Sunday, 26 July 2015

Love 24 * 7




കൂട്ടു പിടിച്ചത് മാധ്യമങ്ങളെ, പറയാന്‍ ശ്രമിച്ചത്പ്രണയ കഥ,പ്രേക്ഷകനന് എന്ത് മനനസിലായി എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. ഇഴഞ്ഞു നനീങ്ങുന്ന മേക്കിംഗും, അനനവസരത്തില്‍ കടന്നു വരുന്ന ചില രംഗങ്ങളും, രണ്ടാം പകുതിയിലെ വിരസതയും മാറ്റി നനിര്‍ത്തിയാല്‍ മലയാളത്തില്‍ ദൃശ്യമാധ്യമങ്ങളുടെ ഉള്ളറകള്‍ തുറന്നു കാട്ടാന്‍ നശ്രമിക്കുന്ന ഒരു സാധാരണ ചിനത്രം. അതാണ് ലവ് 24 * 7. ഒരു സിനനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം ചേര്‍ന്നിട്ടുണ്ടെ ങ്കിലും നേപ്രക്ഷകന്റെ ആസ്വാദനന തലത്തെ സ്വാധീനനിക്കാന്‍ കഴിയുന്ന ഒന്നും ഈ ചിനത്രത്തിലുണ്ട ായിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. സംവിധായികയുടെ ആദ്യ ചിനത്രമായിരുന്നത് കൊണ്ടും, നേപ്രക്ഷകനന് ചില കാണാക്കാഴ്ചകള്‍ സമ്മാനനിച്ചത് കൊണ്ടും തല്‍ക്കാലം രക്ഷപ്പെട്ടു.
രണ്ട് നപ്രണയ കഥ, ദൃശ്യ മാധ്യമങ്ങുടെ പശ്ചാത്തലത്തില്‍ നന്യൂസ് റൂമിനെന കൂട്ടു പിടിച്ച് അവതരിപ്പിക്കുമ്പേ ാള്‍ സംവിധായിക ഏറെ നപ്രതീക്ഷിച്ചിരുന്നിരിക്കണം. നേപ്രക്ഷകരും അങ്ങനെന നപ്രതീക്ഷിച്ചെങ്കില്‍ തെറ്റ് പറയാനനാകില്ല. ദിലീപ് മാറി ചിന്തിച്ചു തുടങ്ങി എന്ന ആരാധകര്‍ക്ക് ആശ്വസിക്കാം. കാരണം സാധാരണ ദിലീപ് ചിനത്രങ്ങളിലുള്ള തട്ടു പൊളിപ്പന്‍ തമാശകളോ, തല്ലിപ്പൊളി രംഗങ്ങളോ ഈ ചിനത്രത്തിലില്ല എന്നത് തന്നെ. രമേശ് നനമ്പ്യാരെന്ന് ദൃശ്യമാധ്യമനപ്രവര്‍ത്തകനെന ദീലീപ് തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. കല്‍ക്കട്ട നന്യൂസില്‍ അവതരിപ്പിച്ചതിനേനക്കാള്‍ നനന്നായിട്ട് തന്നെ. സിദ്ധാര്‍ത്ഥ് ഭരതന്‍ ചിനത്രം ചനേന്ദ്രട്ടന്‍ എവിടെയാ മാറ്റത്തിന്റെ തുടക്കമായിരുന്നെ ങ്കില്‍ ലവ് 24 * 7 ആ മാറ്റത്തിന്റെ തുടര്‍ച്ചയാണ്. ദൃശ്യമാധ്യമനപ്രവര്‍ ത്തകനനായിരുന്ന ശശികുമാര്‍, സുഹാസിനനി, നശ്രീനനിവാസന്‍ തുടങ്ങിയ സീനനിയേഴ്‌സാണ് ചിനത്രത്തിലെ നപ്രകടനനത്തില്‍ മുന്നിട്ട് നനില്‍ക്കുന്നത്. സിനനിമ കഴിഞ്ഞിറങ്ങിയാലും മനനസില്‍ തങ്ങുന്നത് നശ്രീനനിവാസന്‍ അവതരിപ്പിച്ച ഉമ്മറിക്ക എന്ന മുതിര്‍ന്ന