Sunday, 26 July 2015

maduranaranga




ഈ നനാരങ്ങയ്ക്ക് മധുരം മാനത്രമല്ല, ചവര്‍പ്പും, പുളിപ്പും ചിലപ്പോ കയ്പുമുണ്ട്. കൂട്ടുകെട്ടിന്റെ ആവര്‍ത്തനനം സനനിമയെ എത്തിച്ച തലം വിശദീകരിക്കാനനാവില്ല. എങ്കിലും ഒരു നട്രൂ സ്റ്റോറിയെ അടിസ്ഥാനനമാക്കിയ സിനനിമ  നേപ്രക്ഷകനെന ആകര്‍ഷിക്കണമെങ്കില്‍ അതിലെന്തെങ്കിലുമൊക്കെ ഉണ്ടാകണമല്ലോ. സൗഹൃദം, നപ്രണയം, വിരഹം, നപ്രവാസി ജീവിതം, നശ്രീലങ്കന്‍ ജനനതയുടെ ചില അവസ്ഥകള്‍, യുഎഇയുടെ വ്യത്യസ്ത നെഫ്രയിമുകള്‍, ഇങ്ങനെന മലയാളി കണ്ടു ശീലിച്ച ചില കാഴ്ചകളുടെ ആകെത്തുകയാണ് മധുരനനാരങ്ങ. ഒരിത്തിരി നെനാമ്പരം സമ്മാനനിച്ചാണ് ഓരോ നേപ്രക്ഷകനേനയും സിനനിമ തീയ്യേറ്ററില്‍ നനിന്നും പറഞ്ഞയക്കുന്നത്. വിവിധ വികാരങ്ങളിലൂടെ നേപ്രക്ഷകനെന കൊണ്ടു പോകാനനും സിനനിമ മടിക്കുന്നില്ല.
ജീവന്‍, സലിം, കുമാര്‍ നപ്രവാസികളായ ഈ മൂന്ന് ചങ്ങാതിമാരില്‍ തുടങ്ങുന്ന കഥ മാറി സഞ്ചരിക്കുന്നത് താമര എന്ന നശ്രീലങ്കന്‍ പെണ്‍കുട്ടി അവരുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ്. താമര കൊണ്ടു വരുന്ന നപ്രശ്‌നനങ്ങള്‍ മൂന്ന് ചങ്ങാതിമാരും ഏറ്റെടുക്കുമ്പോള്‍ ആ നപ്രശനനങ്ങളിലേക്ക് നേപ്രക്ഷകനേനയും സിനനിമ ക്ഷണിക്കുന്നു. മുന്നില്‍ കാണുന്ന നപ്രശ്‌നനങ്ങള്‍ക്കു മുന്‍പില്‍ കഥാപ്നത്രങ്ങല്‍ പകച്ചു നനില്‍ക്കുമ്പോള്‍, എന്ത് ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ നേപ്രക്ഷകനനും അതേ മാനനസികാവസ്ഥയിലേക്കെത്തുന്നു. മധുരനനാരങ്ങയും നേപ്രക്ഷകനനും ഒരുമിച്ച് സഞ്ചരിക്കുന്നു എന്നര്‍ത്ഥം. കഥാപാനത്രങ്ങളില്‍ പതിവ് പോലെ നേപ്രക്ഷകനെന രസിപ്പിച്ചത് ബിജു മേനേനാന്‍ തന്നെയാണ്. ആ വലിയ ശരിരത്തിലെ ചെറിയ ചെറിയ തമാശകള്‍ പൊട്ടിച്ചിരിപ്പിക്കാന്‍ പോന്നതായിരുന്നു. നനര്‍മം മാനത്രമല്ല, അവതരിപ്പിക്കുന്ന ഭാവങ്ങളെല്ലാം തനനിക്കിണങ്ങുമെന്ന് ബിജു മേനേനാന്‍ വീണ്ടും തെളിയിച്ചു. ഒരു നപ്രവാസിയുടെ ജീവിതത്തില്‍ സംഭവിക്കാവുന്നതെല്ലാം രസകരമായ രീതിയില്‍ തിരക്കഥ ആവശ്യപ്പെടുന്നതനനുസരിച്ച് അവതരിപ്പിക്കുന്നതില്‍ ബിജു മേനേനാന്‍ വിജയിച്ചു. മലയാളത്തിലെ ചില സഹനനടന്‍മാരുടെ സ്ഥാനനത്തേക്ക് നനീരജ് മാധവ് എന്ന യുവാവ് ഇടിച്ചു കയറുന്ന കാഴ്ചയാണ് ഈ സിനനിമ കാണിച്ചു തരുന്നത്. തന്റേതായ ശൈലി കൈവിടാതെ എന്നാല്‍ നേപ്രക്ഷകനെന