Thursday, 16 July 2015

കന്യക ടാക്കീസ് എന്തിനു കാണണം




പുരസ്‌ക്കാര പ്രഭയില്‍ തീയ്യേറ്ററുകളിലെത്തിയ കനന്യക ടാക്കീസ്. സിനനിമയുടെ രാഷ്‌നട്രീയം ചര്‍ച്ച ചെയ്യുന്ന സിനനിമയാണ് കനന്യക ടാക്കീസ്. പേര് പോലെ തന്നെ പഴയ ഒരു സിനനിമ കഥ. ഒരു സി ക്ലാസ് തീയ്യേറ്റര്‍, മൈക്കിള്‍ പ്ലാത്തോട്ടത്തില്‍ അച്ചന്‍, ആന്‍സി, ഇക്കിളി പടങ്ങള്‍, കുയ്യാലി നഗ്രാമം പിന്നെ കുറെ വികാരങ്ങളും ഒറ്റവാക്കില്‍ ഇവരൊക്കെയാണ് കനന്യക ടാക്കീസിന്റെ ജീവന്‍. തൃഷ്ണ, പാപബോധം ആനനന്ദം, സദാചാരം .... സിനനിമ ചര്‍ച്ച ചെയ്യുന്ന വികാരങ്ങളും കുറവല്ല. 


നിനനച്ചിരിക്കാതെ ചരിനത്രത്തിലേക്ക് വലിച്ചെറിയപ്പെട്ട ഒരു സി ക്ലാസ് സിനനിമപുരയില്‍ അവശേഷിക്കുന്ന സിനനിമകളുടെ ആത്മാവിനനാല്‍ വേട്ടയാടപ്പെടുന്ന പള്ളീലച്ചന്‍. ഒരുതരത്തില്‍ നേനാക്കിയാല്‍ മൈക്കിളച്ചന്റെ കഥയാണ് കനന്യക ടാക്കീസ്. അച്ചനെന നനിരന്തരം പിന്തുടര്‍ന്ന വഴിതെറ്റിയ സിനനിമയുടെ കഥ. ഒരു കാലത്ത് സമൂഹത്തെ അടക്കി ഭരിച്ചിരുന്ന മതങ്ങളുടെ നേനരെ ഒരു ചൂണ്ട് വിരല്‍ ഉയര്‍ത്താനനാണ് മൈക്കിളച്ചനേനയും അച്ചനെന പിന്തുടരുന്ന വികാരങ്ങളേയും സംവിധായകന്‍ അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു. ഗതികേട് കൊണ്ട് തീയ്യേറ്ററില്‍ ഇക്കിളി പടങ്ങള്‍ കളിക്കേണ്ടി വരുന്ന തീയ്യേറ്ററുടമ ഒരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്. വിദേശത്ത് പോയി ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഉപയോഗിച്ച് തീയ്യേറ്റര്‍ നനടത്തിയ യാക്കൂബിനന് നനഷ്ടപ്പെടുന്നത് തന്റെ കുടുംബത്തെയാണ്. അങ്ങനെന കനന്യക ടാക്കീസ് കുയ്യാലി നഗ്രാമത്തിന്റെ പള്ളിയാകാന്‍ നനിയോഗിക്കപ്പെടുന്നു. സാധാരണക്കാരായ നഗ്രാമവാസികളുടെ അഭയകേനന്ദ്രമായ ദേവാലയം. പള്ളി ഭരണത്തിനെനത്തുന്നത് മൈക്കിള്‍ പ്ലാത്തോട്ടത്തിലെന്ന യുവ രക്തവും. തുടര്‍ന്നങ്ങോട്ട് വിവിധ മനനുഷ്യരുടെ വികാരങ്ങളുടെ ആരോഹണ അവരോഹണങ്ങള്‍ . പള്ളീലച്ചന്റെ ഉപബോധ മനനസില്‍ ഉരുത്തിരിയുന്ന പാപബോധത്തിന്റെ തള്ളിക്കയറ്റങ്ങള്‍ ടാക്കീസിന്റെ നെപ്രാജക്ടര്‍ റൂമിലുയരുന്ന സീല്‍ക്കാരങ്ങളാകുമ്പോള്‍ അച്ചന്‍ അസ്വസ്ഥനനാകുന്ന ത് ഉള്ളിലുള്ള പാപബോധം കൊണ്ടായിരിക്കാം. മതമെന്ന വേലിക്കെട്ടിനനുള്ളിലെ സദാചാര മൂല്ല്യങ്ങള്‍ കൊണ്ടാവാം. 