മാധ്യമനപ്രവര്‍ത്തകന്‍ മാനത്രമാണ്. ഓരോ മാധ്യമനപ്രവര്‍ത്തകരര്‍ക്കും ഉമ്മറിക്കയെപ്പോലെ, അല്ലെങ്കില്‍ ഉമ്മറിക്കയോട് സാദൃശ്യമുള്ള ഒരു ചീഫിനെനയെങ്കിലും പരിചയമുണ്ടാകും. ചുരുക്കം സീനനുകളില്‍ വന്നു പോയെങ്കിലും നനിലവിലുള്ള മാധ്യമ സനമ്പ്രദായത്തെ നപ്രതിനനിധീകരിക്കുന്ന ചീഫിനെന നശ്രീനനിവാസന്റെ അനനുഭവസമ്പത്ത്  മനേനാഹരമാക്കി. സുഹാസിനനി അവതരിപ്പിച്ച ഡോ സരയുവും ചില നേപ്രക്ഷകരെയെങ്കിലും ജീവിതത്തില്‍ കളിഞ്ഞു പോയ കാലത്തെ നനഷ്ടങ്ങളുടെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കാന്‍ നേപ്രരിപ്പിച്ചു. കഥാപാനത്രത്തോട് നനീതി പുലര്‍ത്തിയ സുഹാസിനനി നേപ്രക്ഷകനെന മടുപ്പിക്കാതിരിക്കാന്‍ നശ്രദ്ധിച്ചെങ്കിലും അനനവസരത്തിലെത്തിയ രംഗങ്ങള്‍ അലോസരപ്പെടുത്തി. അത് തിരക്കഥയുടെ അനനിവാര്യതയാകാം.  വളരെ കുറച്ച് സിനനിമകളില്‍ മാനത്രം മുഖം കാണിച്ചിട്ടുള്ള ശശികുമാര്‍ നപ്രകടനനം മോശമാക്കിയില്ല. സിനനിമ ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്നു എന്ന് കേട്ടപ്പോള്‍ ശശികുമാര്‍ ഒരു ചാനനല്‍ മേധാവിയുടെ വേഷത്തിലെത്തുമെന്ന് നപ്രതീക്ഷിച്ച നേപ്രക്ഷകര്‍ക്ക് തെറ്റി. വ്യത്യസ്തമായ വേഷം, പരിധി വിടാത്ത കഥാപാനത്രം, നേപ്രക്ഷകനെന സ്‌നേനഹിച്ചും ഇത്തിരി നെനാമ്പരപ്പെടുത്തിയും ആ കഥാപാനത്രം അര്‍ഹിക്കുന്ന കൈയ്യടി നേനടി മടങ്ങി. മലയാള സിനനിമയില്‍ ഇന്ന് ഒഴിച്ചു കൂടാനനാവാത്ത സ്ഥാനനം അലങ്കരിക്കുന്ന ജയനശ്രീ എന്ന നന്യൂസ് നപ്രസന്ററായെത്തിയ ലെനന തന്റെ ഭാഗവും ഗംഭീരമാക്കി. സംവിധായിക ആവശ്യപ്പെട്ട കഥാപാനത്രമാകാന്‍ ലെനനയ്ക്കുമായി. പുതുമുഖതാരം നനിഖില വിമലാണ് നപ്രശംസയര്‍ഹിക്കുന്ന മറ്റൊരാള്‍. തിരക്കഥ ആവശ്യപ്പെടുന്ന കഥാപാനത്രവും നനായികയും പുതുമുഖമായതിനനാല്‍ അവിടെ കല്ലുകടി ഒഴിവായി. പുതിയതായി തുടങ്ങി പരിചിതയായി മാറുന്ന കബനനി കാര്‍ത്തികയെ നേപ്രക്ഷകന്‍ വെറുക്കില്ലെന്നുറപ്പ്. കബനനിയുടെ അമ്മയെ അവതരിപ്പിച്ച മഞ്ജു പിള്ള ചില ചിന്തകള്‍ നനല്‍കിയാണ് പോയത്. സ്‌നക്രീനനില്‍ എത്തിയത് വളരെ കുറച്ചാണെങ്കില്‍ കൂടി വന്നപ്പോഴൊക്കെ താന്‍ ഈ സിനനിമയുടെ അഭിഭാജ്യ ഘടകമാണെന്ന് മഞ്ജു പിള്ള