇടി വാങ്ങുമ്പോഴും നനായകന്‍രെ മുഖത്തെ ചോര ഒരേ തരത്തില്‍ മാനത്രമാണ്. പതിവ് ബോളിവുഡ് ചിനത്രങ്ങല്‍ പോലെ ഗാനനങ്ങളാല്‍ സമ്പന്നമാണ് ഹീറോ. അമാല്‍ മാലിക്ക്, മീറ്റ് നേബ്രാസ് അഞ്ചാന്‍, സച്ചിന്‍-ജിഗന്‍സ ടീം എന്നിവരൊരുക്കിയ പാട്ടുകല്‍ മോശമാക്കിയില്ല.

1983 ല്‍ പുറത്തിറങ്ങിയ ഹീറോയും ഇപ്പോള്‍ എത്തിയതും തമ്മില്‍ കാലത്തിന്റെ മാറ്റങ്ങള്‍ ധാരാളമുണ്ട്. അവതരണത്തിലും മേക്കിംഗിലും. കാലഘട്ടത്തിന്റെ ആവശ്യകത. എന്നാല്‍ എല്ലാ വിധ നേപ്രക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ചിനത്രമാണോ എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. പഴയ ഹീറോയോട് പുതിയ ഹീറോയും താരങ്ങളും നനീതി പുലര്‍ത്തിയില്ല എന്ന് 83 ലെ ഹീറോ കണ്ടവര്‍ പറയുന്നു. താരതമ്യം സിനനിമയില്‍ നനല്ലതല്ലല്ലോ. എന്നാലും ഹീറോ മികച്ച ചിനത്രങ്ങളുടെ പട്ടികയില്‍ ഇടം നേനടിയിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

ബോളിവുഡിലെ ഒരു തലമുറയുടെ പിന്‍മുറക്കാന്‍ ബോളിവുഡില്‍ ആദ്യമായി നനായികാ നനായകന്‍മാരായപ്പോള്‍ നപ്രതീക്ഷകളുടെ ഭാരം ഏറെയായിരുന്നു. നപ്രത്യേകിച്ച് ജാക്കി നേഷ്രാഫും മീനനാക്ഷി ശേഷാനദ്രിയും അഭിനനയിച്ച് തകര്‍ത്ത രണ്ട് കഥാപാനത്രങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ നശ്രമിക്കുമ്പോള്‍. കട്ട മസിലും പെരുപ്പിച്ച് കനനത്ത എയറും പിടിച്ച്, നപ്രതിമ കണക്കെ നനില്‍ക്കുന്ന നനായകനെന അനത്ര പെട്ടെന്ന് അംഗീകരിക്കാന്‍ നേപ്രക്ഷകനന് കഴിയില്ല എന്നത് സത്യം, പക്ഷെ, നനൃത്ത, സംഘട്ടനന രംഗങ്ങളിലെ പയ്യന്റെ മെയ് വഴക്കം കണ്ടവര്‍ ഞെട്ടി. പെരുപ്പിച്ച് വച്ചിരിക്കുന്ന മസിലു കാരണം അനനങ്ങാന്‍ വയ്യാത്ത നനായകന്‍ അസാധ്യമായ സ്വീക്വന്‍സുകള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. മുഖത്ത് ഭാവങ്ങള്‍ ഒന്നും വരാത്ത നനായകന്‍ സൂരജ് പഞ്ചോളി സ്റ്റണ്ടെ ാഴികെയുള്ള രംഗങ്ങളിലെല്ലാം മടുപ്പിച്ചു. അച്ഛന്റെ ഒപ്പം ശിങ്കിടി ആയി അഭിനനയിക്കാനനായത് പ്ലസ് പോയിന്റ്. ആദിത്യ പഞ്ചോളി പാഷയായെത്തിയപ്പോള്‍ നപ്രകടനനത്തില്‍ എന്തായാലും അച്ഛനെന കടത്തി വെട്ടാന്‍ മകനന് കഴിയില്ലല്ലോ എന്നോര്‍ത്ത് സമാധാനനിക്കാം.  മറ്റൊരു പുതുമുഖമായ സുനനില്‍ ഷെട്ടിയുടെ മകള്‍ ആദിയ ഷെട്ടി രാധാ മാഥുര്‍ എന്ന നപ്രണയിനനിയേയും ഐജിയുടെ മകളേയും മനേനാഹരമാക്കിയില്ലെങ്കിലും മോശമാക്കിയില്ല. തുടക്കത്തിന്റെ പതര്‍ച്ചകളും ബാലിശങ്ങളുമാണെന്ന് കരുതി സമാധാനനിക്കാന്‍ വരട്ടെ. തുടക്കക്കാര്‍ എനത്രയോ പേര്‍ സിനനിമകളില്‍ വിസ്മയിപ്പിച്ചിട്ടുണ്ട്. വിസിമയം ഒന്നുമില്ലെങ്കിലും നേപ്രക്ഷകനെന മടുപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു. എന്തായാലും രാധാ മാഥുര്‍ ആദിയയുടെ കൊക്കിലൊതുങ്ങുന്ന തായിരുന്നില്ല. നപ്രമേയപരമായി കുറ്റം പറയാനനാകില്ല, കാരണം ഇതൊരു പഴയ പടത്തിന്റെ റീമേക്കാണല്ലോ. പറയാനനും കാണിക്കാനനും അദികമൊന്നുമില്ലെങ്കില്‍ എന്നും രക്ഷിക്കുന്നത് ഗാനനങ്ഹളാണ്. ഇവിടെയും അത് തന്നെ സംഭവിച്ചു. പശ്ചാത്തല സംഗീതവും നനീതി പുലര്‍ത്തി.

മികച്ച ചിനത്രമല്ല എന്നത് പോട്ടെ അവതരിപ്പിച്ച നപ്രണയത്തിനന് ഒരു വികാരതീനവ്രതയെങ്കിലുമുണ്ടായിരുന്നെങ്കില്‍ മതിയായിരുന്നു. നേപ്രക്ഷകനെന തൃപ്തിപ്പെടുത്താത്ത ചിനത്രത്തിനന് സംവിധായകനെനയോ അണിയറ നപ്രവര്‍ത്തകരെയോ കുറ്റം പറയാനനാകില്ല. കാരണം ഇത് റീമേക്കാണല്ലോ. എനനാനനാലും മറ്‌ര് സിനനിമകള്‍ തീയ്യേനറ്രറുകലില്‍ നനില്‍ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഹീറോ ഒരാശ്വാസമാണ്. എല്ലാ ത്തരം നേപ്രക്ഷകര്‍ക്കും.

വില്ലൻ നായകനായ തനി ഒരുവൻ

സുന്ദരനനായ വില്ലനനും, കൂര്‍മ്മബുദ്ധിയുള്ള നായക-പ്രതിനനായകന്‍മാരും, കെട്ടുറപ്പുള്ള തിരക്കഥയും, സമൂഹം നേനരിടുന്ന ചില വെല്ലുവിളികളുടെ തുറന്നു കാട്ടലുകളും, പതിവ് തമിഴ് സിനനിമാ ശൈയിലില്‍ നിന്നും മാറിയുള്ള സഞ്ചാരവും അങ്ങനെ ആകെയൊരു മികച്ച എന്റര്‍ടൈനനറായിരുന്നു തനി ഒരുവന്‍. അരവിന്ദ് സ്വാമി എന്ന സുന്ദരന്റെ വില്ലത്തരങ്ങള്‍ ആസ്വദിക്കാതിരിക്കാനനാവില്ല. കാരണം വില്ലത്തരങ്ങളിലും ഒരു സൗന്ദര്യമുണ്ടായിരുന്നു. യുക്തിഭദ്രമല്ലാത്ത ഒന്നും ഈ ചിത്രത്തിലില്ലായിരുന്നു. തിരക്കഥയ്ക്ക് അത്രമേല്‍ ഭദ്രതയുണ്ടായിരുന്നു. സംവിധായകനും എവിടെയും പിഴച്ചില്ല. മോഹന്‍രാജയും, ശുഭയും ചേര്‍ന്നൊരുക്കിയ തിരക്കഥയില്‍ മോഹന്‍രാജ അണിയിച്ചൊരുക്കിയ മനേനാഹരമായ ഒരു കാഴ്ചാ വിരുന്ന് തന്നെയാണ് തനി ഒരുവന്‍.

വര്‍ത്തമാനനകാല യാഥാര്‍ത്ഥ്യങ്ങളോട് നനീതി പുലര്‍ത്തിയ, വ്യവസ്ഥാപിത തട്ടുപൊളിപ്പന്‍ തമിഴ് ചിനത്രങ്ങളുടെ ശൈലികള്‍ തകര്‍ത്ത തനനി ഒരുവന്‍ ഒരു മുഴുവന്‍ സമയ എന്റര്‍ടൈനനറാണെന്നതില്‍ സംശയമില്ല. തിരക്കഥയുടെ ഭനദ്രതയില്‍ മികച്ച സിനനിമകളുടെ ഗമത്തില്‍ എണ്ണപ്പെടാനനും തനനി ഒരുവനനായി. തനനി തമിഴ് പടങ്ങളുടെ ക്ലീഷേ സ്വഭാവങ്ങളൊന്നുമില്ലാത്ത ഒരു പടം. കപ്പടാ മീശയുള്ള ലോക്കല്‍ വില്ലന്‍മാരും, ക്വട്ടേഷന്‍ ഗൂണ്ടായിസവും അടക്കമുള്ള തമിഴ് ശൈലികള്‍ ഈ ചിനത്രത്തിനന് അനന്യമാണ്. യുക്തിക്ക് നനിരക്കാത്ത ഒരു രംഗം പോലും തനനി ഒരുവന്‍ പറയുന്നില്ലെന്നത് സത്യം. ഒരിടത്തു പോലും ലാഗ് ചെയ്യാതെ, മടുപ്പിക്കാതെ മുന്നോട്ട് പോയ കഥയില്‍ നപ്രണയം ചിനത്രീകരിക്കാന്‍ നശ്രമിച്ച ഒരു പാട്ട് മാനത്രം അപവാദമായി. അത് വേണ്ടിയിരുന്നില്ല എന്ന് നേപ്രക്ഷകനന് തോന്നിയാല്‍ തെറ്റ് പറയാനനാകില്ല. സസ്‌പെന്‍സ് നത്രില്ലര്‍ മൂഡിലേക്കെത്തുന്ന ചിനത്രം പരസ്പരം  മത്സരിക്കുന്ന രണ്ട് ബുദ്ധിമാന്‍മാരുടെ അടികളും, തിരിച്ചടികളും ചിനത്രീകരിക്കുന്നു. രണ്ട് പേരും ജയിക്കണമെന്നും, രണ്ട് പേരും തോല്‍ക്കരുതെന്നും നേപ്രക്ഷകന്‍ ആനഗ്രഹിക്കുന്ന തരത്തിലേക്ക് ചിനത്രത്തെ എത്തിക്കാനനും സംവിധായകനന് കഴിഞ്ഞു. ദൃശ്യസമ്പന്നതയും ചിനത്രത്തിന്റ മാറ്റ് കൂട്ടുന്നു. റാംജിയുടെ ക്യാമറകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ചിനത്രത്തെ സമ്പന്നമാക്കി. സമകാലീനന ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നനമായ മസൂറിയിലേക്ക് ചിനത്രമെത്തുമ്പോള്‍ സിനനിമയുടെ തലം തന്നെ മാറുകയാണ്. മസൂറിയിലെ നെട്രയിനനിംഗ് ക്യംാമ്പസും, ചുറ്റുപാടുകളും വടക്കു കിഴക്കന്‍ ഇന്ത്യയുടെ സൗന്ദര്യം വിളിച്ചറിയിക്കുന്നതായി. ചിനത്രം പറയുന്നത് നപ്രണയമല്ലെങ്കില്‍ പോലും കാണുന്നവര്‍ക്ക് മനനസില്‍ നപ്രണയം തോന്നുന്ന അവസ്ഥ. അപ്പോള്‍ പിന്നെ ടിനത്രീകരിക്കുന്നത് നപ്രണയത്തിന്റെ പശ്ചാത്തലമാണെങ്കില്‍ പിന്നെ പറയേണ്ട തില്ലല്ലോ.

ഐപിഎസ് നെട്രയിനനിംഗ് സമയത്ത് തന്നെ സമൂഹത്തിലെ തിന്‍മകളോട് പോരാടുന്ന ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തില്‍ കൂടിയും ചിനത്രം സഞ്ചരിക്കുന്നു. ആ ചങ്ങാത്തം നേപ്രക്ഷകന്‍ മുന്‍പ് പലതവണ കണ്ടിട്ടുണ്ടെങ്കിലും അതിലും ഒരു പുതുമയും വ്യത്യസ്തതയും കൊണ്ടു വരാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞു. സമൂഹത്തില്‍ നനടക്കുന്ന എല്ലാ ചെറിയ തിന്‍മകള്‍ക്ക് പിന്നിലും ഒരു വലിയ കുറ്റം ഒളിഞ്ഞിരിപ്പുണ്ടാവും എന്ന തത്വത്തെ അടിസ്ഥാനനമാക്കി നപ്രവര്‍ത്തിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ചെറിയ തെറ്റുകള്‍ക്ക് പിന്നാലെ പോയി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇന്ത്യന്‍ ജനനതയുടെ ചികിത്സാ രംഗത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ സംഭാവനന ചെയ്യാന്‍ കഴിയുന്ന ജനനറിക് മരുന്നുകള്‍ രാജ്യാന്തര തലത്തില്‍ കച്ചവടം ചെയ്യാന്‍ കൂട്ടു നനില്‍ക്കുന്ന മാഫിയ സംഘത്തലവന്‍ സിദ്ധാര്‍ത്ഥ് അഭിമനന്യുവിലാണ് ഐപിഎസ് ടീം എത്തിനനില്‍ക്കുന്നത്. അതിനന് കൂട്ടു നനില്‍ക്കുന്ന ഭരണനേനതൃത്വവും കൂടിയാകുന്നതോടെ സിനനിമയ്ക്ക് വില്ലന്‍മാരായി. ഐപിഎസ് ടീം നനായകന്‍മാരും. ഇനനി ഇനനി ഇവര്‍ തമ്മില്‍ മത്സരിക്കട്ടെ. നപ്രമേയമൊക്കെ പതിവ് തന്നെ. പക്ഷെ അത് അവതരിപ്പിച്ച രീതിയിലെ വ്യത്യസ്തത സിനനിമയെ നശ്രദ്ധേയമാക്കി. ഗാനനങ്ങള്‍ അനത്ര ഗംഭീരമായില്ലെങ്കിലും പശ്ചാത്തല സംഗീതം മികച്ചു നനിന്നു. ഹിപ് ഹോപ് തമിഴയുടെ പശ്ചാത്തല സംഗീതം സംഘട്ടനന രംഗങ്ങള്‍ക്കും സംഘര്‍ഷ രംഗങ്ങള്‍ക്കും കൂടുതല്‍ മിഴിവേകി.

മണ്ണും, മനനുഷ്യനനും, നപ്രകൃതിയും ബഹുരാഷ്‌നട്ര കുത്തകകള്‍ക്ക് അടിയറവ് വയ്ക്കുന്ന വര്‍ത്തമാനന കാല ഭരണകൂട യാഥാര്‍ത്ഥ്യങ്ങളിലേക്ക ാണ് ചിനത്രം വിരല്‍ ചൂണ്ടുന്നത്. കുത്തകകളുടെ കച്ചവട താല്പര്യത്തിന്റെ രാഷ്‌നട്രീയം. നനായകന്റെ അതിഭാവുകത്വങ്ങളും അതിമാനനുഷിക രംഗങ്ങളും മാനത്രമല്ല തമിഴ് സിനനിമയെന്ന് പല തവണ തെളിയിക്കാന്‍ നശ്രമിച്ച തമിഴ് പുതുതലമുറ സിനനിമാക്കാരുടെ ഗണത്തിലാണ് തനനി ഒരുവന്റെ അണിയറക്കാരും എണ്ണപ്പെടുന്നത്. നപ്രകടനനവും, സൗന്ദര്യവും, യുക്തിയും, വ്യത്യസ്ത ശൈലിയും ചേര്‍ന്നപ്പോള്‍ പിറന്ന ദൃശ്യ വിരുന്ന് തന്നെയാണ് തനനി ഒരുവന്‍.