കനന്യക ടാക്കീസില്‍ സിനനിമ ഓടുമ്പോഴും സിനനിമ നനിര്‍ത്തുമ്പോഴുമെല്ലാം ആന്‍സിയുടെ ജീവിതം ഒരു പോലെ തന്നെയാണ്. ബസില്‍ ഒറ്റയ്ക്ക് യാനത്ര ചെയ്യുന്ന ആന്‍സിയോട് ഭര്‍ത്താവിനേനയും കുടുംബത്തേയും പറ്റി ചോദിക്കുന്ന വയസായ സ്‌നത്രീ സമൂഹത്തിലെ സദാചാര വാദികളുടെ മുഖമാണ്. ചിനത്രത്തില്‍ സദാചാരത്തിന്റെ വിഷം പിന്നീട് ഫണം വിടര്‍ത്തുന്നത് നഗ്രാമത്തിലെത്തിയ യുവാവായ പള്ളീലച്ചനെന കുറിച്ച് നനാട്ടുകാരന്‍ സംശയം നപ്രകടിപ്പിക്കുമ്പോഴാണ്.  മലയാളി സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ കപട സദാചാര ബോധത്തെ കനന്യക ടാക്കീസ് ചോദ്യം ചെയ്യുന്നുകയാണ്. 

ആളുകളെ രസിപ്പിക്കുന്ന ഇക്കിളി പടങ്ങള്‍ കളിക്കുന്ന കനന്യക ടാക്കീസ് ആനനന്ദത്തിന്റെ കൂടി നപ്രതീകമാണ്. ടാക്കീസിന്റെ നെപ്രാജക്ടര്‍ റൂമില്‍ നനിന്നുയരുന്ന സീല്‍ക്കാരങ്ങള്‍ അച്ചനെന ശല്ല്യപ്പെടുത്തുമ്പോള്‍ പാപബോധം തലയുയര്‍ത്തുന്നു. സിനനമയോടും ടാക്കീസിനേനാടും എന്തിനന് മനനുഷ്യനേനാടുമുള്ള അടുപ്പം മനനുഷ്യമനനസിലുയരുന്ന തൃഷ്ണയെ ചോദ്യം ചെയ്യുന്നു. മുരളി ഗോപിയും ലെനനയും മൈക്കിളച്ചനേനയും ആന്‍സിയേയും വെള്ളിത്തിരയില്‍ അനനശ്വരമാക്കി. കുയ്യാലി നഗ്രാമത്തിന്റെ പശ്ചാത്തലം ക്യാമറയില്‍ പകര്‍ത്തിയ ഷെഹ്നാദ് ജലാലും മോശമാക്കിയില്ല. ചില ഷോട്ടുകള്‍ നേപ്രക്ഷകന്റെ ആസ്വാദനനത്തെ കുത്തി നേനാവിച്ചു. സിനനിമ ക്ലൈമാക്‌സിലേക്ക് നനീങ്ങുമ്പോള്‍ നെപ്രാജക്ടര്‍ റൂമില്‍ കാണുന്ന വ്യത്യസ്ത കാഴ്ചാനനുഭവം ഒരു കലാകാരന്റെ കുളി ആന്‍ഡ് അദര്‍ സീന്‍സ് എന്ന ഇന്‍സ്റ്റലേഷനനായിരുന്നനേത്ര. ക്ലൈമാക്‌സില്‍ പൗളിഞ്ഞ പള്ളിയില്‍ നനിന്നിറങ്ഹി മൈക്കിളച്ചന്‍ അനനന്തതയിലേക്ക് നനടക്കുന്നത് നേപ്രക്ഷകനന് ഏത് രീതിയിലും വ്യാഖ്യാനനിക്കാം. കാഴ്ചക്കാരന്‍രെ ഇഷ്ടം. പിവി ഷാജികുമാര്‍ എന്ന യുവ കഥാകത്തിന്റെ 18 + എന്ന ചെറുകഥയെ സിനനിമയാക്കിയപ്പേ ാള്‍ കഥയിലില്ലാത്ത ചില സന്ദര്‍ഭങ്ങളും, കഥാപാനത്രങ്ങളും കടന്നു വന്നത് ചലച്ചിനത്രത്തിന്റെയും തിരക്കഥയുടേയും അനനിവാര്യത. 

നേപ്രക്ഷകന്റെ ഇഷ്ടാനനിഷ്ടങ്ങള്‍ അറിഞ്ഞ് നേപ്രക്ഷകനന് വേണ്ടി ഒരുക്കിയ സിനനിമയല്ല കനന്യക ടാക്കീസ്, നേപ്രക്ഷകന്റെ ആസ്വാദനന തലത്തിലും കാഴ്ചാനനുഭവത്തിലും മാറ്റം വരുത്താനനാനഗ്രഹിക്കുന്ന സിനനിമ. പരമ്പരാഗത കാഴ്ചയുടെ പാത വിട്ട് മാറ്റത്തിന്റെ ചലനനം കാണണമെന്നുള്ളവര്‍ക്ക് ധൈര്യമായി ടാക്കീസില്‍ കനന്യക ടാക്കീസിനന് കയറാം.  




No comments:

Post a Comment