തെളിയിച്ചു. തിരക്കഥസ ആവശ്യപ്പെടുന്ന കഥാപാനത്രമാകാന്‍ ഇവര്‍ക്കെല്ലാം കഴിഞ്ഞു. മാധ്യമങ്ങളുടെ ഉള്ളറകള്‍ തുറന്നു കാണിക്കുന്നതില്‍ സംവിധായികയും വിജയിച്ചു. മലയാളിക്ക് കണ്ട് ശീലമില്ലാത്ത നന്യൂസ് റൂമുകളുടെ അകകാഴ്ചകള്‍ ചിനത്രത്തില്‍ തെറ്റില്ലാതെ അവതരിപ്പിച്ചു. പക്‌ഷെ സിനനമയില്‍ ഇടക്കിടെ ദൃശ്യമാധ്യമനപ്രവര്‍ത്തകരുടെ ടെക്‌നനിക്കല്‍ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേപ്രക്ഷകന്‍ കണ്ണു തള്ളുന്നുണ്ട്. കാണുന്നതെല്ലാം മനനസിലാക്കിയാല്‍ പിന്നെ അത് സിനനിമയല്ലല്ലോ. അച്ചടി മാധ്യമങ്ങളുടെ കഥകള്‍ നനിരവധി കണ്ടിട്ടുള്ള മലയാളി നേപ്രക്ഷകനന് മുന്‍പില്‍ മുന്‍പെത്തിയ ദൃശ്യമാധ്യമ കഥകളൊന്നും ശരിയായ ദൃശ്യമാധ്യമനപ്രവര്‍ത്തകരെയോ നന്യൂസ് റൂമുകളെയോ നേപ്രക്ഷകനന് കാണിച്ചു കൊടുത്തിരുന്നില്ല. എല്ലാം ഉപരിപ്ലവമായ കാഴ്ചകള്‍ മാനത്രമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ നശ്രീബാല കെ മേനേനാന്‍ എന്ന സംവിധായിക വിജയിച്ചു. പരോക്ഷമായി മലയാളത്തില്‍ നനിലവിലുള്ള ചില മാധ്യമങ്ങളേയും മാധ്യമനപ്രവര്‍ത്തകരേയും വിമര്‍ശിക്കാനനും തിരക്കഥാകൃത്ത് കൂടിയായ സംവിധായിക നശ്രമിച്ചിട്ടുണ്ട്. മാധ്യമങ്ങളെപ്പറ്റി പറയുമ്പോള്‍ നേപ്രക്ഷകനന് പരിചയമുള്ള വ്യക്തികളേയും സംഭവങ്ങളേയും അവതരിപ്പിക്കുന്നതില്‍ തെറ്റില്ലല്ലോ.
ചിനത്രം കണ്ടിറങ്ങുമ്പോള്‍ ആരുടെ കഥയാണ് ചിനത്രം പറയുന്നത് എന്ന് നേപ്രക്ഷകനേനാട് ചോദിച്ചാല്‍ കുടുങ്ങി. ചിലപ്പോഴെല്ലാം ഇത് ദൃശ്യമാധ്യമ നപ്രവര്‍ത്തകരുടെ ജീവിത കഥയാണ്, അല്ലെങ്കില്‍ രണ്ട് യുവാക്കളുടെ നന്യൂസ് റൂമിലെ നപ്രണയ കഥയാണ്, അതുമല്ലെങ്കില്‍ ആയ കാലത്ത് നപ്രണയിച്ച് ഒന്നിച്ച് ജീവിക്കാന്‍ കഴിയാതെ പോയ രണ്ട് വൃദ്ധരുടെ വൈകിയെത്തിയ നപ്രണയത്തിന്റെ കഥയാണ്. നപ്രണയ കഥയെന്ന് പറയുമ്പോള്‍ നപ്രണയം നനന്നായി അവതരിപ്പിച്ചിട്ടുണ്ടോ, അതുമില്ല. ഒരു രംഗത്തില്‍ പോലും നേപ്രക്ഷകനന് ഒരു നപ്രണയം ഫീല്‍ ചെയ്യുന്നില്ല. ഇങ്ങനെനയും നപ്രണയിക്കാം എന്ന് ചിനത്രം കാണിച്ചു തന്നു. അവതരണത്തിലെ വ്യത്യസ്തത എന്ന് പറഞ്ഞ് വേണമെങ്കില്‍ തലയൂരാം. പക്ഷെ അത് മതിയായ കാരണമല്ലല്ലോ. 