ദേവരാഗത്തില്‍ മലയാളി കണ്ട അരവിന്ദ് സ്വാമി ഇന്ത്യന്‍ സിനനിമയിലെ നനായക വേഷത്തിന്റെ ഉദാത്ത മാതൃകയായിരുന്നു. എന്നാല്‍ പിന്നീട് സിനനിമയിലും ജീവിതത്തിലും ഭാഗ്യ നനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ അരവിന്ദ് വെള്ളിത്തിരയില്‍ വന്നു പോയ്‌ക്കൊണ്ടേ യിരുന്നു. എന്നാല്‍ ഈ വരവ് തികച്ചും അനപ്രതീക്ഷിതവും, ആകാഷാഭരിതവുമായിരുന്നു. തനനി ഒരുവനനില്‍ വില്ലനനും, നനായകനനും തമ്മില്‍ സൊന്ദര്യത്തിലും നപ്രകടനനത്തിലും മത്സരിച്ചാല്‍ നനായകന്‍ തോറ്റു തുന്നം പാടുമെന്നുറപ്പ്. ഇനത്രയും സ്റ്റൈലിഷ് വില്ലനേനാ. സൗന്ദര്യം പോട്ടെ, നപ്രകടനനത്തിലും അരവിന്ദ് സ്വാമിയുടെ സിദ്ദാര്‍ത്ഥ് അഭിമനന്യുവിന്റെ ഏഴയലത്തെത്താന്‍ ജയം രവിയുടെ മിനത്രന്‍ ഐപിഎസിനനായില്ല. പുരാണത്തിലെ അഭിമനന്യുവിനെന പോലെ ഗര്‍ഭപാനത്രത്തില്‍ നനിന്നു തന്നെ പത്മവ്യൂഹം ഭേദിക്കാന്‍ പഛിച്ചെത്തിയ സിദ്ധാര്‍ത്ഥ് അഭിമനന്യുവിനെന ഇടവേളയ്ക്ക് ശേഷമെത്തിയ അരവിന്ദ് സ്വാമി മനേനാഹരമാക്കിയെന്ന് പറഞ്ഞാല്‍ അത് കുറവായി പോകും. നനായകനെന വെല്ലുന്ന വില്ലന്‍. അവസാനന ജയവും വില്ലനന് തന്നെ. അഭിമനന്യുവിനന് പത്മവ്യൂഹം തകര്‍ക്കാനനാകാതിരുന്നത് പോലെ നനായകനനും കൂട്ടരും ഒരുക്കുന്ന പത്മവ്യൂഹത്തില്‍ കുടുങ്ങുന്ന സിദ്ധാര്‍ത്ഥിനെന പക്ഷെ തോല്പിക്കാനനായില്ല. പതിവായി ബോക്‌സോഫാസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ജയം രവി ഇത്തവണ ഞെട്ടിച്ചു. അരവിന്ദ് സ്വാമിയെന്ന അനനുഭവ സമ്പന്നനനായ നനടനേനാട് കിട പിടിക്കുന്ന നപ്രകടനനമാണ് ജയം രവി പുറത്തെടുത്തത്. മിനത്രല്‍ ഐപിഎസ് എന്ന യു പോലീസുകാരന്‍ ജയംരവിയുടെ കയ്യില്‍ ഭനദ്രം. നപ്രകടത്തില്‍ വില്ലനെനാപ്പം സഞ്ചരിക്കാനനല്ല വില്ലനന് മുന്‍പെ ഓടിയെത്താനനാണ് തനനി ഒരുവനനില്‍ നനായകന്‍ നശ്രമിക്കുന്നത്. സിദ്ധാര്‍ത്ഥ് അഭിമനന്യു എന്ന മള്‍ട്ടി നനാഷണല്‍ കോര്‍പ്പറേറ്റ് ഭീമനെനതിരെ നനായകനനും സംഘവും ആവിഷ്‌ക്കരിക്കുന്നത് കാലത്തിനെനാത്ത തനന്ത്രങ്ങളാണ്. എന്നാല്‍ അവയെല്ലാം നനിഷ്‌നപ്രഭമാക്കാന്‍ വില്ലനന് കഴിയുന്നു. ചെറിയ കുറ്റകൃത്യങ്ങളില്‍ നനിന്നും പോകുന്ന ചങ്ങലകള്‍ വലിയ വലിയ കുറ്റക്കാരിലേക്കെത്തുന്ന ശൃംഖല നനായകന്‍ തന്റെ വീട്ടില്‍ ഒരുക്കിയിരിക്കുന്നതും, കുറ്റകൃത്യങ്ങളെ കണക്ട് ചെയ്യുന്നതും വില്ലന്റെ വില്ലത്തരങ്ങളെയും പദ്ധതികളേയും അതി വിദഗ്ധമായി പൊളിക്കുന്നതും തിരക്കഥയുടെ മികവ് എടുത്തു കാട്ടുന്നു. നനായികയായെത്തിയ നനയന്‍താരയും പതിവ് ശൈലികള്‍ ആവര്‍ത്തിച്ചില്ല. നനായകനെന നപ്രണയിക്കുന്ന, ഉപദേശിക്കുന്ന, നനായകനെനാപ്പം നനായകനന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത മഹിമ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥ മടുപ്പിച്ചില്ല. സൗന്ദര്യത്തിലും നപ്രകടനനത്തിലും മത്സരിച്ചത് അരവിന്ദ് സ്വാമിയോടും ജയം രവിയോടുമാണെങ്കിലും നനയന്‍സ് പരാജയപ്പെട്ടില്ല. മഹിമ തനനി ഒരുവനന് അനനിവാര്യ ഘടകം തന്നെയായിരുന്നു. നനാസറിന്റെ മുഖ്യമനന്ത്രിയും മികച്ചു നനിന്നു. വര്‍ത്തമാനന കാല രാഷ്‌നട്രീയ നേനതാക്കളുടെ തനനി സ്വരൂപം. വംശി കൃഷ്ണ, മുഗ്ധ ഗോഡ്‌സെ, അഭിനനയ, സൈജു കുറുപ്പ് തുടങ്ങി കൈ വച്ചവരെല്ലാം മികച്ചു നനിന്നു. തഴക്കമുള്ള നപ്രകടനനങ്ങളും, മാറിമറിയുന്ന മാനനറിസങ്ങളുമായി അരവിന്ദ് സ്വാമി തനനി ഒരുവന്‍ ഒരു അരവിന്ദ് സ്വാമി ചിനത്രമാക്കി മാറ്റിയപ്പോള്‍ പക്വതയാര്‍ന്ന, മിതമായ നപ്രകടനനം കൊണ്ട് ജയം രവി താന്‍ ഭാവി തമിഴ് സിനനിമയ്ക്ക് നനിരവധി മികച്ച കഥാപാനത്രങ്ങളെ സംഭാവനന ചെയ്യാന്‍ പോന്നയാളാണെന്ന് തെളിയിച്ചു. നനായകനേനാ വില്ലനേനാ എന്നതല്ല മറിച്ച് നപ്രകടനനമാണ് ചിനത്രത്തിലെ കഥാപാനത്രങ്ങളെ ജനനനപ്രിയ്യമാക്കുന്നതെന്ന് അരവിന്ദ് സ്വാമി വിളിച്ചു പറഞ്ഞ ചിനത്രമാണ് തനനി ഒരുവന്‍. നപ്രകടനനം സിനനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ട ിയുള്ളതാകണമെന്ന ഒരു നപ്രഖ്യാപനനവും അരവിന്ദ് സ്വാമിയും ജയം രവിയും നനല്‍കുന്നു.

നനിഞ്ഞളുടെ മിനത്രം ആരെന്ന് പറയൂ, നനിങ്ങളുടെ സ്വഭാവം പറയാം. നനിങ്ങളുടെ ശനത്രു ആരെന്ന് മനനസിലായാല്‍ നനിങ്ങളുടെ കഴിവുകള്‍ മനനസിലാക്കാം. ഈ വാചകങ്ങളാണ് തനനി ഒരുവനെന മുന്നോട്ടി നനയിക്കുന്നത്. നനായകന്റെയും വില്ലന്റേയും അവര്‍ നപ്രതിനനിധാനനം ചെയ്യുന്ന വിഭാഗങ്ങളുടേയും മിനത്രങ്ങളും, സ്വഭാവവും, കഴിവുകളും ശനത്രുക്കളുമാണ് ചിനത്രത്തിന്റെ ആകെത്തുക. എല്ലാ ചിനത്രത്തിലേയും പോലെ തിന്‍മയോട് പോരാടി നനന്‍മ വിജയിക്കുന്നു. പക്ഷെ ഇവിടെ വില്ലന്റെ നനിലപാടുകള്‍ വില്ലനെന നേപ്രക്ഷക മനനസുകളില്‍ നനായകസ്ഥാനനത്തു നനിര്‍ത്തുന്നു. നപ്രതീക്ഷിക്കാം, കാത്തിരിക്കാം,  ഇങ്ങനെനയുള്ള ചിനത്രങ്ങള്‍ക്കായി.


വെടിയും പുകയുമയ പരീക്ഷണം : ഡബിൾ ബാരൽ




പരീക്ഷണങ്ങളുടെ പരീക്ഷണമായ ഡബിള്‍ ബാരല്‍. മലയാളത്തിലെ ആദ്യ ഗ്യാംങ്സ്റ്റര്‍ സ്പൂഫ്, അടിയില്ലാതെ വെടി മാനത്രമായെത്തിയ ചിനത്രം, യുക്തി കണ്ടു പിടിക്കുന്നതിനനും മുന്‍പെ നനടന്ന കഥ, നപ്രമേയദാരിനദ്ര്യം അനനുഭവിച്ച, അനനുഭവിപ്പിച്ച ചിനത്രം, സാങ്കേതിക വിദ്യാപരമായി പുത്തന്‍ പരീക്ഷണങ്ങളുടെ നനാട മുറിച്ച ചിനത്രം ഇതൊക്കെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍. അതിനനുമപ്പുറം നേപ്രക്ഷകനന് ഒന്നും മനനസിലാകാത്ത ഒരു ചിനത്രം കൂടിയാണിത്. സിനനിമയിലുള്ളവര്‍ക്കും കണ്ടിരുന്നവര്‍ക്കും ഒരേ അവസ്ഥ. അടി, ഇടി, വെടി, പുക. . . . .

രണ്ട് രത്‌നനങ്ങള്‍ തേടിപ്പോകുന്ന പലരുടെ കഥ. രത്‌നനം കൈമാറി പലരിലും എത്തുന്നു. സിനനിമയുടെ നപ്രമേയം ഇവിടെ അവസാനനിക്കുന്നു. ഇനനി ഇതിനെന വലിച്ചു നനീട്ടണം. പല രൂപത്തിലും ഭാവത്തിലും. തീയുടെ മഞ്ഞ നനിറത്തിലും, ചോരയുടെ ചുവപ്പു നനിറത്തിലുമുള്ള രണ്ട് രത്‌നനങ്ങള്‍. ലൈലയും മജ്‌നനുവും. ഒറ്റയ്ക്കായാല്‍ ഒരു രൂപ പോലും വിലയില്ലാത്ത എന്നാല്‍ രണ്ടും കൂടിയാല്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് രത്‌നനങ്ങളുടെ കഥ. സംവിധായകന്റെ പരീക്ഷണമെന്ന നനിലയില്‍ അംഗീകരിക്കാം. ചിനത്രത്തെപ്പറ്റി നനല്ല വാക്കുകല്‍ ആരും പറയാത്തതിനനാല്‍ കരുതിതന്നെ തീയ്യേറ്ററിലെത്തുമ്പോള്‍ സംവിധായകന്റെ ജാമ്യത്തോടെ തുടക്കം. യുക്തിക്ക് സ്ഥാനനമില്ല, നൈനജീരിയക്കാര്‍ വരെ മലയാളം പറയും. അത് ഏതായാലും നനന്നായി. കാര്‍ട്ടൂണ്‍ സിനനിമകളിലെ കഥാപാനത്രങ്ങളുടെ പേരുകള്‍ ചിനത്രത്തിലെ കഥാപാനത്രങ്ങള്‍ക്ക് ഇട്ടത് പരീക്ഷണ കാര്യത്തില്‍ ബാല്ല്യമായതു കൊണ്ടാവും. ആസ്വാദനന തലത്തില്‍ കുട്ടിത്തമുള്ളവര്‍ക്ക് ആസ്വദിക്കാനനാകുന്നതും അതിനനാലാകണം. ആദ്യ അരമണിക്കൂറില്‍ തന്നെ സിനനിമയുടെ കഥ മനനസിലായി. രത്‌നനം തേടി നനിരവധി ടീമുകളെത്തുന്നു. പിന്നെ തമ്മിലടി, ഇടി, വെടി, പുക. ഉപയോഗിച്ചാല്‍ നനരകത്തിലോ സ്വര്‍ഗ്ഗത്തിലോ എത്തിക്കുന്ന കുല്‍സുംബിയുമെത്തുന്നതോടെ കോറം തികഞ്ഞു. ഗോവയില്‍ നനിന്നും ഇടയ്ക്ക് സിനനിമ കൊച്ചിയിലെത്തുന്നുണ്ട്. അന്താരാഷ്‌നട്ര അധോലോകത്തിനനിടെയ്ക്ക് കേരളത്തിലെ അധോലോകത്തേയും നേപ്രക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാന്‍ സംവിധായകന്‍ നശ്രമിച്ചു. പലയിടങ്ങളില്‍ പല രൂപത്തില്‍ സമാന്തരമായി സഞ്ചരിക്കുന്ന കഥാപാനത്രങ്ങലെ ഒരുമിച്ച് ഒരു സ്ഥലത്തെത്തിച്ച് ക്ലൈമാക്‌സ് പറയാന്‍ നശ്രമിക്കുന്ന ഒരു ചിനത്രം. വമ്പന്‍ കഥയുടെ അകമ്പടിയില്‍ മികച്ച സിനനിമയോ, തട്ടു പൊളിപ്പന്‍ ആക്ഷന്‍ സിനനിമയോ നപ്രതീക്ഷിച്ചു വരുന്നവരെ തീര്‍ത്തും നനിരാശരാക്കുന്ന ചിനത്രമാണ് ഡബിള്‍ ബാരല്‍. നപ്രമേയ പരമായി തികഞ്ഞ ദാരിനദ്ര്യമാണെങ്കിലും സാഹ്‌കേതികമായി ഉന്നത നനിലവാരം പുലര്‍ത്തുന്ന ചിനത്രമാണിത്. ചിനത്രത്തിന്റെ ഛായാനഗ്രഹണം മികച്ചു നനില്‍ക്കുന്നു. ആമേന്‍, മോസയിലെ കുതിര മീനനുകള്‍ എന്നീ ചിനത്രങ്ങളിലൂടെ മലയാള സിനനിമയിലെ ഛായാനഗ്രഹണ മേഖലയില്‍ കൈയ്യൊപ്പ് പതിപ്പിച്ച അഭിനനന്ദ് രാമാനനുജമാണ് ചിനത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവയിലും, കൊച്ചിയിലുമടക്കമുള്ള നെഫ്രയിമുകള്‍ മനേനാഹരമാക്കി സിനനിമയുടെ പരീക്ഷണത്തിനെനാപ്പം ക്യാമറയുടെ ചലനനങ്ങളും പരീക്ഷണാത്മകമാക്കാന്‍ അബിനനന്ദിനന് കഴിഞ്ഞു.  റെഡ് നഡ്രാഗണ്‍ ക്യാമറ ഉപയോഗിക്കുന്നതും ഡബിള്‍ ബാരല്ഡ തന്നെ. പക്ഷെ നേപ്രക്ഷകനന് വേണ്ടത് റെഡ് നഗ്രാഗണ്‍ അല്ലല്ലോ.

പുകയുന്ന ചിനത്രങ്ങള്‍ ഇതാദ്യമായല്ല മലയാളം കാണുന്നത്. പക്ഷെ നേപ്രക്ഷകന്റെ ആസ്വാദനന തലത്തെ പോലും പുകച്ചു കളയുന്ന ഒരു ചിനത്രമായി ഡബിള്‍ ബാരല്‍. വെടി മാനത്രമല്ല പുകയും ഉണ്ട ായിരുന്നു ചിനത്രത്തില്‍.  സഹിച്ചിരുന്നാലും, കണ്ടിരുന്നാലും, കേട്ടിരുന്നാലും ഇതൊരു സാധാരണ ചിനത്രമല്ല. ആസാധാരണ ചിനത്രവുമല്ല. പരീക്ഷണം മാനത്രം. നേപ്രക്ഷകനെന ഗിനനിപ്പന്നികളാക്കുന്ന പരീക്ഷണം, പിന്നെ ഇതൊക്കെ പരീക്ഷിക്കാനനല്ലേ നേപ്രക്ഷകന്‍ തീയ്യേനറ്രറിലെത്തുന്നത്.

ഈ നനഗരത്തിനനിതെന്തു പറ്റി. ചിലയിടത്ത് ചാരം ചിലയിടത്ത് പുക. എന്താ ആരും ഒന്നുംനന മിണ്ടാത്തത്, എന്തിനനാ മിണ്ടാതെ സഹിക്കുന്നത് ഇമ്മാതിരി പടം. പുകയും ഡബിള്‍ ബാരലുകള്‍ കെടുത്താല്‍ നശ്രമിക്കുക. ഇത്തരം പുകകള്‍ ആരോഗ്യത്തിനനും മനനസിനനും പോക്കനറ്രിനനും ഹാനനികരമാണ്.

സിനനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ നേപ്രക്ഷകന്‍ പറഞ്ഞ ഡയലോഗുകള്‍ ഇതായിരുന്നു. തീയ്യേനറ്രറില്‍ ചിലര്‍ നപ്രതികരിക്കുമ്പോള്‍, ചിലര്‍ എല്ലാം മിണ്ട ാതെ സഹിച്ചു. പരീക്ഷണം ചിലപ്പോ വിജയിച്ചാലോ. മലയാളം പറയുന്ന സുരേഷും, മഹേഷും, ഭാസ്‌ക്കരും, അടക്കമുള്ള അധോലോക വില്ലന്‍മാരും തൃശൂര്‍ ശൈലിയില്‍ വില്ലനത്രം പറയുന്ന ഗൂണ്ടകളുമടക്കമുള്ളവര്‍ പരീക്ഷണത്തിനന് നേപ്രക്ഷകരെ ഇരകളാക്കി. ഹോളിവുഡ് ചിനത്രങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനനം ചെയ്യുമ്പോഴുണ്ടാകുന്ന അനനുഭവം പോലെ അല്ലെങ്കില്‍ അതുക്കും മേലെ . . . . . .

വമ്പന്‍ താര നനിര അണിനനിരന്നപ്പോള്‍ ആരുടെ നപ്രകടനനമാണ് മികച്ചതെന്ന് കണ്ടെ ത്താനനാകുന്നില്ല. എങ്കിലും അടിയില്ല വെടി മാനത്രമെന്ന ടാഗ് ലൈനനിനെന അനന്വര്‍ത്ഥമാക്കിയത് സണ്ണി വെയ്‌ന്റെ സയലന്റ് കഥാപാനത്രമായിരുന്നു. വെടി മാനത്രം. വരുന്നു ഉന്നം പിടിക്കുന്നു വെടി വയ്ക്കുന്നു. അധോലോക ടീമിന്റെ നനായകന്‍മാരിലൊരാളായെത്തിയ വിജയ് ബാബുവും മോശമാക്കിയില്ല. വില്ലന്‍ ബില്ലി കലക്കി. പൃഥ്വിരാജും ഇനന്ദ്രജിത്തും ചിനത്രത്തിലെ കീ പോയിന്റുകളാണെങ്കിലും അനത്ര കാര്യമായി ഒന്നും ചെയ്യാനനുണ്ടായിരുന്നില്ല. എങ്കിലും ഇരുവരും ഒന്നിച്ച് വ്യത്യസ്തമായ കഥാപാനത്രങ്ങളായപ്പോള്‍ മടുപ്പിച്ചില്ല. അനനില്‍ രാധാകൃഷ്ണ മേനേനാനെന ഇത്തരത്തിലൊരു വേശത്തില്‍ നപ്രതീക്ഷിക്കാത്ത നേപ്രക്ഷകനെന മേനേനാന്‍ വിസ്മയിപ്പിച്ചു. രണ്ട് ആത്മാക്കളുമായി കറങ്ങി നനടക്കുന്ന ആര്യയും ചെമ്പന്‍ വിനേനാദുമാണ് നേപ്രക്ഷകനെന ഇതൊരു സിനനിമയാണെന്ന് ഇടക്കിടെ തോന്നിച്ചത്. സദാസമയവും പുകച്ചുരുളുകള്‍ ഊതിപറപ്പിക്കുന്ന സ്വാതി റെഡ്ഢിയുടെ കഥാപാനത്രവും വെറുപ്പിച്ചില്ല. ചെമ്പനനും കുല്‍സുംബി അടിച്ച് സ്വര്‍ഗ്ഗ ലോകത്ത് വിരാജിക്കുന്ന ആര്യയും ചേര്‍ന്നൊരുക്കിയ ഭാഗങ്ങള്‍ മാനത്രമായിരുന്നു ചിനത്രത്തിലെങ്കില്‍ എന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനനില്ല. രചനന നനാരായണന്‍ കുട്ടിയുടെ തൃശൂര്‍ക്കാരി കൊച്ചു നേത്രസ്യയും ഇഷയുടെ അഭ്യാസിയും എല്ലാം നനീതി പലര്‍ത്തി. കഥാപാനത്രത്തോടും നേപ്രക്ഷകനേനാടും. നനിര്‍മ്മാതാവ് കൂടിയായ ഷാജി നനടേശന്‍ തന്റെ രൂപത്തിനനും ഭാവത്തിനനും ചേരാത്ത ഉണ്ണി ബേബിയെന്ന പേരുമായി എത്തിയപ്പോള്‍ ചിരിയ്ക്ക് ചേരുവ കൂട്ടുന്നതായി. പാട്ടിലും പരീക്ഷണം ആവര്‍ത്തിച്ച ഡബില്‍ ബാരലിനന് സംഗീതം പകര്‍ന്ന നപ്രശാന്ത് പിള്ള മടുപ്പിച്ചില്ല. പക്ഷെ ചിനത്രത്തിലെ സെല്‍ഫി സോംഗ് അദ്യ ഷോകള്‍ക്ക് ശേഷം ഒഴിവാക്കേണ്ടി വന്നു.

