Thursday, 6 August 2015

അയാൾ ഞാനല്ല: ഭേദപ്പെ ട്ട സിനിമകളുടെ പ്രതിനിധി

കേട്ടു പഴകിയ പ്രമേയം മടുപ്പിക്കാത്ത മേക്കിംഗ് കൊണ്ട് അത്ര വിരസമല്ലാതെ സ്‌ക്രീനിലെത്തിക്കായ അയാള്‍ ഞാനല്ല ഭേദപ്പെട്ട, സിനിമാ വിഭാഗത്തില്‍ പെടുന്നു. രഞ്ജിത്തിന്റെ കഥ, അഭിനയരംഗത്തു നിന്നും സംവിധാന രംഗത്തെത്തിയ വിനീത് കുമാറിന്റെ തിരക്കഥയും സംവിധാനനവും, ഫഹദ് ഫാസിലിന്റെ മറ്റൊരു മികച്ച പ്രകടനം, കലര്‍പ്പില്ലാത്ത കൊയ്‌ലാണ്ടി ഭാഷയുടെ അവതരണം, മലയാള സിനനിമ കാണാത്ത ഗുജറാത്തിന്റെ മികച്ച നെഫ്രയിമുകള്‍, ഒഴുക്കിനനനനുസരിച്ച് നനീങ്ങുന്ന ആവര്‍ത്തനനമില്ലാത്ത കുറച്ച് തമാശകള്‍ ഇതൊക്കെയാണ് അയാള്‍ ഞാനനല്ല എന്ന ചിനത്രത്തിന്റെ ആകെത്തുക.
മലയാളത്തില്‍ എക്കാലത്തും ഹിറ്റുകള്‍ തീര്‍ത്തിട്ടുള്ള രഞ്ജിത്തിന്റെ കഥയ്ക്ക് അനത്ര പുതുമകളൊന്നും അവകാശപ്പെടാനനില്ലെങ്കിലും അതിലെവിടെയോ എന്തോ ഉണ്ടായിരുന്നു. നനാട് വിട്ടു പോകുന്ന മലയാളികളുടെ നപ്രയാസങ്ങളും, ഐഡന്റിറ്റി നൈക്രസിസ് നേനരിടുന്ന വ്യക്തിത്വവും, നനിലനനില്പിനന് വേണ്ടി തട്ടിപ്പിനനും, ആല്‍മാറാട്ടത്തിനനും കൂട്ടു നനില്‍ക്കേണ്ടി വരുന്ന നനായകനനുമെല്ലാം നനാം മുന്‍പ് കണ്ടിട്ടുണ്ട ്. തൊണ്ണൂറുകളിലെ മലയാള സിനനിമകളിലെ നനിരവധി തവണ നപ്രമേയമായിരുന്ന ആള്‍മാറാട്ടം, നനായകന്റെ ദുരവസ്ഥ കേട്ട് മനനസലിഞ്ഞ് ആല്‍മാരാട്ടം കുറ്റമല്ലാതെയാക്കി മാറ്റുന്ന ക്ലൈമാക്‌സ്, ഇതൊക്കെത്തന്നെയാണ് ഈ ചിനത്രവും പറയുന്നത്. മേക്കിംഗ് അനത്ര മോശമായിട്ടില്ല. മുഴുവന്‍ സമയവും കേരളത്തിനന് പുറത്ത് നനിന്ന് കഥ പറയാന്‍ നശ്രമിക്കുന്ന ചിനത്രം മടുപ്പിക്കുന്നില്ല എന്നത് തന്നെ അതിനന് തെളിവാണ്. കച്ചിലെ ഉപ്പ് പാടങ്ങളിലൂൂടെ ചിനത്രം സഞ്ചരിക്കുമ്പോഴെല്ലാം ഛായാനഗ്രാഹകന്റേയും സംവിധായകന്റേയും മികവ് വ്യക്തമാണ്. ഉപ്പ് പാടങ്ങളുടേയും, ഗുജറാത്തി നഗ്രാമങ്ങളുടേയും പശ്ചാത്തലത്തില്‍ ചിനത്രീകരിച്ചിരിക്കുന്ന നപ്രണയ ഗാനനവും സംവിധായകന്റെ മികവ് എടുത്തു കാണിക്കുന്നതാണ്. 