സിനനിമയുടെ ആദ്യഭാഗം രസിപ്പിച്ചും ചിരിപ്പിച്ചും മുന്നോട്ട് പോയെങ്കില്‍ രണ്ട ാം ഭാഗത്തില്‍ എന്താണ് സ്‌നക്രീനനില്‍ കാണുന്നതെന്നറിയാതെ നേപ്രക്ഷകനന് മിഴിച്ചിരിക്കാവുന്ന ഒരു ചിനത്രം കൂടിയാണിത്. നന്യൂസ് റൂമിന്റെ കാഴ്ചകള്‍ കണ്ട ാസ്വദിച്ച് വരുമ്പോള്‍ ഇടയ്ക്ക് കയറി വരുന്ന ഒരു നപ്രണയം. എന്നാല്‍ അത് നനന്നായി ഒന്ന് കരാണാമെന്ന് കരുതിയാലോ അതാ വരുന്നു മറ്റൊരു നപ്രണയം. അതെന്തിനനായിരുന്നു എന്ന് ആര്‍ക്കും മനനസിലായില്ല. സിനനിമയില്‍ അനനവസരത്തില്‍ ഈ മൂന്ന് സംഭവങ്ങളും വന്നു പൊയ്‌ക്കൊണ്ടേ യിരുന്നു. ചിനത്രം അവസാനനത്തോടടുക്കുമ്പോള്‍ പക്ഷെ എന്താണ് ക്ലൈമാക്‌സെന്ന് ഓരോ നേപ്രക്ഷകനനും കൃത്യമായി മനനസിലാകുന്നുമുണ്ട്. നേപ്രക്ഷകര്‍ നപ്രവാചകരായതു കൊണ്ടല്ല, ഇതിങ്ങനെനയേ വരു എന്ന് സാമ്‌നന്യ ബുദ്ധിയുള്ള ഏത് നേപ്രക്ഷകനനും മനനസിലാകും. ചിനത്രത്തില്‍ നപ്രധാനനമായും നനാല് സ്‌നത്രീ കഥാപാനത്രങ്ങളാണുള്ളത്. അല്ലെങ്കില്‍ നനാല് പേരെയാണ് ചിനത്രത്തില്‍  ഹൈലൈറ്‌ര് ചെയ്യാന്‍ നശ്രമിക്കുന്നത്. ചില ആശയങ്ങള്‍ ഇവര്‍ നനാല് പേരും നേപ്രക്ഷകരോട് പങ്ക് വയ്ക്കുന്നുണ്ട്. ജോലിയുപേക്ഷിക്ക ാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വാക്കനനുസരിച്ച കബനനിയുടെ അമ്മയ്ക്ക് ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുന്നത് ആ തീരുമാനനം കൊണ്ട് മാനത്രമായിരുന്നു. വീണ്ടുമൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാത്തതെന്തെന്ന ചോദ്യത്തോട് നപ്രതികരിക്കുന്ന കഥാപാനത്രം ഒരു കാലഘട്ടത്തിന്റേയും ഒരു വിഭാഗം സ്‌നത്രീകളുടേയും നപ്രതീകമാണ്. തന്റേടിയായ പഞ്ചായത്ത് നപ്രസിഡന്റ് മകളുടെ ആദ്യ വാര്‍ത്ത കാണാന്‍ മടിക്കുന്നിടത്ത് നനാട്ടുമ്പുറത്തുകാരിയായ ഒരമ്മയുടെ മുഖവും കാണാം. ചാനനലില്‍ ജോലി നേനാക്കുന്ന ലെനന അവതരിപ്പിക്കുന്ന ജയനശ്രീയുടെ കഥാപ്നത്രം മീഡിയയെ ഥെറി പറയുന്ന രംഗം ഓരോ മാധ്യമനപ്രവര്‍ത്തകരുടേയും വികാരമാണ്. ലോകത്തുള്ള  മുഴുവന്‍ നപ്രശ്‌നനങ്ങളും ഏറ്റെടുക്കുന്ന മീഡിയയുടെ നപ്രശ്‌നനങ്ങള്‍ കാണാന്‍ ആരുമില്ല എന്ന വിലാപം ആരുടെയൊക്കെയോ മനനസില്‍ തട്ടിയ നപ്രതികരണമായിരുന്നു. മാധ്യമങ്ങളില്‍ മാനത്രമല്ല കോര്‍പ്പറേറ്റ് സ്ഥാപനനങ്ങളില്‍ മുഴുവന്‍ സ്‌നത്രീകള്‍ അനനുഭവിക്കുന്ന നപ്രശ്‌നനങ്ങളും സ്‌നത്രീ എന്ന പരിധിയും ജയനശ്രീയുടെ കഥാപാനത്രം ഇടക്കിടെ വിളിച്ചു പറയുന്നു. അവസാനനം ജോലിയുപേക്ഷിച്ച് ഇറങ്ങി പോകുന്ന ജയനശ്രീ മടുപ്പിക്കുന്ന, കോര്‍പ്പറേറ്റ് സ്ഥാപനനങ്ങളിലെ ജോലിക്കാര്‍ക്കുള്ള ഒരു മുന്നറിയിപ്പാവുകയാണ്. ഞങ്ങളുടെ നപ്രായത്തിലുള്ളവര്‍ ക്ക് സൗഹൃദമെന്ന ചിന്തയില്ലായിരുന്നുവെന്ന് പറയുന്ന മദ്ധ്യവയസ്‌കയായ ഡോ സരയൂവിന്റെ വാക്കുകള്‍ അതും ആ നപ്രായത്തിലുള്ള സ്‌നത്രീയുടെ ആത്മ രോദനനമാണ്. വീട് ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം തുടങ്ങിയ ചിന്തകള്‍ മാനത്രമുള്ള ഒരു വിഭാഗം സ്‌നത്രീകളുടെ ഒറ്റപ്പെടലിന്‍രെ വേദനനയാണ് സുഹാസിനനിയുടെ സരയുവിലൂടെ നേപ്രക്ഷകന്‍ കേട്ടത്. ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവിച്ചിട്ടും അവസാനന കാലത്ത് ഒറ്റയ്ക്കായി പോകുന്ന ഓരോ സ്‌നത്രീയുടേയും നനിലവിളികളാണവ. കരിയര്‍, ജീവിതം ഈ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍  മൂന്നില്‍ നനിന്ന് പല്ലിളിക്കുമ്പോളുണ്ടാകുന്ന ചിന്താക്കുഴപ്പമാണ് യുവമാധ്യമനപ്രവര്‍ത്തകയായ കബനനി കാര്‍ത്തികയെ അവതരിപ്പിച്ച നനിഖില വിമല്‍ പങ്കു വയ്ക്കുന്നത്. നനല്ല നപ്രായത്തില്‍ ഇതിലേത് തെരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലായിപ്പോകുമ്പോള്‍ നനഷ്ടമാകുന്നത് രണ്ടായാലും അത് തിരിച്ചെടുക്കുക നപ്രയാസമാണ്. കരിയറിനന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന കബനനിക്ക് പക്ഷെ ഒന്നും നനഷ്ടമാകുന്നില്ല എന്നതാണ് ഈ സിനനിമ പറഞ്ഞു വയ്ക്കുന്നത്. മുന്‍പ് ഡോക്ടര്‍മാരായ സരയുവും സതീഷും ഇതേ അവസ്ഥയില്‍ കൂടി കടന്നു പോകുമ്പോള്‍ സതീഷ് തന്റെ കരിയര്‍ തെരഞ്ഞെടുക്കുന്ന ു, അവിടെ ഇരുവര്‍ക്കും നനഷ്ടമാകുന്നത് അവരാനഗ്രഹിച്ച ജീവിതമായിരുന്നു. പിന്നീടെപ്പോഴോ ആ ജീവിതം അവര്‍ക്ക് തിരികെ ലഭിക്കുന്നുണ്ടെങ്കിലും അതനത്ര സുഖിച്ചില്ല എന്നതാണ് സത്യം. സിനനിമയുടെ ട്വീസ്റ്റിനന് വേണ്ടി ഉണ്ടാക്കിയതെന്ന് തോന്നിക്കുന്ന ഒരു ദളിത് നപ്രശ്‌നനവും സിനനിമ ഉയര്‍ത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാതിക്കോമരങ്ങളുടെ, പരിഷ്‌കൃത