കടലു കുഴിച്ചെടുത്ത മണ്ണെല്ലാം എവിടെയാ, അതൊക്കെ ആകാശത്ത് നനക്ഷനത്രങ്ങളായി. കാക്കത്തൊള്ളായിരം മണല്‍ത്തരികള്‍, ആകാശത്തൊള്ളായിരം നനക്ഷനത്രങ്ങളായി. കടലില്‍ വീണ മണല്‍ത്തരികളോ അവയെല്ലാം മീനനുകളുടെ കണ്ണുകളായി. ഇരട്ടക്കുഴല്‍ വെടിയെല്ലാം ഇങ്ങനെനയുമായി. ഓണത്തിനന് പടക്കം പൊട്ടിക്കാത്തതിനനാല്‍ അങ്ങനെനയും വിശേഷിപ്പിക്കാനനാവില്ല. യുക്തിയില്ലാത്ത, കുഞ്ഞു മനനസുമായി കാമാനനാകുന്ന ഒരു പരീക്ഷണ ചിനത്രം. പരീക്ഷണങ്ങളൈ അംഗീകരിക്കാന്‍ കാലതാമസമെചുക്കുന്ന മലയാളി നേപ്രക്ഷകരിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി നനല്‍കിയ ഒരു പരീക്ഷണം, ഇത്തരമൊരു പരീക്ഷണത്തിനന് മുതിര്‍ന്ന സംവിധായകനന് അഭിനനന്ദനനങ്ങളോടെ പറയട്ടെ കണ്ടാല്‍ കൊള്ളാം. കണ്ട ില്ലെങ്കിലും.






തൃപ്തികരമല്ലാത്ത ഉട്ടോപ്യൻ കഥ


പൊളിറ്റിക്കല്‍ സറ്റയര്‍, സറ്റയറിക്കല്‍ കോമഡി, പ്രാഞ്ചിയേട്ടന്‍ ടു, തനനി ഉട്ടോപ്യന്‍ കഥ തുടങ്ങി നനിരവധി വിശേഷണങ്ങളാണ് ഉട്ടോപ്യയിലെ രാജാവിനന് നനല്‍കാനനുള്ളത്. സറ്റയറാണോ എന്നു ചോദിച്ചാല്‍ അതെ എന്നോ അല്ല എന്നോ പറയേണ്ടി വരും. ആദ്യ പകുതി മടുപ്പിക്കാതെ രസകരമായി അവതരിപ്പിച്ചെങ്കില്‍ രണ്ടാം പകുതി തനനി ഹീറോയിസം. പക്ഷികള്‍ക്ക് കാഷ്ഠിക്കാന്‍ മാനത്രമുള്ളതല്ല നപ്രതിമകള്‍ എന്ന വലിയ ചെറിയ ആശയം പങ്കു വച്ചുകൊണ്ട്  നപ്രതിമകളുടെ രാഷ്‌നട്രീയമാണ് ഉട്ടോപ്യയിലെ രാജാവ് പറഞ്ഞു തുടങ്ങിയതെങ്കില്‍ പടം കഴിഞ്ഞപ്പോള്‍ ഇതെന്ത് പടം എന്ന നേപ്രക്ഷകന്‍രെ നനീരസത്തിന്റെ രാഷ്‌നട്രീയമായി അത് മാറി. സമകാലീനന കേരളത്തിലെ രാഷ്‌നട്രീയ സംഭവവികാസങ്ങളൈ ചെറുതായൊന്നു തലോടാന്‍ നശ്രമിച്ചു എന്നത് സത്യം. പക്ഷെ ഇത് ഒരു കമല്‍ ചിനത്രമെന്ന വിലാസത്തില്‍ വിശേഷിപ്പിക്കാന്‍ അല്പം നപ്രയാസമുണ്ട്.

സമകാലീനന കേരളത്തിലെ സംഭവവികാസങ്ങള്‍ നേപ്രക്ഷകനന് പരിചിതമാണെങ്കിലും കോനക്രാങ്കരയിലെ ചില കാഴ്ചകള്‍ ഒരു ക്യാന്‍വാസിലെത്തിയപ്പോള്‍ ഇതൊക്കെയാണല്ലേ കേരളത്തില്‍ കഴിഞ്ഞ കുറച്ചു നനാളുകളായി നനടന്നത് എന്ന് തോന്നിപ്പോകും. രാഷ്‌നട്രീയ കേരളം കണ്ട കാഴ്ചകള്‍, നനാണക്കേടുകള്‍, രാഷ്‌നട്രീയ കോമരങ്ങല്‍, സാമുദായിക നേനതാക്കന്‍മാര്‍ എല്ലാം കോനക്രാങ്കരയിലൂടെ നേപ്രക്ഷകര്‍ വീണ്ടും കണ്ടു. അനത്രമേല്‍ സങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ രാഷ്‌നട്രീയ കോലാഹലങ്ങളിലൂടെയാണ് കേരളത്തിന്റെ യാനത്രയെന്ന് ഒരു നനിമിഷം തോന്നിയപ്പോള്‍ ഇതൊരു രാഷ്‌നട്രീയ സിനനിമയാണെന്നാണ് തോന്നിയത്. പക്ഷെ അതല്ല എന്നു മനനസിലാക്കാന്‍ ഏരെ കാത്തിരിക്കേണ്ടി വന്നില്ല. നനിലപാടുകളിലും, സകല ഇടങ്ങളിലും മലയാളി നേനരിടുന്ന നെനടുവീര്‍പ്പുകളുടെ നപ്രതിഫലനനമാണോ സംവിധായകന്റെ ഉത്കണ്ഠയാണോ ഉട്ടോപ്യ പറഞ്ഞത് എന്ന സംശയം ബാക്കി. പാര്‍ശ്വവത്ക്കരിക്കപ്പെടട്ടു പോകുന്ന സമരങ്ങളുടെയും, വിഭാഗങ്ങളുടേയും രാഷ്‌നട്രീയം പറഞ്ഞ കമല്‍ പക്ഷെ സിനനിമ പറഞ്ഞവസാനനിപ്പിച്ചപ്പേ ാള്‍ നേപ്രക്ഷകനന് നനിരവധി സംശയങ്ങള്‍ ബാക്കിയായി. നപ്രതിമകളുടെ ജീവിത കഥ പറഞ്ഞ് യാഥാര്‍ത്ഥ്യത്തിലേക്ക് കടന്ന ഉട്ടോപ്യ ശരിക്കും നേപ്രക്ഷകനെന ഉട്ടോപ്യയാക്കി. പക്ഷികള്‍ക്ക് കാഷ്ഠിക്കാന്‍ മാനത്രമുള്ളതല്ല നപ്രതിമകള്‍ എന്ന ആശയത്തിലൂന്നി നപ്രതിമകള്‍ക്കും പക്ഷിമൃഗാദികള്‍ക്കും സംഭാഷണങ്ങള്‍ നനല്‍കിയപ്പോള്‍ ഒരു നപ്രാഞ്ചിയേട്ടന്‍ ലൈന്‍ മണത്തു. യേശുനക്രിസ്തുവും പരമേശ്വരന്‍ പിള്ളയും നപ്രതിമയില്‍ നനിന്നിറങ്ങി കഥ പറഞ്ഞപ്പോഴാണ് ഇങ്ങനെനയൊരു സംശയം തോന്നിയത്. ലൈന്‍ അതല്ല എന്ന് മനനസിലാക്കി വന്നപ്പോഴേക്കും കാക്കയെത്തി കഥ പറച്ചില്‍ തുടങ്ങി. കോനക്രാങ്കരയുടെ കഥ. കോനക്രാങ്കരയിലെ ഉട്ടോപ്യത്തരങ്ങള്‍ ആദ്യം മധുരിക്കുന്നതായിരുന്ന ു. രാഷ്‌നട്രീയ കേരളത്തിന്റെ കോമാളിത്തരങ്ങളെ ഇതിലും ഭംഗിയായി അവതരിപ്പിക്കാന്‍ ഇതല്ലാതെന്ത് വഴിയെന്ന് തോന്നിയാല്‍ അത്ഭുതപ്പെടാനനില്ല. ലോബികള്‍ക്ക നേനരെ വാളെടുത്താല്‍ വീടിനന് നേനരെ  മാലിനന്യമെറിയുന്ന അനത്ര സുപരിചിതമല്ലാത്ത ഒരു നപ്രതിഷേധ രീതിയും ഉട്ടോപ്യ പറഞ്ഞു വച്ചു. നപ്രശസ്തനനാകാനനും, കൈ നനനനയാതെ മീന്‍ പിടിക്കാനനും പണിയെടുക്കാതെ സുഖിച്ച് ജീവിക്കാനനും മാനത്രം ആനഗ്രഹിക്കുന്ന സാധാരണ മലയാളിയുടെ നപ്രതീകമായി എത്തിയ കഥാ നനായകന്റെ പേര് സി പി സ്വതനന്ത്രന്‍. സ്വതനന്ത്രന്‍ എന്ന പേരിന്റെ രാഷ്‌നട്രീയവും നേപ്രക്ഷകനെന വിസ്മയിപ്പിച്ചു. നനാടിനെന നനാടാക്കിയ പരമേസ്വരന്‍ പിള്ളയുടെ വാര്‍ദ്ധക്യ കാലത്തുണ്ടായ സന്തതി കൂടിയാണ് സ്വതനന്ത്രന്‍. കംസനനായ അമ്മാവന്‍ തന്നെ ഇവിടെയും വില്ലന്‍. അമ്മാവനേനാട് യുദ്ധം ചെയ്യുന്ന സ്വതനന്ത്രന്‍ തനനിക്കവകാശപ്പെട്ട സ്വത്തുവകകളെല്ലാം സ്വന്തമാക്കാനനും നനാട്ടില്‍ അരിയപ്പെടുന്ന ഏആലാകാനനും നനടത്തുന്ന നശ്രമങ്ങളെല്ലാം പാളുന്നു. എന്നാല്‍പ്പിന്നെ അച്ഛന്‍ ദീര്‍ഘ കാലം നപ്രസിഡന്റായിരുന്ന പഞ്ചായത്തിനന് മുന്‍പില്‍ പിള്ളയദ്ദേഹത്തിന്റെ നപ്രതിമ ഒരെണ്ണം സ്ഥാപിക്കാമെന്ന ചിന്തയായി സ്വതനന്ത്രനന്. നപ്രിതമാ സ്ഥാപനനത്തിലെത്തുന്നതോടെ സിനനിമ സ്വത്വം ഉപേക്ഷിച്ച് വഴിമാറി ചിന്തിക്കുന്നു. നേപ്രക്ഷകനനും, സിനനിമയും, ചിലപ്പോഴൊക്കെ സംവിധായകനനും വഴിതെറ്റി. എങ്ങോട്ട് പോകാന്‍ ? മേല്‍പ്പറഞ്ഞ എല്ലാവരും പകച്ചു പോയ നനിമിഷങ്ങള്‍. അവിടെ തുണയായത് ഗാനനങ്ങളാണ്. വൈക്കം വിജയലക്ഷ്മിയും ജാസിഗിഫ്റ്റും, ജോണ്‍സനനും ചേര്‍ന്ന് പാടിയ ടൈറ്റില്‍ സോംഗ് തന്നെ സിനനിമയ്ക്ക് കുഴിയിലേക്കെറിഞ്ഞു കൊടുത്തൊരു കയറായിരുന്നു.



നനില്പ് സമരം, കുത്തിയിരുപ്പ് സമരം, കിടപ്പ് സമരം, അനനങ്ങാ സമരം, നനിരാഹാര സമരം അങ്ങനെന നനിരവധി അനനവധി സമരങ്ങള്‍ കണ്ടു തഴമ്പിച്ച മലയാളികള്‍ക്ക് മുന്‍പിലേക്ക് ഉട്ടോപ്യ എറിഞ്ഞു കൊടുത്ത വ്യത്യസ്തമായ സമരമായിരുന്നു നപ്രതിമാ സമരം. നപ്രതിമ പോലെ നനില്‍ക്കുന്ന സമരം. ഇതൊക്കെ കണ്ട നേപ്രക്ഷകനനും ചിലപ്പോഴെല്ലാം നപ്രതിമ കണക്കായി. മാധ്യമങ്ങള്‍ക്ക് നേനരെ വാളെടുത്തപ്പോള്‍ ഉട്ടോപ്യക്കാര്‍ക്ക് ചെറിയ ഒരാശ്വാസം കിട്ടിയോ എന്തോ. നനിലനനില്പിനന് സമരങ്ങളോട് മാധ്യമങ്ങള്‍ വിവേചനനം കാട്ടുന്നു പോലും. സംവിധായകന്‍ നേപ്രക്ഷകനേനാട് കാട്ടിയ വിവേചനനത്തിലും വലുതാണോ അത്. ഉട്ടോപ്യ സറ്റയറിക്കല്‍ കോമഡി എന്ന ലേബലിലെത്തിയത് നനന്നായി.

കേട്ടു കേള്‍വി പോലുമില്ലാത്ത ആവശ്യത്തിനന് വേണ്ടി സമരവുമായി സിനനിമ സെനക്രട്ടറിയേറ്റിനന് മുന്‍പിലെത്തിയപ്പോള്‍ കണ്ടത് പൊള്ളുന്ന ജിവിതയാഥാര്‍ത്ഥ്യങ്ങ ളുടെ സമരങ്ങളെയാണ്. മനനുഷ്യന്‍ മനനുഷ്യനേനാട് നനടത്തുന്ന സമരങ്ങള്‍. സമരങ്ങളെ പോലും വിറ്റു തിന്നുന്ന, സമരപന്തലിനെന വിറ്റു കാശാക്കുന്ന ഇടനനിലക്കാരുടെ വൃത്തികെട്ട രാഷ്‌നട്രീയം. ജനനകീയ നപ്രശ്‌നനങ്ങള്‍ക്ക് മുന്‍പില്‍ നനിസഹായരാകുന്ന കമ്മൂണിസ്‌റ്‌ര് പാര്‍ട്ടിയുടെ അവസ്ഥയും, നപ്രശ്‌നനങ്ങളില്‍ നനിന്നൊളിച്ചോടാന്‍ നശ്രമിക്കുന്ന സഖാക്കളും യാഥാര്‍ത്ഥ്യങ്ങളോട് നനീതി പുലര്‍ത്തി. ഭരണത്തിന്‍രെ കാല്‍ച്ചുവട്ടില്‍ സമരം ചെയ്യേണ്ടി വരുന്ന സ്വന്തം അണികളെന്ന കഠിനന രാഷ്‌നട്രീയവും ചിനത്രം പറഞ്ഞു വച്ചു. കെപിഎസ് സി ലളിത അവതരിപ്പിച്ച സഖാവ് രാഷ്‌നട്രീയ പാര്‍ട്ടികള്‍ക്ക് നേനരെയുള്ള ഉത്തമ ചോദ്യചിഹ്നമാകുന്നു. ജസീറയുടെ സമരത്തിനന് വേണ്ടനത്ര നപ്രധാനന്യം നനല്‍കുന്നില്ല എന്നു പറയാന്‍ നശ്രമിച്ച ഉട്ടോപ്യ നനിരവധി അനനാവശ്യ രംഗങ്ങള്‍ ചിനത്രത്തില്‍ കുത്തിത്തിരുകി. ഉട്ടോപ്യന്‍ കഥയായിട്ടും സഹിച്ചിരുന്ന നേപ്രക്ഷകനന് ഇരിക്കട്ടെ ഒരു കുത്ത്.  എന്നാലും കോനക്രാങ്കരയില്‍ നനിന്നും സിനനിമ സെനക്രട്ടറിയേറ്റിനന് മുന്‍പിലെത്തുന്നതോടെ കളി കൈവിട്ടു പോകുന്നു, ഇതു വരെ ഉണ്ടായിരുന്ന സറ്റയറും, കോമഡിയുമെല്ലാം അവിടെ അവസാനനിക്കുന്നു. ഇനനി ഹീറോയിസമാണ്. നനായകന്റെ ഹീറോയിസം. ഒരു പക്ഷെ സെനക്രട്ടറിയേറ്റിനന് മുന്‍പ് ഈ സിനനിമ അവസാനനിച്ചിരുന്നെങ്കില്‍ ഉട്ടോപ്യ ഈ വര്‍ഷത്തെ മോശമല്ലാത്ത ചിനത്രങ്ങളുടെ പട്ടികയില്‍ ഇടം നേനടിയേനെന. കഥാപാനത്രങ്ങളില്‍ ആരും തന്നെ ഒരുപാട് വെറുപ്പിച്ചില്ല എന്നത് നനന്നായി. മമ്മൂട്ടിയുടെ സിപി സ്വതനന്ത്രന്‍ ഒരു വ്യക്തിയെ മാനത്രമല്ല നപ്രതിനനിധാനനം ചെയ്തത്. ഒരു സമൂഹത്തെ കൂടിയായിരുന്നു. മടിയരായ, എന്നാല്‍ വേഗം നപ്രശസ്തിയാര്‍ജ്ജിക്കാന്‍ എന്തു കോനപ്രായവും കാട്ടാന്‍ മടിക്കാത്ത, ചെയ്യുന്ന കാര്യങ്ങള്‍ എന്തിനെനന്നു പോലുമറിയാത്ത ഒരു വിഭാഗത്തിന്റെ നപ്രതിനനിധി. സഹനനടന്‍മാരുടെ

പട്ടികയില്‍ തന്‍രെ പേര് എഴുതിച്ചേര്‍ക്കാന്‍ മടിക്കണ്ട എന്ന നപ്രഖ്യാപനനവുമായാണ് നശ്രീകുമാര്‍ പണ്ടാണി എന്ന സഹനനടന്റെ വേഷം കെട്ടിയാടിയത്. സുനനില്‍ സുഖദ പതിവ് തെറ്റിച്ചില്ല. വെറുപ്പിച്ചില്ലെന്ന് മാനത്രമല്ല ഗംഭീരമാക്കുകയും ചെയ്തു. പുതുമുഖ താരം ജുവല്‍ മേരി ഇതിനെനല്ലാം അപവാദമായി. ഫെമിനനിസ്റ്റ്, ആക്ടിവിസ്റ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇന്നും മലയാളി സമൂഹത്തിന്റെ നപ്രതികരണം ഇങ്ങനെനയൊക്കെയാണെന്ന് ജുവലിന്റെ കഥാപാനത്രത്തിനന് ലഭിക്കുന്ന നപ്രതികരണങ്ങള്‍ വ്യക്തമാക്കി. നനായികാനപ്രാധാനന്യമുണ്ടാകുമെന്ന് തോന്നിയെങ്കിലും തെറ്റി. പതിവ് മലയാള സിനനിമ ആവര്‍ത്തിച്ചു. നനായകന്റെ വീരസ്യത്തില്‍ മയങ്ങിയ നനായികയായി ധീരയായ ആ ആക്ടിവിസ്റ്റ് മാറി. മാവോയിസ്‌റ്‌ര് ഫാക്ടറികളായി മാറുന്ന കേരളാ പോലീസ് സ്റ്റേഷനനുകളും, ആദിവാസികള്‍ക്കും, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുമെതിരെയുള്ള അധികാരത്തിന്റെ ഗര്‍വ്വും കണ്ട ചിനത്രം സമീപകാല കേരള യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഒന്നെത്തി നേനാക്കാന്‍ നശ്രമിച്ചു.