രസകരമായി തുടങ്ങുന്ന ചിനത്രം അതേ വഴിയില്‍ തന്നെ മുന്നോട്ട് പോകുമ്പോള്‍ ഇതെങ്ങോട്ട് പോകുന്നു എന്ന തോന്നലുണ്ടാകുമെങ്കിലും പെട്ടെന്നുണ്ടാകുന്ന ട്വിസ്റ്റ് ചിനത്രത്തെ കഥയിലേക്ക് പോകാന്‍ നനിര്‍ബന്ധിക്കുന്നു. എന്നാല്‍ കേവലം ചില സീനനുകള്‍ക്ക് ശേഷം വീണ്ടും സിനനിമ പഴയ രസകരമായ രീതിയിലേക്ക് മാറുന്നു. 15 വര്‍ഷമായി കേരളത്തിനന് പുറത്ത് ജോലിയെടുക്കുന്ന യുവാവ്  ഒരു തവണത്തേക്കെങ്കിലും കേരളത്തിലേക്ക് മടങ്ങുമെന്ന് പലതവണ നേപ്രക്ഷകന്‍ പല തവണ ചിന്തിച്ചു പോകുന്നുണ്ട്. നനാട് വിട്ടാല്‍ ഏറ്റവുമധികം ഗൃഹാതുരത്വമുള്ള മലയാളിയെ കൊണ്ട് അങ്ങനെന തോന്നിക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകനന് കഴിഞ്ഞു. ഗതികേടിന്റെ നനിലവിളികളും, നനിലനനില്പിന്റെ രാനഷ്ട്രീയവും ചേര്‍ന്ന് ഒരാളെക്കൊണ്ട് ആല്‍മാറാട്ടത്തിനന് നേപ്രരിപ്പിക്കുമ്പോള്‍ അത് നേപ്രക്ഷകനന് ഉദ്വേഗവും ആകാഷയും സമ്മാനനിക്കാറുണ്ടെങ്കിലും ഇവിടെ അവതരണത്തിലെ രസം അതിനെനാന്നും ഇടയാക്കുന്നില്ല. നനാടറിയുന്ന ഒരു ചലച്ചിനത്ര താരത്തിലേക്കുള്ള സാധാരണക്കാരന്റെ ആള്‍മാറാട്ടം, അതില്‍ ചില പൊടിക്കൈകള്‍ കൂടി ചേര്‍ന്നതോടെ ചിനത്രം വിരസമല്ലാതെ നനീങ്ങി. ഗതികേടുകളെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗവും അതിനന് നനിന്നു കൊടുക്കേണ്ടി വരുന്ന മറ്റൊരു വിഭാഗവും ചേര്‍ന്നാണ് സിനനിമയെ നേപ്രക്ഷകരിലെത്തിക്കുന്നത്.
ചിലയിടത്ത് നേപ്രക്ഷകന്‍ എങ്ങനെന ചിന്തിക്കുന്നുവോ അങ്ങനെന തന്നെ നനടക്കാനനാണ് ഈ ചിനത്രവും ഇഷ്ടപ്പെടുന്നത്. രണ്ടാം പകുതിയുടെ മദ്ധ്യത്തില്‍ തന്നെ ചിനത്രത്തിന്റെ ക്ലൈമാക്‌സ് നേപ്രക്ഷകനന് ഊഹിക്കാം. നനിഷ്‌കളങ്കനനായ നനായകനനും നനിഷ്‌കളങ്ക സാഹചര്യങ്ങളും ചേര്‍ന്ന നനന്‍മ നനിറഞ്ഞ ഒരു ചിനത്രം അതാണ് അയാള്‍ ഞാനനല്ല.
ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഒരു നപ്രകടനനമാണ് ചിനത്രത്തില്‍ കാണുന്നത്. കതാപാനത്രം ആവശ്യപ്പെടുന്ന നപ്രകടനനം. സ്ഥിരംം നപ്രകടനനങ്ഹലില്‍ നനിന്നും വ്യത്യസ്തമായി തന്നെ. കലര്‍പ്പില്ലാത്ത കൊയ്‌ലാണ്ടി ഭാഷ അവതരിപ്പിക്കുന്നതില്‍ ഫഹദ് ഫാസില്‍ വിജയിച്ചപ്പോള്‍ തന്നെ പകുതി കല്ലുകടി ഒഴിവായി. ജീവിത രസങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച ഫഹദിന്റെ ചില നപ്രകടനനങ്ങള്‍ എടുത്തു പറയേണ്ടതാണ്. വേഷം കെട്ടി കോളജിലെത്തിയ ഫഹദ് ഫാസില്‍ എന്ന നപ്രകാശന്റെ മുഖത്തും ശരീര ഭാഷയിലും ഉണ്ടാകുന്ന ഭാവനപ്രകടനനങ്ങള്‍, അനന്യനനാട്ടിലെത്തി പഴയകാല സൃഹൃത്തിനെനാപ്പം നനില്‍ക്കേണ്ടി വരുന്ന നപ്രകാശനെന മടുക്കുന്ന സൃഹൃത്തിന്റെ നപ്രതികരണത്തെ ഇത്തിരി കണ്ണീരില്‍ കുതിര്‍ത്ത ചിരിയോടെ സ്വീകരിക്കുന്ന സാഹചര്യം, ഗതികേടിന്റെ ഉച്ചസ്ഥായില്‍ നനിന്നു കൊണ്ട് ഇന്നില്ലാത്തവനന് എന്ത് നനാളെ എന്നു പറയുന്ന നപ്രകാശന്റെ അവസ്ഥ ഇതൊക്കെ നേപ്രക്ഷകന്റെ മനനസില്‍ കോറിയിടാന്‍ ഫഹദിനന് കഴിഞ്ഞിട്ടുണ്ട്. മിനനിസ്‌നക്രീനനിലും, ചില സിനനിമകളിലും നപ്രകടനനം കൊണ്ട് നശ്രദ്ധേയനനായ നശ്രീകുമാറാണ് നശ്രദ്ധേയ വേഷം ചെയ്ത മറ്റൊരാള്‍. പഠനനത്തിനനായി ബംഗളൂരുവിലെത്തി സിനനിമയോടുള്ള അഭിനനിവേശം കാരണം അസിസ്റ്റന്റ് ഡയറക്ടറായി മാറുന്ന ജോമോന്‍ എന്ന കഥാപാനത്രത്തെ അവതരിപ്പിച്ച നശ്രീകുമാര്‍ തനനതായ ശൈലിയിലൂടെ നനര്‍മ്മങ്ങള്‍ നേപ്രക്ഷകനന് സമ്മാനനിച്ചു. പതിവ് പോലെ രഞ്ജി പണിക്കരും മോശമാക്കിയില്ല. ടിനനി ടോമും, നേനാബിയും ചെയ്ത നെനഗറ്റീവ് കഥാപാനത്രങ്ങളും നേപ്രക്ഷകരെ തൃപ്തിപ്പെടുത്താന്‍ പോന്നതായിരുന്നു. മൃദുല മുരളി അവതരിപ്പിച്ച നനായിക കഥാപാനത്രം ഇഷയ്ക്ക് അനത്ര കാര്യമായി ഒന്നും ചെയ്യാനനില്ലായിിരുന്നെങ്കിലും അതൊരനനിവാര്യതയായിരുന്നു. ടിജി രവിയുടെ അമ്മാവന്‍ കഥാപാനത്രവും എടുത്തു പറയേണ്ടത് തന്നെ. ചിനത്രത്തിന്റെ സംഗീതത്തിനനും ഛായാനഗ്രഹണത്തിനനും പുറമെ എടുത്തു പറയേണ്ട വയാണ് ലൊക്കേഷനനും കോസ്റ്റിയൂംസും. ഗുജറാത്തി വേഷ ഭൂഷാദികള്‍ അതിമനേനാഹരമായി തന്നെ അവതരിപ്പിച്ചു.