മടുപ്പിക്കാതെ നനീരജ് തന്റെ ഭാഗം ഗംഭീരമാക്കുന്നുണ്ട്. സിനനിമയുടെ അവസാനനം കഥാപാനത്രം ആവശ്യപ്പെടുന്ന സെന്റിമെന്‍സ് ചെയ്യുമ്പോഴാണ് നനീരജിന്റെ കുമാറിനെന നേപ്രക്ഷകന്‍ ഇഷ്ടപ്പെടുന്നത്. നപ്രായം എനത്രയായലും ലുക്കിലും കെട്ടിലും മട്ടിലും ഒരു മാറ്റവുമില്ലാത്ത കുഞ്ചാക്കോ ബോബന്റെ ജീവന്‍ പതിവ് ശൈലി വിട്ടിരുന്നില്ല. എന്നാലും ചിവ നെനാമ്പരക്കാഴ്ചകള്‍ വിതച്ചിട്ടാണ് ജീവന്‍ പോയത്. മലയാളത്തിന്റെ പഴയ ചോക്‌ളേറ്‌ര് ഹീറോ പക്ഷെ സെന്റിമെന്റ്‌സ് ചെയ്യുന്നതില്‍ അനത്ര വിജയിച്ചിട്ടില്ല. പാര്‍വ്വതി രതീഷ് എന്ന പുതുമുഖ താരം മടുപ്പിച്ച എന്ന പറയാം. സിനനിമയ്ക്ക് ആവശ്യം താമരയുടെ കണ്ണുകളായിരുന്നതിനനാല്‍ ആ കണ്ണുകള്‍ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു. കണ്ണീരൊഴിയാത്ത കണ്ണുകള്‍ മടുപ്പിക്കുമെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല. താമരയുടെ കണ്ണുകളിലെ നനനനവ് നേപ്രക്ഷകന്റേയും കണ്ണ് നനനനയിച്ചു. പര്‍ദ എന്തിനേനയും മറയ്ക്കാന്‍ പോന്നതാണെന്ന് ഈ സിനനിമയിലൂടെ താമരയും തെളിയിച്ചു. മറ്റാര്‍ക്കും സിനനിമയില്‍ കാര്യമായി ഒന്നും ചെയ്യാനനില്ലായിരുന്നു. ശൈലികളില്‍ പുതുമ കൊണ്ടു വരാന്‍ സംവിധായകനന് കഴിഞ്ഞിട്ടില്ല. കുഞ്ചാക്കോ ബോബന്‍-ബിജുമേനേനാന്‍-സുഗീത് ടീമിന്റെ മൂന്നാം ചിനത്രത്തില്‍ മുന്‍ ചിനത്രങ്ങളിലെ നനിരവധി കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഓര്‍ഡിനനറിയിലും, നത്രീ ഡോട്‌സിലും കണ്ട കുഞ്ചാക്കോ ബോബനെന തന്നെയാണ് മധുരനനാരങ്ങയിലും കണ്ടത്. ബിജു മേനേനാനനുമായുള്ള ചങ്ങാത്തം, നനായകനന് യോജിച്ച പക്വത, ആദ്യ പകുതി നേപ്രക്ഷകനെന രസിപ്പിക്കാന്‍ കൂട്ടു നനില്‍ക്കുന്നു രണ്ടാം പകുതിയില്‍ മെലോനഡ്രാമ മൂഡിലേക്ക് സിനനിമയെ കൊണ്ടു പോകുന്നതില്‍ നപ്രധാനന പങ്കു വഹിക്കുന്നു. ബിജു മേനേനാന്റെ കഥാപാനത്രവും പതിവ് തെറ്റിച്ചില്ല. ചങ്ങാതിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത എന്തിനനും പോന്ന ഒരു ചങ്ങാതി. തമാശയ്ക്ക് തമാശ, സെന്റിമെന്‍സിനന് സെന്റിമെന്‍സ് അങ്ങനെന അങ്ങനെന. . . . ആവര്‍ത്തിക്കുന്ന ടീമിന്റെ വര്‍ക്കാവുമ്പോള്‍ ആ ഒരു ഹാങ്ങോവര്‍ നനിലനനില്‍ക്കുമനേത്ര. അരങ്ങില്‍ മാനത്രമല്ല അണിയറയിലും ഈ ടീം ആവര്‍ത്തിക്കുകയായിരുന്നു. പിന്നെ പറയേണ്ടതില്ലല്ലോ.