നപ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കില്‍ നേപ്രക്ഷകര്‍ നനിരാശരാകുമെന്നത് സത്യം. ഉട്ടോപ്യയ്ക്കും അത് തന്നെ സംഭവിച്ചു. ഹിറ്റുകള്‍ നനിരവധി സമ്മാനനിച്ചിട്ടുള്ള കമല്‍-മമ്മൂട്ടി ടീമിന്റെ ചിനത്രമെന്ന അനഡ്രസിലല്ലാതെ ഉട്ടോപ്യ കാണാം. മികച്ച സബ്ജക്ട്, പക്ഷെ സമീപിച്ച രീതി നേപ്രക്ഷകനന് രസിച്ചില്ല. നേപ്രക്ഷകനന് വേണ്ടത് കൊടുക്കണം. അല്ലെങ്കില്‍ കൊടുക്കുന്നത് നേപ്രക്ഷകനന് ഇഷ്ടമാകുന്ന തരത്തിലായിരിക്കണമെന്ന സന്ദേശം ഒരിക്കല്‍ കൂടി വിളിച്ചറിയിക്കാന്‍ ഉട്ടോപ്യയ്ക്കായി. ചേണ്ട ചേരുവകള്‍ ചേരാതെ പോയ കറി പോലെയായ ഉട്ടോപ്യ കാണുകയും കാണാതിരിക്കുകയും ചെയ്യാം.

കുഞ്ഞിരാമായണം : പറ്റിക്കൽസ്


ദേശത്തിന്റെ കഥ, കുണ്ണിരാമന്റെ കഥ, ദേശത്തെ അന്ധ വിശ്വാസങ്ങളുടെ കഥ, കുഞ്ഞിരാമായണത്തിന്റെ കഥ ഇതൊക്കെയാണെന്ന് തോന്നും. പക്ഷെ ചിനത്രത്തിനന് ഒരു കഥയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ല. അങ്ങനെന ഒരു സംഭവം സിനനിമയ്ക്ക് അവശ്യമില്ല പോലും. കുറച്ച് നനല്ല തമാശകളും, കണ്ടും കേട്ടും മറന്ന കുറച്ചു സീനനുകള്‍, ഒരു പിടി യുവതാരങ്ങള്‍, ചിരപരിചിതമായ ക്ലൈമാക്‌സ്, വല്ല്യ കുഴപ്പമില്ലാത്ത ഗ്നങ്ങള്‍. ഇനത്രയുമായാല്‍ കുഞ്ഞിരാമായണമായി.

ദേശം എന്ന മനേനാഹരമായ നഗ്രാമത്തില്‍ നനടക്കുന്ന കഥയാണ് കുഞ്ഞിരാമായണം. ദേശത്തെ മണ്ടന്‍മാരും സര്‍വ്വോപരി വിവരമില്ലാത്തവരുമായ നനാട്ടുകാരുടെ കഥയെന്നാണ് സിനനിമക്കാര്‍ തന്നെ പറയുന്നത്. അമിയറക്കാര്‍ കാഴ്ചക്കാര്‍ക്കായി സിനനിമയേയും ദേശത്തേയും രണ്ടായി തിരിക്കുന്നു. സ്വാഭാവികമായും ആദ്യ പകുതിയും രണ്ടാം പകുതിയുമാണെന്ന് തോന്നുമെങ്കിലും ഈ പകുതികളിലും ഒരു തരംതിരിക്കലുണ്ട്. രണ്ട് ശാപങ്ങല്‍ തരം തിരിച്ച തിരിവ്. ഒന്ന് സല്‍സ ശാപം, ഇനനിയൊന്ന് കല്ല്യാണ ശാപമാണ്. കഥാനനായകന്‍ കുഞ്ഞിരാമന്‍ വരുത്തി വയ്ക്കുന്ന രണ്ട് ശാപങ്ങളാണ് സിനനിമ. അല്ലെങ്കില്‍ അത് മാനത്രമാണ് കുഞ്ഞിരാമായണം. നനായകന്‍ സല്‍സക്കുപ്പി

എറിഞ്ഞുടച്ചതിനന് ശേഷം ഒരു വര്‍ഷത്തേക്ക് ദേശത്തേക്ക് സല്‍സയെത്തുന്നില്ല. സല്‍സ ശാപം. ഒരു നപ്രത്യേക സ്ഥലത്തെത്തുമ്പോള്‍ സല്‍സ കുപ്പി താഴെ വീണ് പൊട്ടുന്നു. അങ്ങനെന ആ സ്ഥലം ദേശക്കാരുടെ പേടിസ്വപ്നനമായി മാറുന്നു. ആ സ്ഥലത്തിനന് സല്‍സ മുക്കെന്ന് പേരും കൊടുക്കുന്നു. വിചിനത്രമായ ആചാരങ്ങള്‍. അവിചാരിതമായാണെങ്കിലും ദേശത്ത് സല്‍സയെത്തുന്നതോടെ ആ ശാപം അവസാനനിരക്കുന്നു. പക്ഷെ അപ്പോഴേക്കും അടുത്ത ശാപം ദേശത്തെത്തിയിരുന്നു. നനായകന്റെ കല്ല്യാണം മുടങ്ങിയതിനനാല്‍ ഇനനി കല്ല്യാണ ശാപമാണ്. നനാട്ടിലാരുടേയും കല്ല്യാണം നനടക്കില്ല. ആ ശാപം മാറാനനും നനായകന്‍ തന്നെ വരേണ്ടി വന്നു. ഇനനി കുഞ്ഞിരാമന്റെ കഥയിലെ നനായകന്‍ ആരാണെന്ന് ചോദിച്ചാലോ അതിനന് നേപ്രക്ഷകനന് വ്യത്യസ്തമായ ഉത്തരങ്ങളാണുള്ളത്. ലാലു, കുട്ടന്‍, മനേനാഹരന്‍ എന്നീ പേരുകള്‍ക്ക് ശേഷമാകും കുണ്ണിരാമന്റെ ടൈറ്റിലിലുള്ള കുഞ്ഞിരാമന്റെ പേര് പറയുക എന്ന മാനത്രം. കഥയുടെ അഭാവം സിനനിമയ്ക്ക് ഒരു കുറവാണോ. അതെ എന്നാണ് ഉത്തരമെങ്കില്‍ ഈ സിനനിമയ്ക്കും കഥയുടെ കുറവ് വലിയ രീതിയില്‍ അനനുഭവപ്പെടുന്നുണ്ട്. എന്താ കഥാതന്തു ഇല്ലാത്ത സിനനിമകള്‍ സിനനിമകളല്ലേ. എന്നാലും ഇനത്രയും വേണ്ടായിരുന്നു. ചിനത്രത്തിന്റെ പോസ്റ്ററും, ടീസറും, നെട്രയിലറുമെല്ലാം വ്യത്യസ്തമായിരുന്നു. പക്ഷെ ആ വ്യത്യസ്തത സിനനിമയിലില്ലായിരുന്നു. അത് ആര്‍ട്ട് വര്‍ക്കുകളിലും, കോസ്റ്റ്യൂംസിലും മാനത്രമായി ഒതുങ്ങി. ചിലയിടത്തൊക്കെ ചിറകൊടിഞ്ഞ കിനനാവുകള്‍ നപ്രതിഫലിച്ചോ എന്നും തോന്നുന്നു. കുറച്ചു വിഭാഗത്തെ മാനത്രം മനനസില്‍ കണ്ടു കൊണ്ട് തിരക്കഥ ഒരുക്കിയാല്‍ അങ്ങനെനയാണ്. സിനനിമ പാര്‍ശ്വവത്ക്കരിക്കപ്പെട്ടു പോകും. അല്പം കൂടിയൊക്കെ നശ്രദ്ധിച്ച് എടുത്താല്‍ പോരായിരുന്നോ. പശ്ചാത്തല സംഗീതത്തിന്റെ കാര്യത്തില്‍ നേപ്രക്ഷകര്‍ അതൃപ്തരാണ്. പക്ഷെ പാട്ടുകള്‍ മോശമാക്കിയില്ല. കൂട്ടത്തില്‍ സല്‍സ ഗാനനം മികച്ചു നനിന്നു.

നപ്രമേയത്തിലെ കുട്ടിക്കളി സിനനിമയിലുടനനീളം നനിറഞ്ഞു നനിന്നപ്പോള്‍, കണ്ടു പഴകിയ തമാശകള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, സാങ്കല്പികമാണെങ്കിലും ചിനത്രത്തിലെ ഏച്ചു കെട്ടുകളും അന്ധവിശ്വാസങ്ങളും നേപ്രക്ഷകന്‍രെ ആസ്വാദനന തലത്തെ ചോദ്യം ചെയ്തപ്പോള്‍ ഈ പിള്ളേരു കളി കാഴ്ചക്കാരനെന നേനാക്കി പല്ലിളിച്ചു. നട്രീറ്റ്‌മെന്റിലെ വ്യത്യസ്തത എന്നു പറഞ് വേണമെങ്കില്‍ തടിയൂരാന്‍ നശ്രമിക്കാം. പക്ഷെ മുന്‍പും മലയാളത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവാക്കള്‍ ഒന്നിച്ചിട്ടുണ്ടെന്നും ഓര്‍ത്താല്‍ നനന്നായിരുന്നു.

കുടുംബമായിട്ട് കാണാവുന്ന, കേള്‍ക്കാവുന്ന തമാശകള്‍ മാനത്രമാണ് ചിനത്രത്തില്‍ അവതരിപ്പിച്ചതെന്നത് നനന്നായി. യുവാക്കള്‍ തകര്‍ത്തഭിനനയിച്ചപ്പോല്‍ ബിജുമേനേനാന്റെ മനേനാഹരനനും മനേനാഹരമാക്കി. ബിജുമേനേനാന്റെ ശബ്ദത്തില്‍ വിവരിച്ചു തുടങ്ങിയ സിനനിമ അവസാനനിക്കുന്നതും അതേ വിവരണത്തിലാണ്. ടൈറ്റില്‍ റോളിലെത്തിയത് വിനനീത് നശ്രനനിവാസനനാണെങ്കിലും നനായകന്‍ ആരാണെന്ന കാര്യത്തില്‍ ചിനത്രത്തിനനുള്ളില്‍ തന്നെ കനനത്ത തര്‍ക്കം നനടക്കുന്നുണ്ടായിരുന്നു. എന്നാലും എണ്‍പതുകളിലെ കാലഘട്ടത്തിലേക്ക് പോയ വിനനീത്, നശ്രീനനിവാസന്റെ പഴയ കാലഘട്ടം ഓര്‍മ്മിപ്പിച്ചു. നപ്രകടനനത്തില്‍ അജു വര്‍ഗീസിന്റെ കുട്ടനനും ധ്യാന്‍ നശ്രീനനിവാസന്റെ ലാലുവും മികച്ചു നനിന്നു. നപ്രകടനനം നേനാക്കിയാല്‍ മാമുക്കോയയുടെ വെല്‍ഡന്‍ വാസുവാണ് കുഞ്ഞിരാമായണത്തിലെ നനായകന്‍. എന്നും നപ്രകടനനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള നനീരജ് മാധവും, വിനനീത് നശ്രനനിവാസന്റെ കണ്ടെത്തലായ ദീപക്കും, ഇനന്ദ്രന്‍സും, നസ്രിന്ദയും, ആര്യയും പിന്നെ ഒരു സസ്‌പെന്‍സ് കഥാപാനത്രവുമാകുന്നതോടെ കഥാപാനത്രങ്ങളുടെ നനിര ഏതാണ്ട അവസാനനിക്കുകയാണ്. കഥയ്‌ക്കൊഴികെ ഒന്നിനനും കുഞ്ഞിരാമായണം ഒരു കുറവും വരുത്തിയിട്ടില്ല. ചീഞ്ഞ തമാശകളും, കഥാപാനത്രങ്ങളുടെ മത്സരങ്ങളും, 90 കളിലെ സിനനിമകളിലെ രംഗങ്ങളുടെ ആവര്‍ത്തനനങ്ങളും, അങ്ങനെന അങ്ങനെന . . . സിനനിമയെ ഗൗരവത്തോടെ കാണുന്നവര്‍ ഒരുക്കിയ ചിനത്രമാണെന്ന് അവകാശപ്പെടുമ്പോഴും ചിനത്രം അനത്ര ഗൗരവമുള്ളതാ തോന്നിയില്ല. യുവാക്കളെ എന്നു മാനത്രമല്ല ഒരു തരത്തിലുമുള്ള നേപ്രക്ഷകരെ ആകര്‍ഷിക്കാന്‍ ചിനത്രത്തിനനായില്ല. കച്ചവട സാധ്യതകള്‍ മുന്‍നനിര്‍ത്തി ഒരുക്കിയ ഒരു ..... വേണ്ട വിശേഷിപ്പിക്കുന്നില്ല. ഒരു പടം. അനത്ര തന്നെ.



ഓണക്കാലത്ത് എത്തിയ ചിനത്രങ്ങളില്‍ മികച്ച നേപ്രക്ഷക നപ്രതികരണം നേനടിയ ചിനത്രമായി കുഞ്ഞിരാമായണം മാറിയെങ്കില്‍ ബാക്കി പടങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. എന്നാലും ഇതിത്തിരി കടന്നുവ പോയി. നേപ്രക്ഷകരെ പറ്റിക്കാനനായി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരുക്കിയ ഒരു പറ്റിക്കല്‍. യാതൊരു നപ്രതീക്ഷയും ഇല്ലാതെ ഒരു സിനനിമ കാണാന്‍ വേണ്ടി മാനത്രം വേണമെങ്കില്‍ പോയി കാണാവുന്ന ഒരു ചിനത്രം മാനത്രമാണ് കുഞ്ഞിരാമായണം.

ഉരുകിയൊലിച്ച ലോഹം


ചതിച്ചത് അമിത പ്രതീക്ഷകളാണോ ? അതോ തിരക്കഥാകൃത്തും സംവിധായകനനുമാണോ ? എന്തായാലും നേപ്രക്ഷകനന് ഓണത്തിനന് മുന്‍പെ കിട്ടിയ ലോഹമെന്ന ഓണസമ്മാനനം അനത്ര തിളക്കമുള്ളതായിരുന്നില്ല. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍, സ്റ്റണ്ടുകള്‍, മോഹന്‍ലാലിന്റെ ഉശിരന്‍ ഡയലോഗുകള്‍, ലാലേട്ടന്റെ മീശപിരി, രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ഒരു തകര്‍പ്പന്‍ ചിനത്രം, നേപ്രക്ഷകന്റെ നപ്രതീക്ഷ ഇതൊക്കെയായിരുന്നു. പക്ഷെ നേപ്രക്ഷകനന് കിട്ടിയതോ . . . . അതെന്താണെന്ന് നേനാക്കാം.