നനന്‍മയും, നനിഷ്‌കളങ്കതയും, ഇത്തിരി നെനാസ്റ്റാള്‍ജിയയും നനിറച്ച് നേപ്രക്ഷകന്‍രെ ആസ്വാദനന തലത്തെ ചൂഷണം ചെയ്ത ഒരു ഭേദപ്പെട്ട ചിനത്രം. നപ്രകടനനത്തിലും അവതരണത്തിലും പുതുമകളുമായി എത്തിയ അയാള്‍ ഞാനനല്ല കുടുബമായി കാണാവുന്ന ഒരു ചിനത്രമാണ്. അമിത നപ്രതീക്ഷകളില്ലാതെ. . . . .


രുദ്ര സിംഹാസനം : മഹാ ദുരന്തത്തിൻറെ ഘോഷയാത്ര


ചിത്രത്തിന്റെ പേര് രുദ്ര സിംഹാസനനം എന്നതിന് പകരം ദുരന്തമെന്നോ, മഹാദുരന്തമെന്നോ ദാരുണമെന്നോ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നനന്നായിരുന്നു. കഥയില്ലായ്മയും, തിരക്കഥയില്ലായ്മയും മാറ്റി വയ്ക്കാം, പക്ഷെ മേക്കിംഗും അവതരണവും കൂടി മോശമായാലോ. അസഹ്യമെന്നോ, അസഹിഷ്ണമെന്നോ പറഞ്ഞാല്‍ മതിയാവില്ല. കുട്ടികളുടെ നനാടകം കാണാന്‍ പോകുന്നത് ഇതിലും എനത്രയോ നനല്ലത്. ആദിയോടന്തം നനാടകീയത നനിറഞ്ഞു നനില്‍ക്കുന്ന എന്നാല്‍ കാമ്പും കഴമ്പുമില്ലാത്ത, ഒരു വിഭാഗം നേപ്രക്ഷകരേയും തൃപ്തിപ്പെടുത്താത്ത ഒരു ചിനത്രം.

സംവിധായകനനും തിരക്കഥാകൃത്തും ഉദ്ദേശിച്ചത് എന്തണോ എന്തോ ? എന്തായാലും അത് നേപ്രക്ഷകരിലെത്തുന്നില്ല. ഏത് വിഭാഗം നേപ്രക്ഷകനെനയാണ് അണിയറക്കാര്‍ ലക്ഷ്യമിട്ടത് ? മനന്ത്രവാദവും ആഭിചാരവുമെല്ലാം സിനനിമയില്‍ കണ്ടു ശീലിച്ച മലയാളി നേപ്രക്ഷനന് വേണ്ടി തന്നെയല്ലേ ഈ ചിനത്രമെടുത്തത്. ഇതിത്തിരി കടുത്തു പോയി. കൂരമായി പോയി.  സുനനില്‍ പരമേശ്വരന്‍ എന്ന തിരക്കഥാകൃത്തിന്‍രെ മുന്‍ ചിനത്രം കണ്ടവര്‍ നപ്രതീക്ഷയോടെ തീയ്യേറ്ററില്‍ പോയാല്‍ നനിരാശരാകും. കഥ നേപ്രക്ഷകനന് ദഹിക്കുന്നില്ല. പിന്നെ തിരക്കഥ, അത് എവിടെയും കൂട്ടിമുട്ടുന്നില്ല. രംഗങ്ങള്‍ ഓരോന്നും കാണുമ്പോള്‍ അസഹ്യതയോടെ മുഖം തിരിക്കാതെ നനിവര്‍ത്തിയില്ല. ഓരോ കഥാപാനത്രത്തിന്റേയും ഡയലോഗുകളിലും അവതരണത്തിലും തികഞ്ഞ നനാടകീയത. സ്‌കൂള്‍ യുവജനേനാത്സവത്തിലെ നനാടകവേദിയില്‍ ഇരിക്കുന്നതിലും കഷ്ടം. ബിജിഎമ്മും പാട്ടുകളും പിന്നെ പറയേണ്ടതില്ല. കഥയ്‌ക്കോ കഥാസന്ദര്‍ഭങ്ങള്‍ക്കോ യോജിക്കാത്ത മ്യൂസിക്ക്.