യുഎഇ രാജ്യത്ത് മലയാള സിനനിമയെത്തിയപ്പോഴെല്ലാം മലയാളി കണ്ടു പഴകിയ നെഫ്രയിമുകളില്‍ നനിന്നും മാറി ചിനന്ത്രിക്കാന്‍ മധുരനനാരങ്ങയുടെ സംവിധായകനനും, ഛായാനഗ്രാഹകനനും നനടത്തിയ നശ്രമം ഫലിച്ചു. തിരക്കഥ ആവശ്യപ്പെടുന്നതനനുസരിച്ച് യുഎഇയിലെ വില്ലയ്ക്കുള്ളില്‍ നനിന്നും സിനനിമ പുറത്തു കടക്കുന്നത് വളരെ ചുരുക്കമായാണ്. അത് നനന്നായി. എന്നാല്‍ സിനനിമ നശ്രീലങ്കയിലെത്തുമ്പോള്‍ ഓരോ നെഫ്രയിമുകളും കാഴ്ചക്കാരനെന അത്ഭുതപ്പെടുത്തുന്നുണ്ട്. നശ്രീലങ്ക എന്ന അയല്‍രാജ്യത്തെപ്പറ്റി കേട്ടിട്ട് മാനത്രമുള്ളവര്‍ക്ക് നപ്രത്യേകിച്ചും. നശ്രീലങ്കയുടെ ഒരു മുഖം മാനത്രമാണ് കണ്ടതെങ്കിലും അത് നേപ്രക്ഷകന്‍ ആസ്വദിച്ചു. ഫൈസല്‍ അലിയുടെ നെഫ്രയിമുകള്‍ക്ക് ഒരു സല്യൂട്ട്.
മലയാള സിനനിമ കഥ പറയാന്‍ ചങ്ങാത്തത്തെ കൂട്ടുപുടുച്ചപ്പോഴെല്ലാം നേപ്രക്ഷകന്‍ ഏതെങ്കിലും തരത്തില്‍ അത് സ്വീകരിച്ചിരുന്നു. കാരണം സൗഹൃദം എന്നും എല്ലാ നപ്രായത്തിലുമുള്ള മലയാളികള്‍ക്ക് ഒരു ഗൃഹാതുര സ്മരണയാണ്. ഇവിടെ നപ്രവാസികളുടെ മടുപ്പിക്കുന്ന ലോകത്തെ ആനനന്ദകരമാക്കാന്‍ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിനന് കഴിഞ്ഞു. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒരേ മനനസോടെ ഒന്നിച്ച് നനില്‍ക്കുന്ന ചങ്ങാതികള്‍ സ്വന്തം നനാട് വിട്ടാല്‍ പിന്നെ ലഭിക്കുന്ന ചങ്ങാതിമാര്‍ സ്വന്തക്കാരാകുന്ന സ്വഭാവിക നപ്രകിയയുടെ രാഷ്‌നട്രീയം തന്നെയാണ് പറയുന്നത്. എല്ലാ നപ്രവാസി സിനനിമകളിലും ഒരു മലയാളിയുടെ കഫറ്റേരിയ, അല്ലെങ്കില്‍ ഒരു റെസ്റ്റോറന്റ് ഉണ്ട ാകാറുണ്ട്. അത് ഇവിടെയുമുണ്ട്. മലയാളികളുടെ ഒത്തു ചേരലിനനും സങ്കടം പറച്ചിലിനനും കണ്ണീരിനനും സാക്ഷിയാകേണ്ടി വരുന്ന ഒരു കഫറ്റേരിയ. പിന്നെയുള്ളത് ഒരു മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റാണ് അതിനനും ഇവിടെ വ്യത്യാസമില്ല. മലയാളികള്‍ ഗള്‍ഫ് രാജ്യത്ത് അനത്രത്തോളം സ്വാധീനനമുള്ളവരായത് സംവിധായകന്‍രെ തെറ്റല്ലല്ലോ. മതിയായ തൊഴില്‍ രേഖകളില്ലാതെ വിദേശ രാജ്യത്ത് കുടുങ്ങുന്ന നപ്രവാസിയുടെ നപ്രശ്‌നനങ്ങള്‍ മുന്‍പും മലയാള സിനനിമ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒലിച്ചു താമസവും, ലേബര്‍ ചെക്കിംഗും, അറസ്റ്റും,ഡീപോര്‍ട്ടിംഗും, അങ്ങനെനയെല്ലാം. പക്ഷെ അവിടെയാണ് നനിഷാദ് കോയ എന്ന തിരക്കഥാകൃത്ത് പക്വത കാട്ടിയത്. ഒരു നട്രൂ സ്റ്റോറി അവതരിപ്പിക്കുമ്പോള്‍ നപ്രവാസി ജീവിതത്തില്‍ വേണ്ടതെല്ലാം സംവിധായകനനും തിരക്കഥാകൃത്തും  ചേര്‍ന്ന് സിനനിമയിലെത്തിച്ചിട്ടുണ്ട്. ഇനനി സിനനിമയ്ക്കാവശ്യം സംഗീതമായിരുന്നു. വാണിജ്യ സിനനിമയുടെ അനനിവാര്യത ഇവിടെ നനിറവേറ്റിയത് അനത്ര പരിചയ സമ്പന്നരല്ലാത്ത നശ്രീജിത് സച്ചിന്‍ ടീമാണ്. അനനവസരത്തിലെന്ന് ഒരിക്കല്‍ പോലും തോന്നാത്ത തരത്തില്‍ ഈണങ്ങളൊരുക്കിയതിനനാല്‍ ദൃശ്യങ്ങള്‍ നേപ്രക്ഷകനെന മടുപ്പിക്കാന്‍ നശ്രമിച്ചപ്പോഴെല്ലാം സംഗീതം രക്ഷയ്‌ക്കെത്തി. നശ്രീലങ്കയുടെ മുഖം കണ്ടപ്പോള്‍ ചില നേപ്രക്ഷകരെങ്കിലും ഇങ്ങനെനയാണ് നശ്രീലഹ്കയെന്ന്, ഇങ്ങനെന മാനത്രമാണ് നശ്രീലങ്കയെന്ന് തെറ്റിദ്ധരിച്ചു. അല്ല സംവിധായകന്‍ അങ്ങനെന തെറ്റിദ്ധരിപ്പിച്ചു. തോക്കിന്‍ മുനനയില്‍ ജീവിക്കുന്ന നശ്രീലങ്കന്‍ തമിഴ്ജനനതയുടെ ജീവിതത്തിലേക്ക് കുടുതല്‍ കടന്നാല്‍ ആ രാഷ്‌നട്രീയം പൊള്ളിക്കുമെന്നറിയാവുന്നതിനനാല്‍ കൂടുതല്‍ വഷളാക്കാതെ സംവിധായകന്‍ സിനനിമ പറഞ്ഞവസാനനിപ്പിച്ചു. സിനനിമ അവസാനനത്തിലേക്കെത്തുമ്പോള്‍ തിരക്കഥയിലൊരുക്കിയ ഒരു റോഡപകടം കാണുമ്പോള്‍ അതു വരെ സിനനിമയോടൊപ്പം സഞ്ചരിച്ച നേപ്രക്ഷകന്‍ പക്ഷെ സംവിധായകനനും തിരക്കഥയ്ക്കും മുന്‍പെ ക്ലൈമാക്‌സിലേക്കെത്തി. ആശുപചനത്രിയില്‍ താമരയുണ്ടാകുമെന്നും അവര്‍ തമ്മില്‍ കാണുമെന്നും ശുഭപര്യവസാനനിയാകുമെന്നും കാഴ്ചക്കാരെല്ലാം ഊഹിച്ചു.
ചിനത്രീകരണത്തില്‍ നനിരവധി വ്യത്യസ്തത പുലര്‍ത്തിയ മധുരനനാരങ്ങയ്ക്കു വേണ്ടിയുള്ള സംവിധായകന്റെ എഫേര്‍ട്ടിനെന അഭിനനന്ദിച്ചേ മതിയാകൂ. നശ്രീലങ്കയും യുഎഇയും അടങ്ങുന്ന പശ്ചാത്തലത്തിലൊരുങ്ങിയ മധുര നനാരങ്ങ കാഴ്ചക്കാരന്റെ കാഴ്ചാ തലത്തില്‍ നേനരിയ ചലനനമുണ്ട ാക്കുമെന്നുറപ്പ്. നട്രൂസ്റ്റോറി എന്ന വിട്ടുവീഴ്ച ഈ സിനനിമയ്ക്ക് നേനരിയ മുന്‍തൂക്കം നനല്‍കുന്നു. ജീവിതത്തില്‍ മധുരം മാനത്രമല്ല കയ്പ്പും ചവര്‍പ്പും പുളിപ്പുമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്കെല്ലാം മധുരനനാരങ്ങ നനുണയാം. സന്ദേഹമില്ലാതെ . . . . ഇനനി ചവര്‍പ്പും പുളിപ്പും കയ്പ്പും രുചിക്കാത്തവര്‍ക്ക് ഈ ഈ നനാരങ്ങയ്ക്ക് പോകാതെയുമിരിക്കാം. കാരണം ഇതൊരു സിനനിമയാണ്.


No comments:

Post a Comment