പറഞ്ഞത് കള്ളക്കടത്തിന്റെ കഥ, അതും 100 കിലോ സ്വര്‍ണ്ണത്തിന്റെ കടത്ത്. അതിലേക്കുള്ള വഴിയും  അതില്‍ നനിന്നും പുറത്തിറങ്ങിയ വഴിയുമൊക്കെ ഗംഭീരം. കടുത്ത മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും പക്ഷെ സിനനിമ നനല്‍കിയത് നനിരാശയാണ്. മലയാളി ഏറെ വിശാസം അര്‍പ്പിച്ചിരുന്ന രഞ്ജിത്ത് തന്നെയാണോ ചിനത്രത്തിനന് തിരക്കഥ ഒരുക്കിയത് എന്ന് നേപ്രക്ഷകനന് തോന്നിയെങ്കില്‍ തെറ്റ് പറയാനനാകില്ല. പിന്നെ നന്യൂജെന്‍ സിനനിമാക്കാരോടുള്ള അസിഹുഷ്ണത ചിനത്രത്തില്‍ പലയിടത്തും മുഴച്ചു നനില്‍ക്കുന്നുണ്ട്. പുത്തന്‍ തലമുറ സിനനിമാക്കാരോടുള്ള, ചുറുചുറുക്കുള്ള യുവാക്കളോടുള്ള, സിനനിമയിലെ പതിവ് ശൈലികള്‍ക്ക് മാറ്റം കൊണ്ടു വരാന്‍ നശ്രമിക്കുന്ന ചെറുപ്പക്കാരോടുള്ള പഴയ തലമുറയുടെ ചൊരുക്ക് കണ്ടില്ലെന്ന് നനടിക്കാനനാവില്ല. പുത്തന്‍ തലമുറ സിനനിമാക്കാര്‍ എന്താ ഇവരെ കടിച്ചോ ?  കെട്ടിവലിച്ചു കൊണ്ടു പോകുന്ന വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യരുത് പോലും. കെട്ടി വലിക്കുന്ന വണ്ടിയാണെന്ന് സ്വയം തോന്നിയെങ്കില്‍ നനന്നായി. സിനനിമ ഒരു വിഭാഗത്തിനന് മാനത്രം എഴുതിക്കൊടുത്തിട്ടൊന്നുമില്ലല്ലോ. മലയാളത്തില്‍ ഇപ്പോള്‍ അത്യാവശ്യം പേരെടുത്തുകൊണ്ട ിരിക്കുന്ന നന്യൂജന്‍ സിനനിമാക്കാര്‍ക്കെതിരെയുള്ള ഒളിയമ്പുകള്‍ ഒരു തലമുറ നേപ്രക്ഷകനനും അനത്ര രസിക്കില്ലെന്ന് തീര്‍ച്ച. 100 കിലോ സ്വര്‍ണ്ണത്തിനന് വേണ്ടി കുറെ ആളുകള്‍, പല രൂപത്തില്‍ പല ഭാവത്തിലുള്ള കള്ളക്കടത്തുകാര്‍, രാഷ്‌നട്രീയക്കാര്‍, ബിസിനനസുകാര്‍, ഇടനനിലക്കാര്‍ അങ്ങനെന ഒരു പിടി ആളുകളുടെ കടിപിടി, പതിയെത്തുടങ്ങി കൂട്ടപ്പൊരിച്ചിലിലവസാനനിക്കുന്ന കടിപിടിയാണ് ലോഹം. സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുന്ന കേരളത്തില്‍ ആ കഥയൊരു പുതുമയല്ലെങ്കിലും സിനനിമയെന്ന പേരില്‍ കണാം. സ്വര്‍ണ്ണം കേരളത്തിലെത്തിക്കാന്‍ വേണ്ടി ഒരു നനിഷ്‌കളങ്കനെന കൊല്ലുന്നതും അയാളുടെ കുടുംബത്തിന്റെ സങ്കടം നേപ്രക്ഷകനനിലെത്തിക്കാന്‍ നശ്രമിക്കുന്നതും തുടക്കം. പിന്നീടങ്ങോട്ട് സ്വര്‍ണ്ണത്തിനന് പിന്നാലെയുള്ള ഓട്ടം. പൊട്ടനെന ചെട്ടി ചതിക്കുന്നു ചെട്ടിയെ പൊട്ടന്‍ ചതിക്കുന്നു, ഇവിടെ ചതിക്കാന്‍ ദൈവത്തിനന് റോളില്ലാത്തത് നനന്നായി. കഥാഗതിയില്‍ ചതിയുടെ ചുരുളഴിയുമ്പോള്‍ നേപ്രക്ഷകന്‍ മുഖത്തോടു മുഖം നേനാക്കുന്ന തരത്തില്‍ ആര്‍ക്കും ഒന്നും മനനസിലാകുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ. പതിയെ തുടങ്ങിയ ചിനത്രം ഇടവേളയ്ക്ക് തൊട്ടു മുന്‍പ് വിശ്‌നനരൂപം പൂണ്ട പ്പോഴേക്കും നേപ്രക്ഷകന്‍ നപ്രതീക്ഷയുടെ കൊടുമുടി കയറി. മോഹന്‍ലാല്‍-രഞ്ജിത് ചിനത്രം ദാ എത്തിപ്പോയി എന്നു തോന്നി. പക്ഷെ രാവണനപ്രധുവും, നനരസിംഹവുമൊക്കെ പല തവണ കണ്ട നേപ്രക്ഷകനെന തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നില്ല  ഉരുകിയൊലിച്ചു പോയ ഈ ലോഹം. പഞ്ചില്ലാത്ത ക്ലൈമാക്‌സ് കൂടിയായപ്പോഴേക്കും നേപ്രക്ഷകനനും ഉരുകിത്തീര്‍ന്നിരുന്നു.

മഞ്ഞ ലോഹം അങ്ങനെനയാണ്, അത് കട്ടിയായി ഇരുന്നാല്‍ ഭയങ്കര വിലയാണ്. പക്ഷെ ഒരുപയോഗവും ഇല്ല. അത് ഉരുക്കി ആഭരണമാക്കി ധരിച്ചാല്‍ കാണാനനും ആസ്വദിക്കാനനുമാകും. വിലയില്‍ അനത്ര കുറവും വരില്ല. ഉരച്ചു മാറ്റ് കൂട്ടിയാലും മഞ്ഞ ലോഹത്തിനന് തിളക്കമേറും. എന്നാല്‍ ഈ ലോഹമാകട്ടെ കട്ടിയായ അവസ്ഥയില്‍ നനിന്നും മാറുകയും ചെയ്തു. ഉരുക്കി അച്ചിലൊഴിക്കുകയും ചെയ്കു. പക്ഷെ ആഭരണമായോന്ന് ചോദിച്ചാല്‍ ഉത്തരംമുട്ടും. അത് കണ്ട് തന്നെയറിയണം. മാറ്റും, തിളക്കവും നപ്രതീക്ഷിച്ചതിലും കുറഞ്ഞു പോയോന്നൊരു സംശയം. സംശയം മാനത്രമാണേ . . . .

ആക്ഷന്‍ ചിനത്രമാണോ എന്നു ചോദിച്ചാല്‍ അല്ല എന്ന പെട്ടെന്ന് പറഞ്ഞു പോകും. എന്നാല്‍ ആക്ഷന്‍ ചിനത്രമല്ലേ എന്നു ചോദിച്ചാലോ, അതെയെന്ന് തലയാട്ടേണ്ടിയും വരും. മുഴുനനീള ആക്ഷന്‍ നനിറഞ്ഞു നനില്‍ക്കുന്ന ഒരു കോലാഹലമല്ല ലോഹം. മലയാളത്തിലെ പല സൂപ്പര്‍ഹിറ്റു ചിനത്രങ്ഹള്‍ക്കും തിരക്കഥ ഒരുക്കിയിട്ടുള്ള രഞ്ജിത്ത് മാറി ചിന്തിച്ചു എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. പക്വതയെത്തിയ സംവിധായകനനിലേക്കുള്ള ചുവടുമാറ്റം പോലും. അങ്ങനെനയെങ്കില്‍ അങ്ങനെന. സിനനിമയില്‍ വന്നു പോകുന്ന കഥാപാനത്രങ്ങളെ എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന രീതിയിലായിരുന്നു. ആവശ്യത്തിനനും അനനാവശ്യത്തിനനും കഥാപാനത്രങ്ങളങ്ങനെന വന്നു പോയ്‌ക്കൊണ്ടേയിരുന്നു. സംവിധായകന്റെ മുന്‍ചിനത്രങ്ങളിലെ പല മുഖങ്ങളും ലോഹത്തിലും ആവര്‍ത്തിച്ചു. ഒരു കൂട്ടം കലാകാരന്‍മാര്‍ വരുന്നു പോകുന്നുയ നന്യൂജെന്‍, ഓല്‍ഡ്‌ജെന്‍ വ്യത്യാസമില്ലാതെ. രാജ്യത്ത് നനടക്കുന്ന എല്ലാ സാമൂഹ്യ തിന്‍മകളേയും തല്ലാനേനാ തലോടാനേനാ കഴിഞ്ഞില്ലെങ്കിലും എവിയെയൊക്കെയോ സ്പര്‍ശിച്ചു പോയി. പതിഞ്ഞ താളത്തില്‍ മുട്ടിത്തുടങ്ങിയ ചിനത്രം വളരെ പെട്ടെന്ന് അസുരഭാവത്തിലേക്കും വീണ്ടും തിരിച്ചും  മാറിക്കൊണ്ടേയിരിക്കുന്നു. ഇടവേളയ്ക്ക് മുന്‍പുള്ള ആക്‌സിഡന്‍ഡ് സീക്വന്‍സില്‍ തുടങ്ങുന്ന ലോഹം ആക്ഷനനിലേക്ക് പോകുന്നുണ്ടെങ്കിലും അത് വേഗം നനഷ്ടമാകുന്നു. ഒരു നപ്രത്യേക ദൗത്യത്തിനനായി മോഹന്‍ലാലും അബുസലീമും ചേര്‍ന്നുണ്ടാക്കുന്ന ആക്‌സിഡന്‍ഡ് സീന്‍ പുതുമയും, കൗതുകവും, ആവേശവും നനിറഞ്ഞതായിരുന്നു. അതങ്ങ് പൊളിച്ചു. ചിനത്രം കഴിഞ്ഞിറങ്ങുമ്പോഴും മനനസില്‍ തങ്ങുന്നത് സിദ്ദിഖ് അവതരിപ്പിച്ച മുഹമ്മദുണ്ണിയുടെ കഥാപാനത്രമാണ്. ഒപ്പം ബാലന്‍ പാറയ്ക്കലിന്റെ ബാബുവും. മലബാര്‍ ശൈലിയില്‍ രണ്ട് പേരും ചേര്‍ന്ന് നേപ്രക്ഷകനന് നനല്‍കിയത് ഒരു അപൂര്‍വ്വ വിരുന്നായിരുന്നു. സിദ്ദിഖ് എന്ന അഭിനേനതാവിന്റെ മറ്റൊരു ഭാവപ്പകര്‍ച്ച കണ്ട ചിനത്രം. മോഹന്‍ലാലിലെ നപ്രതിഭയും ചിനത്രത്തിലുണ്ടായിരുന്നു. സാധാരണക്കാരനനായ ടാക്‌സി നൈഡ്രവറായും, അധോലോകത്തെ സ്വര്‍ണ്ണക്കടത്തുകാരനനായും മോഹന്‍ ലാല്‍ നനടത്തിയ പകര്‍ന്നാട്ടം ഗംഭീരം. അഴകന്‍ പെരുമാളായെത്തിയ അജ്മല്‍ അമീറും മോശമാക്കിയില്ല. ആല്‍ബര്‍ട്ടായെത്തിയ രഞ്ജി പണിക്കര്‍, അമീര്‍ അമാനനുള്ളയായ അബു സലീം, പോലീസുദ്യോഗസ്ഥനെന സ്‌നക്രീനനിലെത്തിച്ച വിജയരാഘവന്‍, അങ്ങനെന എല്ലാവരും കൂടിയങ്ങ് അറുമാദിച്ചു. ഒരു ദിവസം മാനത്ര നനടക്കുന്ന കഥയില്‍ നനായികയായെത്തിയ ആന്‍നഡ്രിയ വേഷം മാറുന്നത് എനത്ര തവണയാണെന്നും എണ്ണാന്‍ കഴിഞ്ഞില്ല. അണിനനിരന്ന താരങ്ങളുടെ നനിര അവസാനനിക്കുന്നില്ല. നപ്രശസ്ത ഛായാനഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയുടെ ക്യാമറയും രാജാമണിയുടെ പശ്ചാത്തല സംഗീതവും മികവു കാട്ടി. നശ്രീവത്സന്‍ ജെ മേനേനാന്‍ പകര്‍ന്ന ഈണത്തിനെനാത്തു പാടിയ ഗാനനങ്ങളും നേപ്രക്ഷകന്‍ സ്വീകരിച്ചു.

മനനസിലാക്കാന്‍ ഇത്തിരി പാടുപെടുമെന്ന് കണ്ടിറങ്ങിയവര്‍ അഭിനപ്രായപ്പെടുന്നു. കാണുന്നതെല്ലാം മനനസിലായാല്‍ പിന്നെ അത് സിനനിമയല്ലല്ലോ. ഉരുകിയൊലിച്ചു പോയ ലോഹം തടുത്തു കൂട്ടി അച്ചില്‍ വാര്‍ത്തെടുക്കാന്‍ കഴിവുള്ള അസാമാനന്യ നേപ്രക്ഷകനന് ഇതൊരു മികച്ച ചിനത്രവും സാധാരണക്കാരനന് ഇതൊരു സാധാരണ ചിനത്രവുമാണ്.അതങ്ങനെനയല്ലേ വരൂ. അമിത നപ്രതീക്ഷയില്ലാതെ തീയ്യേറ്ററില്‍ പോയിരുന്നാല്‍ മടുപ്പില്ലാതെ കണ്ടിറങ്ങാവുന്ന ഒരു വരേണ്യ ചിനത്രം. അതാണ് ലോഹം. ഓംസമ്മാനനം ഇരുകൈയ്യും നനീട്ടി വാങ്ങാം. പക്ഷെ അത് വാങ്ങുന്നവര്‍ നപ്രതീക്ഷിക്കുന്നത് പോലെയാകണം എന്നു വാശി പിടിക്കുന്നത് ശരിയല്ലല്ലോ.




വി എസ്‌ ഓ പി തട്ടു പൊളിപ്പ ൻ തമിഴ് പടം


വിഎസ്ഓപി അഥവാ വാസുവും സരവണനനും ഒന്നാം പഠിച്ചവങ്കെ ഒരു പക്കാ തമിഴ് കൊമേഴ്‌സ്യല്‍ എന്റര്‍ടൈന്‍മെന്റ് ചിനത്രമാണ്. തമിഴകത്തെ വ്യവസാഥാപിതമായ എല്ലാരീതികളും നനിലനനിര്‍ത്തി കൊണ്ട് എം രാജേഷ് അണിയിച്ചൊരുക്കിയ ഒരു ആവറേജ് പടം. പതിവ് തെറ്റിക്കാതെ നനായികയെ നപ്രണയിക്കാന്‍ പിന്നാലെ നനടക്കുന്ന നനായകന്‍, ആദ്യമാദ്യം നപ്രണയിക്കാന്‍ തയ്യാറാകാത്ത നനായിക, നനായകനനും നനായികയും തമ്മിലുള്ള രസകരമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങള്‍, എല്ലാറ്റിനനും കൂട്ടു നനില്‍ക്കാനനും നനായകനെന ഉപദേശിക്കാനനും നനായകന്റെ സൃഹൃത്തും. ഇതില്‍ നനിന്നും വ്യത്യസ്തമായി കാര്യമായൊന്നും വിഎസ്ഓപിയും പറഞ്ഞു വയ്ക്കുന്നില്ല.

പതിവ് തമിഴ് പടത്തിന്റെ ശൈലികളില്‍ നനിന്നും പുറത്തു കടക്കാതെ വ്യവസ്ഥകളെ പിന്തുടര്‍ന്ന് എന്നാല്‍ അനത്ര മടുപ്പിക്കാത്ത ഒരു ചിനത്രമാണ് വിഎസ്ഓപി. കുട്ടിക്കാലം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്ന രണ്ട് ചങ്ങാതിമാരുടെ കഥയാണിത്. ചങ്കായ രണ്ട് ചങ്ങാതിമാര്‍. വാസുവും സരവണനനും. ഒന്നിച്ച് കളിച്ച്, വഴക്കടിച്ച്, പഠിച്ച്, കഴിച്ച് വളര്‍ന്ന രണ്ട് ഉറ്റ തോഴന്‍മാര്‍. ജീവിതവും ഒന്നിച്ചു തന്നെ. രണ്ട് പേരും ചേര്‍ന്ന നനടത്തുന്ന മൊബൈല്‍ ഷോപ്പുമാകുമ്പോള്‍ പൂര്‍ത്തിയായി. ഇനനി വേണ്ടത് നനായികയാണ്, അല്ല നനായികമാരാണ്. കൂട്ടത്തിലൊരാള്‍ക്ക് കല്ല്യാണമായാല്‍ സ്വാഭാവികമായും സൃഹൃദ് ബന്ധത്തില്‍ വിള്ളലുണ്ടാകുമല്ലോ. ഇവിടെയും മറിച്ചൊന്നും സംഭവിക്കുന്നില്ല. ജീവിത പങ്കാളി അല്ലെങ്കില്‍ സൃഹൃത്ത് എന്ന ചോദ്യം സൃഹൃത്തുക്കളെ നേനാക്കി പല്ലിളിക്കുമ്പോള്‍ ചിനത്രത്തിനന് വഴിത്തിരിവാകുന്നു. നനായകനന് നപ്രണയിക്കാന്‍വേണ്ടി സൃഹൃത്തുക്കള്‍ രണ്ട് പേരും കൂടി സകല മണ്ടത്തരങ്ങളും കാട്ടിക്കൂട്ടുന്നതിനനവസാനനം ലോകത്ത് കാമുകന്‍മാരെ പറ്റിച്ച സകല സ്‌നത്രീകള്‍ക്കുമെതിരെ നനായകനനും സൃഹൃത്തും ചേര്‍ന്ന നനടത്തുന്ന സമരം വ്യത്യസ്തമായി. അവര്‍ക്കിടെയിലേക്ക് കാമുകന്‍മാര്‍ക്കും പുരുഷന്‍മാര്‍ക്കും വേണ്ടി സംസാരിക്കാന്‍ സംവിധായകന്‍ എത്തിച്ച അകില ചേച്ചി ബുദ്ധിപരമായ നനീക്കമായിരുന്നു പോലും. ചേച്ചിയായെത്തിയത് ഷക്കീലയായതിനനാല്‍ രംഗം കൊഴുക്കാന്‍ മറ്റൊന്നും വേണ്ടല്ലോ. സിറ്റി പോലീസ് കമ്മീഷണറും ഈ ചങ്ങാതിമാരും ചേര്‍ന്ന് മനേനാഹരമായി ഒരു സന്ദേശവും നനല്‍കി നേപ്രക്ഷകരോട് ഗുഡ്‌ബൈ പറഞ്ഞു പിരിഞ്ഞു. ഇത് ശരിക്കും ചങ്ങാതിമാരുടെ കഥയാണോ എന്നു ചോദിച്ചാല്‍ അല്ല ഇതൊരു തല്ലിപ്പൊളി നപ്രണയ കഥയാണെന്ന് പറയാം. അതുമല്ലെങ്കില്‍ വിഎസ്ഓപി ഒരു റൊമാന്റിക് കോമഡി എന്റര്‍ടൈനനര്‍ ആണെന്ന അണിയറക്കാരുടെ അവകാശവാദം അംഗീകരിക്കേണ്ടി വരും. സ്റ്റണ്ടില്ല, പക്ഷെ കോമഡി ആവശ്യത്തിനനുണ്ട്. അതിനന് തിരക്കഥാകൃത്ത് കൂടിയായ സംവിധായകനനും സഹനനടനനായ സന്താനനവും കുറവൊന്നും വരുത്തിയില്ല. മ്യൂസിക്കും മോശമാക്കിയില്ല. ഡി ഇമ്മന്റെ സംഗീതത്തില്‍ പിറന്ന ഗാനനങ്ങള്‍ തനനി തട്ടുപൊളിപ്പന്‍ തമിഴ് ഗാനനങ്ങള്‍ അവശ്യത്തിനനും അനനാവശ്യത്തിനനും നേപ്രക്ഷകര്‍ക്ക് മുന്‍പിലെത്തി.



ചങ്ങാതിമാരെ നനിലനനിര്‍ത്താന്‍ വേണമെങ്കില്‍ ജീവിത പങ്കാളിയോട് കള്ളം പറയാം. ഭാര്യമാര്‍ ഒരിക്കലും ഭര്‍ത്താക്കന്‍മാരുടെ ചങ്ങാതിമാരെ ഇഷ്ടപ്പെടുന്നില്ല. നപ്രത്യേകിച്ച് ഭര്‍ത്താക്കന്‍മാരുടെ കള്ളുകുടി കമ്പനനികള്‍. ഒരുമിച്ച് ഇരുന്ന് കള്ളുകുടിക്കുന്ന ചങ്ങാതിമാര്‍ക്ക് ഭാര്യ വിളിക്കുമ്പോള്‍ കള്ളം പറയുന്നതിലും ചങ്ങാതിമാരെ തള്ളിപ്പറയുന്നതിലും തെറ്റില്ലനേത്ര. അതാണ് വിഎസ്ഓപി നനല്‍കുന്ന സന്ദേശം. വാസുവും സരവണനനും പറഞ്ഞു വയ്ക്കുന്നതും അതു തന്നെ.

ചിനത്രത്തിലെ മറ്റൊരു നപ്രധാനന കഥാപാനത്രമാണ് ബിയര്‍. സിനനിമയുടെ പേരിലുള്ള മദ്യത്തിനനു പകരം ആവശ്യത്തിനനും

അനനാവശ്യത്തിനനുമെല്ലാം നനായകനനും സൃഹൃത്തിനനുമൊപ്പം ബിയറുമുണ്ടാകും. സ്വാഭാവികം. ചങ്ങാതിമാര്‍ ചേര്‍ന്നാല്‍ അത് പതിവാണല്ലോ. മണ്ട നനായ നനായകന്റെ മണ്ടത്തരങ്ങള്‍ സിനനിമയുടെ രസത്തിനന് വേണ്ടി ചേര്‍ത്തതാണെങ്കിലും അനത്രയ്ക്ക് വേണ്ട ിയിരുന്നില്ല. കഥാപ്നത്രങ്ങളിലേക്ക് വന്നാല്‍ ആര്യ, സന്താനനം, തമന്ന, മുക്ത. നനാല് പേരും മത്സരിച്ചൊന്നും അഭിനനയിച്ചില്ലെങ്കിലും തിരക്കഥയ്ക്കനനുസരിചുള്ള നപ്രകടനനം എന്ന് വേണമെങ്കില്‍ പറയാം. ആര്യയുടെ 25 ാമത് ചിനത്രം എന്ന ലേബലിലെത്തിയ വിഎസ്ഓപിയില്‍ ആരാധകരെ വെറുപ്പിക്കാത്ത നപ്രകടനനമാണ് താരം പുറത്തെടുത്തത്. സരവണന്‍ എന്ന യുവാവിനെന ആര്യ നേപ്രക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചപ്പോള്‍ പക്ഷെ  നപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ആര്യയുടെ ഭാഗത്തു നനിന്നും നപ്രപേക്ഷകര്‍ ഇനത്രയൊന്നുമല്ല നപ്രതീക്ഷിച്ചത്. ഏറ്റവുമധികം കൈയ്യടി നേനടിയത് സന്താനനത്തിന്റെ വാസുവായിരുന്നു. ചങ്ങാതിമാരായാല്‍ ഇങ്ങനെന വേണം. നപ്രണയിക്കാനനും, ചങ്ങാതിയെ നപ്രണയിപ്പിക്കാനനും, കള്ളുകുടിക്കാനനും, ഒരുമിച്ച് കരയാനനും ചിരിക്കാനനും കോമഡി പറഞ്ഞ് കൈയ്യടി നേനടാനനും മുന്നില്‍ നനില്‍ക്കുന്ന ചങ്ങാതിയായ വാസുവിനെന സന്താനനം മനേനാഹരമാക്കി. തമന്നയുടെ ഐശ്വര്യ ആവര്‍ത്തിക്കുന്ന കഥാപാനത്രമായി. ഐശ്വര്യ കാട്ടികൂട്ടുന്ന പരാനക്രമങ്ങള്‍ തമന്നയ്ക്ക് മാനത്രം ചെയ്യാന്‍ പറ്റുന്നതാണെന്നും തോന്നി. മുക്തയാണ് മറ്റൊരു നനായികയായ സീമയായെത്തിയത് മുക്തയാണ്. അനത്ര വല്ല്യ നപ്രകടനനചത്തിനനുള്ള സ്‌കോപ്പൊന്നും മുക്തയ്ക്കില്ലായിരുന്നു. എന്നാലും ഉള്ളത് അങ്ങ് അഭിനനയിച്ച് തകര്‍ത്തു. കൗസല്ല്യ എന്ന രസകരമായ കഥാപാനത്രത്തെ അവതരിപ്പിച്ച വിദ്യുലേഖ രാമന്‍ ശരിക്കും രസിപ്പിച്ചു. അതിഥി താരമായെത്തിയ ഷക്കീല ആവേശം വിതറി മടങ്ങി. വിശാലാണ് അതിഥി താരമായെത്തിയ മറ്റൊരാള്‍. നേപ്രക്ഷകനന് സന്ദേശം കൊടുക്കലായിരുന്നു വിശാലിന്റെ ജോലി. വന്നു കള്ളു കുടിച്ചു സന്ദേശം നനല്‍കി വിശാല്‍ പോയി. രണ്ടര മണിക്കൂര്‍ നനീണ്ട തട്ടുപൊളി ആസ്വദിപ്പിച്ചും, മടുപ്പിച്ചും, ചിലപ്പോഴൊക്കെ ചിരിപ്പിച്ചും പോയി.

അങ്ങനെന പടം കഴിഞ്ഞിറങ്ങുമ്പോള്‍ കാര്യമായ ഒരു സംതൃപ്തിയും നനല്‍കാത്ത ഒരു ചിനത്രമാണെങ്കിലും കണ്ടിരിക്കാം. വാസുവും സരവണനനും ചേര്‍ന്ന് കാട്ടിയ വേലത്തരങ്ങള്‍ എപ്പോഴൊക്കെയോ യുവത്വത്തെ നപ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. ആര്യയുടെ ആരാധകര്‍ക്കും തമിഴ് പടങ്ങള്‍ രസിക്കുന്നവര്‍ക്കും നപ്രത്യേകിച്ച് കണ്ട ിരിക്കാവുന്ന ഒരു കൊച്ചു പടം. അതാണ് വിഎസ്ഓപി.


ബ്രദേർസ് കണ്ടിരിക്കാവുന്ന ഇടി പടം


ഇടി, ഇടി, ഇടിയോടിടി. നബ്രദേഴ്‌സിനെന ഒറ്റവാക്കില്‍ ഇങ്ങനെനയും വിശേഷിപ്പിക്കാം. ഹോളിവുഡിലെ വാരിയറിന്റെ ഒഫിഷ്യല്‍ റീമേക്കായ നബ്രദേഴ്‌സ് കണ്ടു പരിചയിച്ച കഥയാണെങ്കിലും കണ്ടിരിക്കാവുന്ന ഒരു മനേനാഹര ചിനത്രമാണ്. ഇന്ത്യ മഹാരാജ്യത്തെ ആയിരകണക്കിനന് വരുന്ന ബോക്‌സറുമാരുടെ കഥ കൂടിയാണ് നബ്രദേഴ്‌സ്. രണ്ട് സഹോദരങ്ങളുടെ ചങ്കു പറിച്ചു വച്ച സിനനിമ. അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഒരു വേഷപ്പകര്‍ച്ച കണ്ട ചിനത്രം.

കരളലിയിക്കുന്ന അല്ലെങ്കില്‍ നേപ്രക്ഷകനെന പിടിച്ചിരുത്തുന്ന ഒരു കുടുംബ കഥ, അതിനന് അടിസ്ഥാനനമായി ഇത്തിരി അല്ല ഒത്തിരി ഇടി, അകമ്പടിയായി ഒരു പിടി നപ്രതിഭകളുടെ കണ്ണഞ്ചിക്കുന്ന നപ്രകടനനം, നപ്രതീക്ഷിച്ച ക്ലൈമാക്‌സ്, കണ്ടു ശീലിച്ച കഥ, അനത്ര മോശമല്ലാത്ത തിരക്കഥ അങ്ങനെന ഹോളിവുഡിലെ നബ്രദേഴ്‌സിനെന നനാണം കെടുത്താത്ത ഒരു ചിനത്രമാണ് നബ്രദേഴ്‌സ്. മലയാളത്തിലടക്കം നനിരവിധി സിനനിമകളില്‍ മുംബൈ നനഗരം പശ്ചാത്തലമാകുമ്പോള്‍ അതിലൊരു ഇടിയുണ്ടായിരിുന്നു. ബോക്‌സിംഗ് അല്ലെങ്കില്ഡ ഗുസ്തിയിലൂടെയായിരുന്നു നനഗരത്തെ പരിചയപ്പെടുത്തുന്നത്. ഇവിടെ അതിന്റെ ഒരു പരിഷ്‌ക്കരിച്ച രൂപമാണ് കണ്ടത്. അമിത മദ്യപാനനിയും സര്‍വ്വോപരി അറിയപ്പെടുന്ന ബോക്‌സറുമായ കഥാനനായകന്‍, ഭാര്യ, മകന്‍. അനത്ര സന്തുഷ്ടമല്ലാത്ത കുടുംബം. കാരണം മദ്യപാനനം തന്നെ. അവരുടെ കുടുംബത്തിലേക്ക് ഗൃഹനനാഥന്റെ മറ്റൊരു ബന്ധത്തിലുള്ള ഒരു കുട്ടിയുമെത്തുന്നു. എന്നാല്‍ ഗൃഹനനാഥനനില്ലാത്തപ്പോള്‍ ആ കുടുംബം സന്തുഷ്ടമായിരുന്നു. കാലം മുന്നോട്ടു പോകുമ്പോള്‍ മദ്യപാനനിയായ ഗൃഹനനാഥന്‍ കാരണം ഭാര്യ, ഗൃഹനനാഥ മരിക്കാനനിടയാകുന്നു. അമ്മയുടെ മരണത്തിനന് കാരണക്കാരനനായി കണക്കാക്കപ്പെടുന്നത് വീട്ടിലേക്ക് ഇടക്ക് എത്തിയ ആ അര്‍ദ്ധ സഹോദരനനായിരുന്നു. സഹോദരങ്ങള്‍ പിരിയാനനായി,  കഥ മുന്നോട്ടു പോകാനനായി തിരക്കഥയിലൊരുക്കിയതാണെങ്കിലും അല്ലെങ്കിലും അത് നേപ്രക്ഷകന്‍രെ നശ്രദ്ദ പിടിച്ചു പറ്റി. കാലങ്ങള്‍ക്ക് ശേഷം കുടുംബത്തിലെ മൂത്ത മകന്‍ ഡേവിഡിന്റെ ജീവിതത്തിലേക്ക് കഥ മാറുകയാണ്. ഡേവിഡിന്റെ നപ്രണയവും കുടുംബവും ജീവിതാരംഭവും പതിവ് പോലെ ഒരു പാട്ടിലൂടെ സംവിധായകന്‍ പറഞ്ഞു തുടങ്ങി. ലളിതമായ എന്നാല്‍ മനേനാഹരമായ നപ്രണയമായിരുന്നു ഡേവിഡിന്റെയും ജെനനിയുടേയും. ആ ദമ്പതിമാരുടെ ജീവിതത്തിലേക്ക് മറ്റൊരതിഥിയായി ഒരു മകളെത്തുന്നതും, അവള്‍ക്ക് മാരകമായ രോഗമാണെന്നറിയുന്നതും സന്തോഷകരമായ ജീവിതം അങ്ങനെന ചെറിയ ദുഖത്തിലേക്ക് പോകുന്നതും ഇന്ത്യന്‍ ചലച്ചിനത്ര നേപ്രക്ഷകര്‍ മുന്‍പ് നനിരവധി തവണ കണ്ടതാണ്. പക്ഷെ അവതരണത്തില്‍ കരണ്‍ മല്‍ഹോനത്ര വ്യത്യസ്തനനായിരുന്നതിനനാല്‍ മടുപ്പിച്ചില്ല. ചിനത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള യാനത്ര ഓരോ നേപ്രക്ഷകനനും മുന്‍കൂട്ടി അറിയാമായിരുന്നു. രണ്ടാം ഭാഗത്തില്‍ എന്തു സംഭവിക്കാന്‍ പോകുന്നുവെന്നും വ്യക്തമായിരുന്നു. എന്നാലും സിനനിമയുടെ പോക്ക് നേപ്രക്ഷകനെന രസിപ്പിക്കാന്‍ പോന്നതായിരുന്നു. രണ്ടാം പകുതി മുഴുവന്‍ ഇടി മാനത്രമായിരുന്നു. ഒരു ബോക്‌സിംഗ് റിങ്ങില്‍ നനിന്നും സിനനിമ പുറത്തു പോകുന്നില്ല. റിംഗിലേക്ക് നേപ്രക്ഷകനെന എത്തിക്കാനനാണ് ചിനത്രം നശ്രദ്ധി്ചത്. രണ്ടാം പകുകതി നനിറഞു നനിന്നത് ഇടിയും കുറെ വികാരങ്ങളും മാനത്രമായിരുന്നു. ബന്ധങ്ങളുടെ വികാരത്തെ ചിനത്രം നനന്നായി ചൂഷണം ചെയ്തു. ക്ലൈമാക്‌സിനനിടെയില്‍ കാണിക്കരുതെ എന്ന നേപ്രക്ഷകന്‍ ആനഗ്രഹിച്ച ആ വികാരങ്ങള്‍ പക്ഷെ സംവിധായകനന് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇടിക്കൂട്ടില്‍ വികാരങ്ങള്‍ക്ക് സ്ഥാനനമില്ലെങ്കിലും സിനനിമയില്‍ വികാരങ്ങളുടെ സ്ഥാനനം ഒഴിവാക്കാനനാവാത്തതാണല്ലോ. സിനനിമയുടെ ഏറ്റവും വലിയ നപ്രത്യേകത ഇടി തന്നെയായിരുന്നു. ഇടിക്കൊപ്പം എത്തിിയ ബിജിഎം അതും നപ്രത്യേകത നനിറഞ്ഞതായിരുന്നു. നനായകന്‍ നനിരവധി തവണ ഇടി കൊണ്ട് ചോര തുപ്പുന്നത്, ചോര തുപ്പി തുപ്പി റിംഗിനെന ചോരപ്പുഴയാക്കുന്നത് പഴയ പടങ്ങളിലെ നനായക സങ്കല്പമായിപ്പോയി. എതിരാളിയുടെ ഇടി മുഴുവന്‍ വാങ്ങിക്കൂട്ടി തളര്‍ന്നു വീണതിനന് ശേഷം അവസാനന നനിമിഷം മാനത്രം ഇടി തുടങ്ങുന്ന നനായകന്‍.  അതൊരു കല്ലു കടിയായിരുന്നു. അജയ് അതുല്‍ ടീമിന്റെ സംഗീതം ചിനത്രത്തിനന് നനല്‍കിയ സപ്പോര്‍ട്ട് ചെറുതല്ല. അതി മനേനാഹരമായ ചിനത്രത്തിലെ ആദ്യ രണ്ട് ഗാനനങ്ങള്‍  ഇതിനനുദാഹരണം. ഐറ്റം സോംഗ് അനത്ര രസിപ്പി്ില്ല. പക്ഷെ അത് തിരക്കഥയുടേയും സിനനിമയുടേയും അനനിവാര്യത ആയിരുന്നിരിക്കാം. ചിനത്രം കൊമേഴ്‌സ്യല്‍ ആണല്ലോ.

കഥ എനത്ര പഴയതായാലും പരിചയമുള്ളതായാലും മേക്കിംഗിലെ നപ്രത്യേകതകള്‍, വ്യത്യസ്തതകള്‍ സിനനിമകളെ ജനനനപ്രിയ്യമാക്കും. അതിവിടെയും അനന്വര്‍ത്ഥമായി. ഹോളിവുഡ് സിനനിമയുടെ റീമേക്കായത് കൊണ്ടു തന്നെ കഥയ്‌ക്കോ കഥ പറഞ്ഞവസാനനിപ്പിക്കാനേനാ നപ്രയാസമുണ്ടായില്ല. നേപ്രക്ഷകന്റെ മനനസ് കീഴടക്കാന്‍ എവിടെ തൊടണമെന്നറിയാവുന്ന തിരക്കഥ. അതാണ് ചിനത്രത്തിന്റെ വിിജയമനന്ത്രങ്ങളിലൊന്ന്. ഇടി കാണാന്‍, നപ്രത്യേകിച്ച് ഇടിക്കൂട്ടിലെ ഇടി കാണാന്‍ ഒരുപാടിഷ്ടമുള്ള, നപ്രത്യേകിച്ച് മറ്റു രാജ്യത്തുള്ളവരെ ഇടിച്ചു തോല്പിക്കുന്നത് കാണുമ്പോള്‍ അറിയാതെ കയ്യടിച്ചു പോകുന്ന ഇന്ത്യന്‍ ചലച്ചിനത്ര നേപ്രക്ഷകനന് ശരിക്കും ഒരു വിരുന്നൊരുക്കാന്‍ അക്ഷയ് കുമാറിനനും സിദ്ധാര്‍ത്ഥ് മല്‍ഹോനത്രയ്ക്കും സംവിധായകന്‍ കരണ്‍ മല്‍ഹോനത്രയ്ക്കും സാധിച്ചു.