കോവിലകങ്ങളുടെ കഥ മലയാള സിനനിമ മുന്‍പും പറഞ്ഞിട്ടുണ്ട്. അവിടെയൊക്കെ ഉണ്ടായിരുന്ന അവിഹിതവും, ആഭിചാരവും, നപ്രതികാരവും തന്നെയാണ് രുനദ്രസിംഹാസനനവും പറഞ്ഞത്. കോവിലകം പണ്ട് കാട്ടിയ നക്രൂരതയില്‍ മനനം നെനാന്ത് ഉള്ളില്‍ ഊതിക്കാച്ചിയ നപ്രതികാരവുമായി ജീവിക്കുന്ന ഒരു വില്ലന്‍, അത് മനന്ത്രവാദിയോ, മറ്റെന്തുമാകാം. അങ്ങനെനയായാല്‍ പിന്നെ കോവിലകത്തെ തമ്പുരാക്കന്‍മാരുടെയോ തമ്പുരാട്ടിമാരുടെയോ അവിഹിതത്തില്‍ പിറന്ന ഒരു മകനേനാ മകളോ രക്ഷകരായി എത്തുമല്ലോ. പിന്നെ കോവിലകവുമായി അവരുടെ ബന്ധവും ശനത്രുവിന്റെ നനീക്കങ്ങള്‍ വീക്ഷിച്ച് കോവിലകത്തേയും, അവിടുത്തെ തമ്പുരാന്റെ മകളെയും അതായത് അനനന്തരാവകാശിയേയും സംരക്ഷിക്കുന്ന നനായകന്റെ വീരകൃത്യങ്ങളും. നനായകനേനാ നനായികയോ വയസായിക്കഴിയുമ്പോള്‍ പഴയ ഓര്‍മ്മകള്‍ തേടി കോവിലകത്തേക്കെത്തുന്നിടത്ത് തുടക്കവും ഒടുക്കവും. തമ്പുരാനന് അവിഹിതമുള്ള ഒരു തമ്പുരാട്ടിയോ സാധാരണ സ്‌നത്രീയോ കൂടിയുണ്ടെങ്കില്‍ കോവിലക ചിനത്രം തയ്യാരാകും. ഇവിടെയും മറിച്ചൊന്നും സംഭവിച്ചില്ല. ചേരുവകള്‍ ഇതൊക്കെ തന്നെ. പക്ഷെ മറ്റു ചിനത്രങ്ങളില്‍ അവതരണം കൊണ്ടും മേക്കിംഗ് കൊണ്ടും നേപ്രക്ഷകനെന വിസ്മയിപ്പിക്കാന്‍ അണിയറക്കാര്‍ക്ക് കഴിയാറുണ്ട്. അതല്ലെഹ്കില്‍ കണ്ടു ശീലിച്ചിട്ടില്ലാത്ത ചില കാഴ്ചകളെങ്കിലും അവ കാണിക്കാറുണ്ട്. പക്ഷെ ഈ ചിനത്രത്തില്‍ ഇതൊന്നുമില്ല. ഇവിടെ പിഴച്ചത് ഒരാള്‍ക്കല്ല. അണിയറക്കാര്‍ക്കും നേപ്രക്ഷകനനും ഒരു പോലെ പിഴച്ചു. ചില ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ ഇത് ഇരുപത്തിയൊന്നാം നനൂറ്റാണ്ടില്‍ തന്നെയല്ലേ എന്നു തോന്നും. കൊച്ചു