സമൂഹത്തിനന് യോജിക്കാത്ത ചിന്താഗതികള്‍ കാരണം നനഷ്ടപ്പെട്ടു പോയ ഒരു ദളിത് സ്‌നത്രീയുടെ ജീവിതമാണ് ആ കഥ പറയുന്നത്. പക്ഷെ സിനനിമയുടെ ഒഴുക്കിനന് വേണ്ടി സൃഷ്ടിച്ച ഒരു രംഗം മാനത്രമായി അത് അവശേഷിച്ചു. പിന്നീട് ചാനനലുകളുടെ സ്ഥാപിത താല്പര്യങ്ങളും, ജീവനനക്കാരന്റെ ജോലിക്ക് വിലയില്ലാതെയാക്ക ുന്നതുമടക്കമുള്ള ചില ചില്ലറ പൊടിക്കൈകള്‍ സംവിധായികയുടെ ഭാഗത്തു നനിന്നുണ്ടായി. സിനനിമ നന്യൂസ് റൂമിനന് പുറത്തിറങ്ങുമ്പോഴൊക്കെ ഛായാനഗ്രാഹകന്‍ സമീര്‍ ഹക്കിന്റെ മികവ് കാണാനനുണ്ട്. ബോണക്കാടും, കുട്ടിക്കാനനവുമെല്ലാം ക്യാമറക്കണ്ണിലൂടെ നേപ്രക്ഷകനന് മുന്‍പിലെത്തുമ്പോള്‍ ആ ദൃശ്യസമ്പന്നത അവഗണിക്കാനനാവില്ല. ചിനത്രത്തിനനും ഗാനനങ്ങള്‍ക്കും സംഗീതം പകര്‍ന്ന ബിജിബാലും അഭിനനന്ദനനമര്‍ഹിക്ക ുന്നു. ചിനത്രത്തില്‍ വ്യത്യസ്ത നപ്രണയം പറഞ്ഞ രണ്ട് ഗാനനങ്ങളും രണ്ട് രീതിയില്‍ നേപ്രക്ഷകനെന ആകര്‍ഷിക്കുന്നുണ്ട്. ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ അവിടവിടെ നനിക്ഷേപിച്ച ചിനത്ര സംയോജകനേനാട് ഭൂരിഭാഗം നേപ്രക്ഷകനനും വിയോജിക്കുന്നു. കാരണം ഇത് കാഴ്ചയുടെ മാധ്യമമാണ്.

അല്ലറ ചില്ലറ കണ്‍കെട്ടും, തട്ടിപ്പുകളുമൊന്നുമില്ലാതെ പിന്നെ എന്ത് സിനനിമ. ലവ് 24 * 7ഉം അത് തന്നെ. ഒരു നപ്രണയകഥ നപ്രതീക്ഷിച്ച് പോയി കാണാവുന്ന ചിനത്രമല്ല ഇത്. മറിച്ച് ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്താ ഇടവേളകളില്‍ സംഭവിക്കുന്നത് എന്താണെന്നറിയണമെന്നുള്ളവര്‍ക്ക് ഈ ചിനത്രം കാണാന്‍ പോകാം. മറ്റൊന്നും കാര്യമായി നപ്രതീക്ഷിക്കരുത്. കിട്ടില്ല. സംവിധായികയുടെയോ തിരക്കഥയുടെയോ കുറ്റമാണോ എന്ന് ചോദിച്ചാല്‍, അത് നേപ്രക്ഷകന്റെ ഇഷ്ടം. രണ്ടര മണിക്കൂര്‍ സിനനിമ കണ്ടിറങ്ങിയാല്‍ എന്ത് കിട്ടി എന്ന് ചോദിക്കരുത്, കാരണം കഥയില്‍ ചോദ്യമില്ല. സിനനിമയുടെ ടാഗ്‌ലൈനനില്‍ പറയുന്നത് പോലെ തന്നെ ജീവിതം ആവര്‍ത്തിക്കപ്പെടുന്നു. ഈ സിനനിമയും, അതിലെ രംഗങ്ങളും അങ്ങനെന തന്നെ. ഒരു നനവാഗത സംവിധായികയുടെ മികച്ച പരിനശ്രമത്തിന്റെ ഫലം എന്ന നനിലയിലും ഇത് പോയി കാണാം. നപ്രതീക്ഷകള്‍ മാറ്റി വച്ചു കൊണ്ട്, തുറന്ന മനനസോടെ. . . . . . .


No comments:

Post a Comment