ഒളിംപിക്‌സിലടക്കം ഇന്ത്യ ഇടിക്കൂട്ടില്‍ കയറിയപ്പോഴെല്ലാം ദേശീയ വികാരമായി അതിനെന കണ്ട ഒരു ജനനതയ്ക്ക് മുന്‍പിലേക്കാണ് ഈ ഇടിപ്പടമെത്തിയത്. ഇവിടെ ദേശീയ വികാരത്തിനെനാപ്പം വ്യക്തി ബന്ധങ്ങളുടെ വികാരങ്ങളും കുടുംബ ബന്ധങ്ങളുടെ വികാരങ്ങളും സമം ചാലിച്ചപ്പോള്‍ ഈ നബ്രദേഴ്‌സ് ഡേവിഡും, മോണ്ടിയും നേപ്രക്ഷകരുടെയും വികാരമായി. അങ്ങനെന ആകെയൊരു വികാരത്തള്ളിച്ച. പക്ഷെ അധികമായാല്‍ വികാരവും വഷളാാകും. ഇവിടെ ക്ലൈമാക്‌സിലെ അമിത വികാരങ്ങള്‍ അല്ലെങ്കില്‍ അത് അവതരിപ്പി്ച രീതി അധികപ്പറ്റായി. നപ്രതീക്ഷിച്ച ക്ലൈമാക്‌സും അതിനെനാപ്പം ആവശ്യത്തിനനും അനനാവശ്യത്തിനനുമെത്തിയ വികാരങ്ങളും. ഇടിക്കൂട്ടില്‍ നനില്‍ക്കുന്ന രണ്ട് ബോക്‌സര്‍മാര്‍ക്കിടെയില്‍ വിലങ്ങുതടിയായെത്തുന്ന വികാരങ്ങള്‍ നേപ്രക്ഷകരില്‍ നപ്രത്യേക വികാരങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ആരോചകമാകുന്നുമുണ്ട്. ഇന്ത്യന്‍ തെരുവുകളെ സജീവമാക്കുന്ന തെരുവ് ഫൈറ്റര്‍മാരുടെ ഇടി ഒരു നപ്രഖ്യാപിത കൂട്ടിനനുള്ളിലേക്കെത്തുമ്പോള്‍ അത് ലോകം കാണുമ്പോള്‍ ഇന്ത്യന്‍ കായിക ലോകത്തിനന് നനല്‍കുന്ന ഉണര്‍വ്വ് ചെറുതല്ല. ഇന്ത്യന്‍ നനഗരങ്ങള്‍ക്ക് പരിചിതമായ റിയാലിറ്റി ഷോ, നപ്രീമിയര്‍ ലീഗ് മോഡലില്‍ ഇടി എത്തുന്നത് ആവേശമുളവാക്കുന്നുണ്ട്. എന്നാല്‍ ഇടിക്കൂട്ടില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുമ്പോള്‍ അതില്‍ രണ്ട് സഹോദരങ്ങള്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ക്ലൈമാക്‌സ് ഇവരു തമ്മിലുള്ള ഇടിയായിരിക്കും എന്നും ഉറപ്പായിരുന്നു. എങ്കിലും മുംബൈ നനഗരത്തില്‍ ഒരു ബോക്‌സിംഗ് റിംഗ് ചിനത്രത്തിലൂടെ നേപ്രക്ഷകരിലേക്കെത്തിയപ്പോള്‍ അതൊരു വേറിട്ട അനനുഭവമായിരുന്നു.

നപ്രകടനനത്തില്‍ ഒരു പടി മുന്നില്‍ നനിന്നത് ജാക്കി നേഷ്രാഫും, സിദ്ധാര്‍ത്ഥ് മല്‍ഹോനത്രയുമായിരുന്നു. നനായകന്‍ അക്ഷയ്കുമാറാണെങ്കിലും ക്ലൈമാക്‌സില്‍ ഇടിച്ചു നേനടുന്നത് അക്ഷയ് കുമാറിന്റെ ഡേവിഡാണെങ്കിലും നേപ്രക്ഷക മനനസിലേക്ക് ഇടിച്ചു കയറിയത് സിദ്ധാര്‍ത്ഥ് മല്‍ഹോനത്രയുടെ മോണ്ടി ഫര്‍ണാണ്ടസായിരുന്നു. മികച്ച ഇടിക്കാരന്‍ മോണ്ടി തന്നെ. അക്ഷയ് കുമാറിന്‍രെ വേറിട്ട നപ്രകടനനം കണ്ട ചിനത്രത്തില്‍ നപ്രണയവും, വൈകാരികതയും, ഇടിയും നനിറഞ്ഞ ഡേവിഡ് എന്ന സ്‌കൂള്‍ ടീ്ചറേയും ബോക്‌സറേയും അക്കി മനേനാഹരമാക്കി. മദ്യപാനനിയായ പിതാവിനേനയും ജയ്ല്‍ ശിക്ഷ കഴിഞ്ഞെത്തിയ വയസനേനയും, പരസ്പരം പോരടിക്കുന്ന രണ്ട് മക്കള്‍ക്കിടെയില്‍ പവമായ വികാരങ്ങളും പേറി നനടനനമ്‌നന ബോക്‌സ്ിംഗ് കോച്ചിനേനയും തന്‍മയത്വത്തോടെ അവതരിപ്പിച്ച ജാക്കി നേഷ്രാഫ് വിസ്മയിപ്പിച്ചു. ജാക്കി നേഷ്രാഫിന്‍ഡരെ ഗാരിക്കൊപ്പം നനടക്കാന്‍ നേപ്രക്ഷകന്‍ നനിര്‍ബന്ധിതരായി. ശരിക്കും ഇത് ഗാരിയുടെ കഥയായിരുന്നു. ജെനനിയായെത്തിയ ജാക്വിലിന്‍ ഫര്‍ണാണ്ടസിനന് ഡേവിഡിന്റെ താങ്ങാകാനനായിരുന്നു നനിയോഗം. നപ്രണയിനനിയേയും ഭാര്യയേയും അമ്മയേയും ഇടിക്കാട്ടില്‍ നനില്‍ക്കുന്ന ഭര്‍ത്താവിനന് ഊര്‍ജ്ജം പകരുന്ന കതാമുകിയേയും ജാക്വിലസിന്‍ മടുപ്പിക്കാതെ അവതരിപ്പിച്ചു. കുറച്ചു രംഗങ്ങള്‍ മാനത്രമായിരുന്നെങ്കിലും ചിനത്രത്തിന്റെ കേനന്ദ്രമായിരുന്ന മരിയ എന്ന അമ്മയെ അവതരിപ്പിച്ച ഷെഫാലി ഷാ വിസ്മയിപ്പിച്ചു. അനന്യ സ്‌നത്രീയുടെ മകനെന സ്വന്തമായി അംഗീകരിക്കേണ്ടി വരുന്ന, മദ്യപാനനിയായ ഭര്‍ത്താവിനെന വെറുക്കുന്ന, മക്കളെ സ്‌നേനഹിക്കുന്ന ലക്ഷക്കണക്കിനന് ഇന്ത്യന്‍ അമ്മമാരുടെ നപ്രതീകമായിരുന്നു മരിയ. ഐറ്റം ഗാനനത്തില്‍ നപ്രത്യക്ഷപ്പെട്ട കരീനന കപൂര്‍ ഖാനെന നശ്രദ്ധിക്കാന്‍ നേപ്രക്ഷകനന് സാധിച്ചില്ല. ഐറ്റം ഗാനനം അനത്ര അനനിവാര്യമംായിരുന്നില്ല എന്നത് തന്നെ കാര്യം.

ഹോളിവുഡിലെ വാരിയേഴ്‌സിനേനാട് താരതമ്യപ്പെടുത്തിയില്ലെങ്കില്‍ നബ്രദേഴ്‌സ് ഒരു ആവറേജ് സിനനിമയാണ്. അനത്ര ഗംഭീര ഒരു സിനനിമയൊന്നുമല്ലെങ്കിലും ഇടി കൊണ്ട് നേപ്രക്ഷകനെന പിടിച്ചിരുത്താവുന്ന ഒരു ചിനത്രമാണ് നബ്രദേഴ്‌സ്. ഇന്ത്യന്‍ കായിക രംഗത്തിനന് ചില ചിനത്രത്തീലൂടെയും ചില  പുരസ്‌ക്കാരങ്ങളിലൂടെയും വൈകിക്കിട്ടിയ അംഗീകാരത്തിനെനാപ്പം വേണമെങ്കില്‍ നബ്രദേഴ്‌സിനേനയും ചേര്‍ത്തു വായിക്കാം. സമയം കൊല്ലിയല്ലാത്ത ഈ സഹോദരങ്ങളെ വികാരങ്ങള്‍ ഒഴിവാക്കി  കണ്ടിരുന്നാല്‍ ആസ്വദിക്കാം. ചങ്കിലേക്ക് തുളച്ചു കയറുന്ന ഓരോ ഇടിയും ഇടിയുടെ നപ്രതിധ്വനനികളും നെനഞ്ചിലേറ്റി മടങ്ങാം.

വിശ്വാസം തകർത്ത വിശ്വാസം



പ്രക്ഷകന്റെ സകല വിശ്വാസവും തകര്‍ത്ത ക്ഷമ പരീക്ഷിക്കുന്ന ഒരു ചിനത്രമാണ് വിശ്വാസം അതല്ലെ എല്ലാം. മുന്‍പ് പുറത്തിറങ്ങിയ മലയാള സിനനിമകളിളെ കുറെയധികം രംഗങ്ങള്‍ക്ക് ഈ സിനനിമയിലെ രംഗങ്ങളുമായി ചില സാദൃശ്യങ്ങള്‍ തോന്നാം. പക്ഷെ ഈ സിനനിമയിലെ കഥാപാനത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമോ ആയിട്ട് യാതൊരു സാദൃശ്യവും ഇല്ലാത്തതിനനാല്‍ അത് വെറും തോന്നലാകാം. എങ്കിലും ഷൈന്‍ ടോം ചാക്കോയുടെ മടങ്ങി വരവ് എന്നു വിശേഷിപ്പിക്കുന്ന ഈ ചിനത്രം വിശ്വാസം തകര്‍ക്കപ്പെടാനനുള്ളതാണ് എന്ന് തെളിയിക്കുന്നു. വിശ്വാസം അതല്ല എല്ലാം. ചിനത്രം അനത്ര വിശ്വാസ യോഗ്യവും അല്ല.
അലസനനായ ഒരു യുവാവ്, ഉത്തരവാദിത്വങ്ങളില്ലാത്ത ജീവിതത്തെ ലാഘവത്തോടെ കാണുന്ന പോലീസുകാരന്റെ മകന്‍, ജോമോന്‍. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെയാകാന്‍ വേണ്ടി ജോമോന്‍ നനടത്തുന്ന പരിനശ്രമങ്ങളാണ് വിശ്വാസം അതല്ലേ എല്ലാം. ഒരു ജോലിക്കും പോകാന്‍ മനനസില്ലാത്ത തലമുറയുടെ നപ്രതീകമാണ് ജോമോന്‍. ബിസിനനസ് തുടങ്ങാനനാണ് ജോമോനന് താല്പര്യം. തുടങ്ങാനനുദ്ദ്യേശിക്കുന്ന ബിസിനനസിനന് സഹായിക്കാന്‍ പഴയ കോളജ് മേറ്റും. വാലും, ചങ്ങാതിമാരും ഇല്ലാതെ സിനനിമ സിനനിമയാകില്ലെന്ന് വിശ്വസിച്ച് സംവിധായകന്‍ അതിനെനാന്നും കുറവ് വരുത്തിയില്ല. വില്ലനനാണ് ഏറ്റവും രസം. കോളജില്‍ വച്ച് പണി കൊടുത്ത നനായകനെന ശിക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നഫ്രഞ്ച് ഡെവലപ്‌മെന്റ് കമ്പനനിയുടെ സിഇഓ ആയി എത്തുന്ന വില്ലന്‍. കാറ്റാടി മരത്തിന്റെ നനട്ട് അഴിച്ചു വിട്ട് നപ്രതികാരം ചെയ്യുന്ന വില്ലന്റെ വില്ലത്തരങ്ങളും അനത്ര വിശ്വാസയോഗ്യമല്ല. നനിലവിലുള്ള സര്‍ക്കാര്‍ സംവിധാനനങ്ങളേയും, ഉദ്യോഗസ്ഥ തലവന്‍മാരേയും വ്യവസ്ഥിതികളേയും ഒന്നു തലോടാനനും തിരക്കഥാകൃത്ത് മറന്നില്ല. ചിനത്രത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേര് പൃഥ്വിരാജ് സിംഗ്. കഴുത്തില്‍ ഒരു ഷോളുമായെത്തുന്ന സിംഗിന്റെ സ്ഥിരം ഡയലോകാകട്ടെ സിംഗ് സിറ്റി ഈസ് ക്ലീന്‍ സിറ്റി എന്നും. ആരെയാണ് ഉദ്ദ്യേശിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഈ ഉദ്യോഗസ്ഥനനുള്ള പരിഹാസത്തിനന് ആദ്യം ഉപയോഗിച്ചത് സുരേഷ് ഗോപിയുടെ കമ്മീഷണര്‍ സിനനിമയിലെ ഇടിവെട്ട് ഡയലോഗുകളും. എല്ലാ പോലീസുകാരും അങ്ങനെനയാണോ എന്തോ. ഉശിരുള്ള പോലീസാകാന്‍ കമ്മീഷണറിലെ ഡയലോഗുകള്‍ കേട്ടു പഠിക്കുമോ.
പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിരല്‍ ചൂണ്ടല്‍ കൂടിയായിരിക്കും സംവിധായകന്‍ ഉദ്ദ്യേശിച്ചത്. അതും അനത്ര വിശ്വാസയോഗ്യമായില്ല. ചക്കിനന് വച്ചത് കൊക്കിനന് കൊണ്ടെന്ന പോലെ ആത്മഹത്യ ചെയ്യാന്‍ വച്ചിരുന്ന വിഷം സൃഹൃത്ത് കുടിക്കുന്നതും, പിന്നെ ഒരു കാറ്റാടി യനന്ത്രവും അത് രണ്ട് തവണ മറിഞ്ഞു വീഴുന്നതും കൊച്ചി നനഗരത്തിലെ ഒരു അവിഞ്ഞ ഗുണ്ടാ സെറ്റപ്പും, ആകെ ഒരു വിശ്വാസമില്ലായ്മ. നനായകന്റെ നപ്രണയമാണ് തീരെ വിശ്വസിക്കാന്‍ കഴിയാത്തത്. പെണ്ണുകാമാന്‍ വന്നു പറ്റിക്കുന്നവനെന നനായികയ്ക്ക് വല്ലാതെയിഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് ചെയ്യും. പോലീസ് സ്റ്റേഷനനില്‍ കോംനപ്രമൈസിനെനത്തിയരപ്പോള്‍ നനായികയ്ക്ക് രണ്ട് നനിര്‍ദ്ദേങ്ങള്‍ മാനത്രം. ഒന്നുകില്‍ കേസെടുക്കണം,. അല്ലെങ്കില്‍ വിവാഹം. വിചിനത്രം തന്നെ.
സംവിധായകന്റെ വിശ്വാസക്കുറവ്, അഭിനേനതാക്കളിലേക്കും പകര്‍ന്നപ്പോള്‍ അത് നേപ്രക്ഷകരുടേയും
വിശ്വാസം നനഷ്ടപ്പെടുത്തി. ഒരു കള്ളം ആയിരം തവണ പറഞ്ഞാല്‍ സത്യമാകില്ലല്ലോ. വിശ്വാസയോഗ്യമല്ലാത്ത ഒരു കഥ നേപ്രക്ഷകനെന പറഞ് വിശ്വസിപ്പിക്കാന്‍ നശ്രമിച്ച സംവിധായകനനും അണിയറനപ്രവര്‍ത്തകരും അഭിനേനതാക്കളും അമ്പേ പരാജയപ്പെട്ടു. വിശ്വാസം എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റിയോ എന്നു പോലും തോന്നിപ്പോയി.
നപ്രതിസന്ധികളെ തരണം ചെയ്‌തെത്തിയ ഷൈന്‍ ടോം ചാക്കോ തന്റെ കഴിവിനനനനുസരിച്ച് ജോമോനെനന്ന അലസ യുവാവിനെന സ്‌നക്രീനനിലെത്തിച്ചു. പക്ഷെ നേപ്രക്ഷകനെന വിശ്വാസത്തിലെടുക്കാന്‍ ജോമോനനും ജോമോന്റെ വേലത്തരങ്ങള്‍ക്കുമായില്ല. ഇടക്കിടെ ജോമോന്‍ ഷൈന്‍ ടോമിന്റെ പരിധി തകര്‍ത്ത് പുറത്തു ചാടുമെന്ന് നേപ്രക്ഷകര്‍ കരുതിയിരുന്നു. പക്ഷെ ഒരു കഥാപ്നത്രത്തിനന് വേണ്ട കൈയ്യടക്കം അത് തനനിക്കുണ്ടെന്ന് ഷൈന്‍ തെളിയിച്ചു. വേഷപകര്‍ച്ചകളിലൂടെ നേപ്രക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള മനേനാജ് കെ ജയന്റെ മറ്റൊരു കോമാളി വേഷമായിരുന്നു ഈ ചിനത്രത്തിലൂടെ കണ്ടത്. കേരളത്തിലെ ഉന്നത പോലീസുദ്യോഗസ്ഥനെന അനനുകരിച്ച് സുരേഷ് ഗോപിയുടെ പോലീസ് കഥാപാനത്രങ്ങളെ കൂട്ടു പിടിച്ച് ഗംഭീരമാക്കാന്‍ നശ്രമിച്ച പൃഥിരാജ് സിംഗ് പക്ഷെ അനത്ര നനന്നായില്ല. മനേനാജ് കെ ജയന്‍ എന്ന നപ്രതിഭയ്ക്ക് ഇനനിയെങ്കിലും ഇത്തരം കോമാളിത്തരങ്ങള്‍ ഒഴിവാക്കി കൂടെ. അന്‍സിബ ഹസന്‍ നനന്നായി വെറുപ്പിച്ചു. കഥാപാനത്രം  സലോമിയേയും അന്‍സിബയേയും നേപ്രക്ഷകനന് ഇഷ്ടപ്പെടില്ല. സലോമിയുടെ കാട്ടിക്കൂട്ടലുകള്‍ അനത്ര വിശ്വസനനീയമല്ല എന്നതും ഈ വെറുപ്പിനന് ഒരു കാരണമാണ്. അഭിനനയം എന്ന ഒന്ന് സിനനിമയ്ക്ക് വേണ്ട താണ്.
സുനനില്‍ സുഖദ പതിവ് പോലെ മനേനാഹരമാക്കി. ചെയര്‍മാന്‍ എന്ന പദവിയ്ക്ക് യോജിച്ച നപ്രകടനനം. വിജയരാഘവന്‍ മുന്‍പ് ചെയ്ത പല കഥാപാനത്രങ്ങളേയും അനനുസ്മരിപ്പിച്ചു. ഉത്തരവാദിത്വമുള്ള അച്ഛനേനയും എഎസിഐയേയും അവതരിപ്പിച്ച ശങ്കര്‍ പഴയ നപ്രകടനനത്തിന്റെ അയലത്ത് പോലും എത്തിയില്ല. ചിനത്രത്തിലെ മറ്റൊരു നനായിക അര്‍ച്ചനന ജയകൃഷ്ണന്‍ അനത്രക്ക് മടുപ്പിച്ചില്ല. ഭഗത് മാനനുവലിന്റെ സിഇഓയെ വിശ്വസിക്കാന്‍ നപ്രയാസമായിരുന്നു. ഒന്ന് രണ്ട് സീനനുകളില്‍ മാനത്രം വന്നു പോയ ഇനന്ദ്രന്‍സ് മടുപ്പുകള്‍ക്കിടെയില്‍ ചെറിയ അപവാദമായി. കലാഭവന്‍ ഷാജോണും, ബിനനു അടിമാലിയും ചേര്‍ന്ന അലമ്പ് സംഘം ഇത്തിരി ഓവറായി. കുന്നംകുളംകാരായ ആ പുത്തന്‍പണക്കാര്‍ കല്ലുകടിയായി. പറയാനനുദ്ദ്യേശിച്ചത് പറഞ്ഞു തീര്‍ക്കാനനായി സംവിധായകന്‍ നേപ്രക്ഷകരെ പല വഴികളിലൂടെ കൊണ്ടു പോയി. ചില വഴികളൊക്കെ കല്ലും മുള്ളും നനിറഞ്ഞ ദുഷ്‌ക്കരമായതായിരുന്നു. വിശ്വാസത്തിന്റെ പേരില്‍ നേപ്രക്ഷകനെന പറ്റിച്ച ഒരു ചിനത്രം.