കുട്ടികളോട് ഈ ഡയലോഗുകള്‍ പറഞ്ഞാല്‍ പോലും വിശ്വസിക്കില്ല. വിശ്വാസ യോഗ്യമായി ഒന്നുമില്ല. അതിമാനനുഷിക നപ്രകടനനങ്ങള്‍ സിനനിമയ്ക്ക് വേണ്ടി പോലും അംഗീകരിക്കാനനാാവില്ല. അനത്രയ്ക്ക് വെറുപ്പിക്കുന്നുണ്ട്. ഇക്കാലത്ത് മനന്ത്രവാദവും ആഭിചാരവും ഒന്നും വിശ്വസിക്കാത്തര്‍ക്കും സിനനിമയല്ലേ ഫിക്ഷനനല്ലേ എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാന്‍ പോലും വകയില്ലാത്ത ഒന്നാണ് രുനദ്ര സിംഹാസനനം.  നേപ്രക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന മൂന്ന് മണിക്കൂറുകള്‍, അല്ലെങ്കില്‍ നേപ്രക്ഷകന്റെ  വിലപ്പെട്ട മൂന്ന് മണിക്കൂറുകള്‍ അപഹരിക്കുന്ന ഒരു ചിനത്രം.

അസഹ്യമായ രംഗങ്ങള്‍ മൂന്ന് മണിക്കൂര്‍, കഥയില്ലായ്മ ആവശ്യത്തിനനും അനനാവശ്യത്തിനനും, തിരക്കഥയിലെ പിഴവുകള്‍ അഴന്നെടുക്കാവുന്നനത്ര അതിമാനനുഷികതയും അവിശ്വസനനീയതയും മേമ്പൊടിക്ക്, ഇടയ്ക്കിടെ ഇട്ടു കൊടുക്കാന്‍ കുറച്ച് മടുപ്പിക്കുന്ന അവതരണങ്ങള്‍, അഭിനനയം ലേശം പോലും ചേര്‍ക്കരുത്. വെറുപ്പിക്കുന്ന കഥാപാനത്രങ്ങള്‍ ആവശ്യത്തിനന്. കൂട്ടി യോജിപ്പിക്കാനനാകാത്ത ബിജിഎമ്മും, സംഗീതവും, ലോജിക്കില്ലാത്ത മേക്കിംഗും ചേര്‍ത്ത് നനന്നായിളക്കി മൂടി വയ്ക്കണം. പിന്നെ ചൂടോടൈ തീയ്യേറ്ററുകളില്‍ വിളമ്പണം. മൂന്ന് മണിക്കൂര്‍ കൊണ്ട് ആസ്വദിച്ചോ അല്ലാതെയോ കഴിക്കാനനായി അപ്പോള്‍ നേപ്രക്ഷകര്‍ക്ക് മുന്‍പില്‍ ലഭിക്കുന്നതാണ് രുചികരമെന്നവകാശപ്പെടുന്ന രുനദ്ര സിംഹാസനനം. ഇത്തിരി പഴയ വീഞ്ഞു കൂടി ചേര്‍ത്താല്‍ രുചി കൂടും. ഇത് ചില നപ്രത്യേക സാഹചര്യങ്ങളില്‍ ചില നപ്രത്യേക ചേരുവകള്‍ ചേര്‍ത്ത് മാനത്രം ഉണ്ടാക്കാനനുന്ന ഒന്നാണ്.

നനിക്കി ഗല്‍റാണി എന്ന ഇതര സംസ്ഥാനന നനായിക അബിനനയിച്ച സിനനിമയിലെ നപ്രകടനനം കൊണ്ട് മലയാലികള്‍ക്ക് ഏറെ നപ്രിയ്യങ്കരിയായിരുുന്നു. പക്ഷെ ഈ ഒരൊറ്റ ചിനത്രം മാനത്രം മതി ആ ഇഷ്ടങ്ങള്‍ ചീട്ടു കൊട്ടാരം പോലെ തകരാന്‍. നപ്രകടനനം നനടത്താന്‍ തിരക്കഥ ഹൈമവതി തമ്പുരാട്ടിയെ അനനുവദിിക്കുന്നില്ല. നപ്രകടനനം ആവശ്യമായ വയസുകാലം അവതരിപ്പിച്ചപ്പോഴാകട്ടെ അത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കലായി. സുരേഷ് ഗോപിയുടെ രുനദ്രസിംഹനന് ചിനത്രത്തിലൂടനനീളം ആവര്‍ത്തിച്ചു പറയാന്‍ രണ്ടേ രണ്ടു വാചകങ്ങള്‍ മാനത്രം. ആര്‍ക്കും ആരേയും കൊല്ലാനനവകാശമില്ല, വിധിയെ തടുക്കാനനാവില്ല. തിരക്കഥയില്‍ വല്ലാതെയങ്ങ് വിശേഷിപ്പിച്ച് പുകഴ്ത്തി എത്തിച്ച രുനദ്രന്‍ സംഭാഷണങ്ങളുടനനീളം ദേ പോയി ദാ വന്നു ലൈനനിലായിരുന്നു. വെറുപ്പിച്ച് വെറുപ്പിച്ച് നേപ്രക്ഷകന്‍രെ ക്ഷമ പരീക്ഷിച്ച രുനദ്രനെന നേപ്രക്ഷകന്‍ എന്ത് ചെയ്യാനനുദ്ദേശിച്ചോ അത് ശിവതാണു ചെയ്തു. ഒറ്റക്കുത്തിലൂടെ. നപ്രകടനനം കൊണ്ട് അല്പമെങ്കിലും പിടിച്ചു നനില്‍ക്കാന്‍ നെനടുമുടി വേണു, സുധീര്‍ കരമനന, കനനിഹ, സുനനില്‍ സുഖദ, ഷാജോണ്‍ എന്നിവര്‍ക്കായി. കോവിലകങ്ങളലിലെ ചതിയമനനായ സ്ഥിരം കാര്യസ്ഥ വില്ലനെന നെനടുമുടി വേണു നനന്നായി അവതരിപ്പിച്ചു. വെറുപ്പിച്ചില്ലെന്നത് ഭാഗ്യം. വ്യത്യസ്ത വില്ലനെന അവതരിപ്പിച്ച സുധീര്‍ കരമനന ചിലയിടങ്ങളില്‍ മടുപ്പിച്ചെങ്കിലും വീരഭൈരവന്‍ നേപ്രക്ഷനനിില്‍ ചെറിയ ചലനനങ്ങള്‍ സൃഷ്ടിച്ചാണ് മടങ്ങുന്നത്. ഷാജോണിന്റെ അബ്ദുള്ളയും മോശമാക്കിയില്ല.  കഥാപാനത്രത്തിനനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ കടക്കാതെ അബ്ദുള്ള തന്‍രെ ഭാഗം ക്ലീയറാക്കി. കാമവികാരത്തെ ഉപയോഗിച്ച് നേപ്രക്ഷകരെ പിടിച്ചിരുത്താമെന്ന് കരുതിയപ്പോള്‍ അതിനന് വിധിക്കപ്പെട്ടത് കനനിഹയായിരുന്നു. നേപ്രക്ഷകനേനയും