പരസ്യ വാചകം കടമെടുത്തു, ചില സിനനിമകളിലെ ആശയങ്ങളും കടമെടുത്തു, പക്ഷെ ഈ കടങ്ങള്‍ക്കൊന്നിനനും നേപ്രക്ഷകനെന തൃപ്തിപ്പെടുത്താനനായില്ല. വിശ്വാസത്തിന്റെ എല്ലാ അര്‍ത്ഥ തലങ്ങളേയും തകിടം മറിച്ചു കൊണ്ട് തീരെ വിശ്വാസ യോഗ്യമല്ലാത്ത ഒരു ചിനത്രം. നപ്രകടനനത്തിലോ കഥയിലോ തിരക്കഥയിലോ മേക്കിംഗിലോ വിശ്വാസമില്ലാത്ത വിശ്വാസം അതല്ലെ എല്ലാം.


മധുരം വിതറിയ ജിലേബി



ജിലേബി ശരിക്കും മധുരിക്കുന്നുണ്ട്. കഴിച്ചു തുടങ്ങുമ്പോള്‍ നല്ല മധുരം, അത് ആദ്യ പകുതിയില്‍ ഉടനനീളം നിലനിര്‍ത്തുന്നുമുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ മധുരം കുറഞ്ഞു വരുന്നുണ്ട്. രസിപ്പിച്ച് രസിപ്പിച്ച് അവസാനം രസം കൊല്ലിയായ ഒരു മധുര ചിത്രമാണ് ജിലേബി. നവാഗത സംവിധായകന്റെ പതര്‍ച്ചകളില്ലാതെയുള്ള മേക്കിംഗും ജയസൂര്യയുടെ സ്വാഭാവിക പ്രകടനനവും, കുട്ടിത്തം വിടാത്ത നിഷ്‌കളങ്കമായ തമാശകളും ചേര്‍ന്ന് മധുരിച്ചില്ലെങ്കിലും കയ്ക്കാത്ത ഒരു സിനനിമ. കാണാം, കണ്ടിരിക്കാം . . . . .
ദൃശ്യഭംഗിയാണ് ചിത്രത്തെ മനോഹരമാക്കുന്ന ഒരു ഘടകം. മലയാളി എന്നും കാണാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ നനഷ്ടപ്പെട്ടു കഴിഞ്ഞെന്ന് പതം പറയുന്ന ഗ്രാമത്തിന്റെ വിശുദ്ധി വളരെ മനോഹരമായിതന്നെ അവതരിപ്പിക്കാന്‍ ചിത്രത്തിനന് കഴിഞ്ഞു. ആല്‍ബി ആന്റണി എന്ന ഛായാഗ്രാഹകന്റെ കയ്യൊപ്പ് പതിഞ്ഞ ദൃശ്യങ്ങള്‍. ചിത്രത്തിന്റെ ആദ്യ പകുതിയിലുടനനീളം തമാശയ്‌ക്കൊപ്പം നനിറഞ്ഞു നനില്‍ക്കുന്നത് ദൃശ്യങ്ങളാണ്. സമ്പന്നമായ ദൃശ്യങ്ങള്‍. നഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു കുടുംബവും അനന്യമായി എന്ന് കരുതുന്ന കൃഷി തോട്ടങ്ങളും, കര്‍ഷകന്റെ പരിനശ്രമങ്ങളും എല്ലാം ചേര്‍ന്ന് നേപ്രക്ഷകനെന ചിനത്രത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ മലയാളികളും എന്നും കാണാനനാനഗ്രഹിക്കുന്ന കാഴ്ചകള്‍.
നഗ്രാമത്തേയും നഗ്രാമീണ പശ്ചാത്തലത്തേയും അതിമനേനാഹരമായി ചിനത്രീകരിക്കുന്നതിലും അണിയറക്കാര്‍ വിജയിച്ചു. ആ ദൃശ്യങ്ങളും മനേനാഹാരിതയും മലയാളി നേപ്രക്ഷകന്റെ ഓര്‍മ്മകളെ ചൂഷണം ചെയ്തു എന്ന് വ്യക്തം. ഇനനി കഥയിലേക്ക് വന്നാലോ, അങ്ങനെന കാര്യമായി ഒരു കഥയൊന്നും ജിലേബിയിലില്ല. കഥയും തിരക്കഥയും സംവിധാനനവും ഒരുമിച്ച് ചെയ്തത് കൊണ്ടാവും അരുണ്‍ ശേഖര്‍ എന്ന നനവാഗതനന് തിരക്കഥയില്‍ ഇടക്കെവിയെയൊക്കെ യോ പിഴച്ചു. കഥയ്ക്കും തിരക്കഥയ്ക്കും കാര്യമായ റോളില്ലാത്ത ജിലേബിയില്‍ പക്ഷം സംവിധാനനവും അവതരണവും രക്ഷിച്ചു. ദുബൈയില്‍ നനിന്നെത്തുന്ന രണ്ട് കുട്ടികള്‍ കേരളത്തിലെ ഒരു നഗ്രാമത്തിലെത്തിയാല്‍ എന്ത് സംഭവിക്കും. എന്തും സംഭവിക്കാം. വിദേശത്തു നനിന്നെത്തുന്ന കുട്ടികളും മുതിര്‍ന്നവരുമൊക്കെ മുന്‍പും മലയാള സിനനിമയിലൂടെ നേപ്രക്ഷകരെ രസിപ്പിച്ചിട്ടും ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടെ ഉപയോഗിച്ചത് രണ്ട് നനിഷ്‌കളങ്ക ബാല്ല്യങ്ങളെ ആയതിനനാല്‍ നേപ്രക്ഷകന്‍ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് ഉറപ്പായിരുന്നു. കേരളത്തിലെ നഗ്രാമത്തിലെത്തുന്ന കുട്ടികള്‍ നഗ്രാമത്തില്‍ കാട്ടിക്കൂട്ടുന്ന വികൃതികളും, രസകരമായ അനനുഭവങ്ങളും, ഓരോ നേപ്രക്ഷകനനും പരിചിതമായിരുന്നു. കുട്ടി നേപ്രക്ഷകരെയാണ് ചിനത്രം ലക്ഷ്യം വച്ചതെന്ന് വ്യക്തം. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ പോലെ. കുട്ടികളുടെ മനനസുമായി അല്ലെങ്കില്‍ കുട്ടിത്തം വിടാത്തവര്‍ക്ക് തീയ്യേറ്ററില്‍ ഇരുന്ന് ആസ്വദിച്ച് കഴിക്കാവുന്ന ജിലേബിയിലെ തമാശകള്‍ പലപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്നവയായിരുന്നു. അതിരു വിടാതെ സ്വാഭാവികമായ തമാശകള്‍ എല്ലാം മറന്ന് ചിരിക്കാന്‍ പോന്നതായി. കുരുത്തം കെട്ട പിള്ളേരുടെ കുരുത്തക്കേടുകള്‍ ആദ്യമൊക്കെ മെനനക്കേടാകുമെങ്കിലും പിന്നീട് അത് സ്‌നക്രീനനിലായാലും ജീവിതത്തിലായാലും ആസ്വദിക്കാനനിഷ്ടപ്പെടുന്ന നേപ്രക്ഷകര്‍ക്ക് അരുണ്‍ ശേഖര്‍ സമ്മാനനിച്ച രണ്ട് കുരുത്തക്കേടുകള്‍ ശരിക്കും ആസ്വദിപ്പിച്ചു. ആ കൊച്ചു കൊച്ചു കുരുത്തക്കേടുകള്‍ ഓരോ നേപ്രക്ഷകനനും ചെറുപ്പത്തില്‍ ചെയ്തതോ അനനുഭവിച്ചതോ ആയിരുന്നു. ബിജിബാലിന്റെ സംഗീതമാണ് ചിനത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. കുട്ടിക്കാലത്ത് നനഷ്ടമായ സൈക്കിള്‍ മാമന്റെ പാട്ട് കേട്ടപ്പോള്‍ പുതിയ തലമുറയക്ക് അതൊരനനുഭവവും കുട്ടിക്കാലത്ത് സംഘം ചേര്‍ന്ന് ഈ പാട്ട് പാടിയിട്ടുള്ളവര്‍ക്ക് ഗൃഹാതുര സ്മരണകളെ ഉണര്‍ത്തുന്നതുമായിരുന്നു. കുട്ടിക്കാലത്തേക്ക് മടങ്ങാന്‍ നേപ്രക്ഷകനെന നേപ്രരിപ്പിക്കുന്ന പാട്ടുകള്‍.
പറയാനനുദ്ദ്യേശിച്ചത് ക്ലൈമാക്‌സില്‍ ഒറ്റ ഡയലോഗില്‍ ഒതുങ്ങി പോയത് ഒരു പോരായ്മ തന്നെയാണ്. മാതാപിതാക്കളുടെ കരിയറിനനും നേനട്ടത്തിനനും വേണ്ടി കുരുന്നുകളുടെ ബാല്ല്യം ബോര്‍ഡിംങ് സ്‌കൂളില്‍ അടക്കുന്ന ഒരു തലമുറയ്‌ക്കെതിരായ ശബ്ദം പക്ഷെ വേണ്ട രീതിയില്‍ ചിനത്രത്തില്‍ ഉയര്‍ന്നില്ല. പറന്നു നനടക്കഗേണ്ട കുഞ്ഞു പൂമ്പാറ്റകളെ ഭാവിയുടെ പേര് പറഞ്ഞ് കൂട്ടിലാക്കുന്ന മാതാപിതാക്കള്‍ക്കെതിരായ ശബ്ദം. വിരസമായ രണ്ടാം പകുതിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യാമായിരുന്നു. നനിലവിലുള്ള തലമുറ അനനുഭവിക്കുന്ന രൂക്ഷമായ ഈ നപ്രശ്‌നനത്തെ വേണ്ട രീതിയില്‍ നേപ്രക്ഷകരിലെത്തിക്കാമായിരുന്നു. അതില്‍ തിരക്കഥാകഗൃത്തും സംവിധായകനനും പരാജയം തന്നെയാണ്.
ഉദ്ദ്യേശിച്ച സംഭവം കൊള്ളാം പക്ഷെ അത് നേപ്രക്ഷകരിലെത്തിക്കാനനായില്ലല്ലോ. രസകരമായ ആദ്യ പകുതിയില്‍ നനിന്നും ചിനത്രമെത്തുന്നത് വിരസതയിലേക്കാണ്. രണ്ടാഴ്ചയോളം നനീണ്ടു നനില്‍ക്കുന്ന സംഭവങ്ങള്‍ ആദ്യ പകുതിയില്‍ പറഞ്ഞു തീര്‍ത്ത ചിനത്രം പക്ഷെ തൃശൂരില്‍ നനിന്നും കൊടൈക്കനനാലില്‍ എത്താന്‍ അടുത്ത പകുതി മുഴുവന്‍ ഉപയോഗിക്കുന്നു. ആ യാനത്രയാകട്ടെ ആവര്‍ത്തിക്കുന്ന കുരുത്തക്കേടുകളും, ഞെട്ടിക്കാത്ത അപകടങ്ങളും, ഇഴഞ്‌നനീങ്ങുന്ന ആഡംബര കാറും മാനത്രമാണ്. മുണ്ടില്‍ ചായം തേക്കുന്നതും, മുഖം മൂടി ധരിച്ച് പേടിപ്പിക്കുന്നതും, യാനത്രക്കിടെ വണ്ട ിയില്‍ നനിന്നും ഒരാളെ കാണാതാകുന്നതും, കാറില്‍ നനിന്നും മോഷണം പോകുന്ന വിലപിടിപ്പുള്ള വസ്തുവിനന് വേണ്ടി മോഷ്ടാവിനന് പിന്നാലെ ഓടുന്നതും, കൈയ്യില്‍ കിട്ടുന്ന മോഷ്ടാവിനനിട്ട് ഒന്നു പൊട്ടിച്ചു കഴിയുമ്പോള്‍ നപ്രാദേശിക വികാരം ഉണര്‍ന്ന് നപ്രദേശവാസികളെല്ലാം കൂടി കതാനനായകരെ ഓടിക്കുന്നതും. വഴിതെറ്റി കാട്ടിലെത്തുന്നതും, ഒരു രാനത്രി കാടിനെന പേടിച്ച് കഴിയുന്നതുമെല്ലാം മുന്‍പ് പല രൂപത്തിലും ഭാവത്തിലും മലയാള സിനനിമ കാണിച്ചു തന്നിട്ടുണ്ട്. ഇവിടെ അതിനെന ഒരു പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചു എന്നു മാനത്രം. മുന്‍പ് ഒന്നിലേറെ തവണ ജയസൂര്യ പറഞ്ഞ് ഫലിപ്പിച്ച തൃശൂര്‍ ശൈലി ജിലേബിയിലും ഗംഭീരമായി. നനിഷ്‌കളങ്കനനായ, കൃഷിക്കാരനനായ, അത്യാവശ്യം അസൂയയും, കുറുമ്പുമുള്ള, അനത്ര വിവരവും വിദ്യാഭ്യാസവുമില്ലാത്ത കുട്ടന്‍ എന്ന നഗ്രാമീണ യുവാവ് ജയസൂര്യയുടെ കൈകളില്‍ ഭനദ്രമായിരുന്നു. വെറുപ്പിക്കാതെയും മടുപ്പിക്കാതെയും കുട്ടനെന സ്‌നക്രീനനിലെത്തിച്ച ജയസൂര്യ തന്റെ അഭിനനയ പാടവത്തിനന് മൂര്‍ച്ച കൂട്ടുകയായിരുന്നു ജിലേബിയിലൂടെ. ജിലേബിയിലെ നപ്രധാനന താരങ്ങള്‍ കുരുത്തക്കേടിനന് കൈയ്യും കാലും വച്ച എന്നാല്‍ ആരും ഇഷ്ടപ്പെട്ടു പോകുന്ന സഹോദരങ്ങള്‍ തന്നെയാണ്. ഗൗരവ് മേനേനാനനും, സയൂരിയും ചേര്‍ന്ന് ആ ഭാഗം ക്ലീയറാക്കി. കുട്ടിക്കാലത്തിന്റെ അടയാലപ്പെടുത്തലുകള്‍. കരിയര്‍ മാത്രം ചിന്തിക്കുന്ന നവയുഗത്തിന്റെ പ്രതീകമായ മോഡേണ്‍ യുവതിയെ രമ്യ നനമ്പീശനനും മോശമാക്കിയില്ല. കലിംഗ ശശി, വിജയരാഘവന്‍, ശാരി, കെപിഎസി ലളിത, ധര്‍മ്മജന്‍  തുടങ്ങി അണിനനിരന്ന താരനനിര നനാടകം പൊളിക്കാതെ മുന്നോട്ടു കൊണ്ടു പോയി.
നഗ്രാമത്തിന്റെ മണവും, മമതയും, കൃഷിയിടങ്ങളുടെ മനേനാഹാരിതയും, നനിഷ്‌കളങ്ക തമാശകളും, നനാട്ടുമ്പുറത്തിന്റെ വിശുദ്ധിയും, അനത്ര നത്രില്ലടിപ്പിക്കാത്ത കൊടൈക്കനനാല്‍ യാനത്രയും എല്ലാം ചേര്‍ന്ന ഒരു കുട്ടിപ്പടമാണ് ജിലേബി. കയ്ക്കാത്ത പടം. എന്നാല്‍ ആസ്വദിച്ച് കഴിച്ചാല്‍ എവിയെയൊക്കെയോ ഇത്തിരി മധുരം നനുണയാവുന്ന ഒരു ചിനത്രം. പറയാന്‍ നശ്രമിച്ചത് പറയാനനാവാകെ പോയെങ്കിലും മടുപ്പിക്കാത്തതിനനാല്‍ തീയ്യേറ്ററില്‍ നനിന്ന് ഇഠയ്ക്ക് ഇറങ്ഹി പോകാന്‍ തോന്നാത്ത ഒരു കുഞ്ഞു പടം.