കഥാപാനത്രത്തേയും വശീകരിക്കാനനുള്ള കാമവികാരം മുറ്റിയ മോഹിനനി ചിറ്റ മടുപ്പിച്ചില്ല. ആവശ്യമുള്ളിടത്ത് ആവശ്യമുള്ളതൊക്കെ നപ്രയോഗിച്ച് മോഹിനനി പോയി. മുക്കോടന്‍ വക്കീല്‍ അഥവാ എണ്ണം പറഞ്ഞ സിനനിമകളിലൂടെ നപ്രതിഭ തെളിയിച്ച സുനനില്‍ സുഖദ സിനനിമയുടെ മറ്റു മോശം നപ്രകടനനങ്ങള്‍ക്ക് അപവാദമാകുന്നു. ഇരുട്ടിന്‍രെ മറവില്‍ കണക്കു പറഞ്ഞു കാശ് വാങ്ങാന്‍ ഇഷ്ടപ്പെടാത്ത കോവിലകത്തെ വരേണ്യ വേശ്യയെ ശ്വേത മേനേനാനനും മനേനാഹരമാക്കി. തിരക്കഥാകത്ത് സുനനില് പരമേനസ്രനന് ഒരു രംഗത്തിലേക്ക് മാനത്രമായി ഒന്നു വന്നു പോയി, ദേവന്‍, നനിഷാന്ത് സാഗര്‍ തുടങ്ങിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനനിില്ലായിരുന്നു. നേപ്രക്ഷകരെപ്പോലെ.
കൊറിയോനഗ്രഫിയിലായിരുന്നു പിന്നെയുള്ള കല്ലുകടി. ഒരാവശ്യവുമില്ലാത്ത നനൃത്തച്ചുവടുകള്‍. മനന്ത്രവാദകഥകളിലെ നനൃത്തങ്ങളില്‍ നേപ്രക്ഷകന്‍ കണ്ട ചടുലതയോ, വശ്യതയോ ഇല്ലാത്ത ശോഷിച്ച ചുവടുകള്‍. നപ്രിയ്യപ്പെട്ട സംവിധായകാ, തിരക്കഥാകൃത്തേ, അഭിനേനതാക്കളേ ഇനത്രയ്ക്ക് വേണ്ടിയിരുന്നോ ?

വെറുപ്പിക്കല്‍ സിനനിമയുടെ അവസാനനം കഥാപാനത്രങ്ങളില്‍ ഒരാളൊഴികെ എല്ലാവരും മരിക്കുമ്പോഴേക്കും നേപ്രക്ഷകര്‍ ജീവച്ഛവങ്ങളാകും. ആചാരങ്ങളും, അനനുഷ്ഠാനനങ്ങളും, വിശ്വാസങ്ങളും കൂട്ടു പിടിക്കുമ്പോള്‍ ഇതിലൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരേയും സിനനിമ കാണുന്ന നേപ്രക്ഷകനെനയും കൂടി ഓര്‍ക്കണ്ടെ. ഈ പറഞതൊക്കെ മാറ്റിനനിര്‍ത്തിയാലും ഇതൊരു ശരാശരി ചിനത്രം പോലുമാകില്ല. വെറുപ്പിക്കലും മടുപ്പിക്കലും മാനത്രമല്ല അല്പം പോലും തൃപ്തി സമ്മാനനിക്കാത്ത ഒരു ചിനത്രം. കണ്ടിറങ്ങുമ്പോള്‍ സിനനിമയും, സിനനിമ കണ്ട തീയ്യേറ്ററും പോലും വെറുത്തു പോകുന്ന അവസ്ഥ. രുനദ്രസിംഹാസനനം ഒരു പാഠമാണ്. പലതും പഠിപ്പിക്കുന്ന പാഠം.