Thursday, 30 July 2015

അച്ചാ ദിൻ : നല്ല സമയമായിട്ടില്ല



                                      ഒരിക്കല്‍ മാര്‍ത്താണ്ഡന്‍ മമ്മൂട്ടിയെ രക്ഷിച്ചിരുന്നു, അല്ലെങ്കില്‍ മമ്മൂട്ടി മാര്‍ത്താണ്ഡനെന രക്ഷിച്ചു എന്നത് ശരി. പക്ഷെ ഇത്തവണ അച്ചാദിന്നില്‍ ചക്ക വീണ് മുയല്‍ ചത്തില്ല. പറയാന്‍ നശ്രമിച്ചതൊന്നും നേപ്രക്ഷകരിലെത്തിയുമില്ല. മാവോയിസം ടെററിസം, ജിഹാദിസം, കമ്മ്യൂണിസം അങ്ങനെന കുറച്ച് ഇസങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് സംവിധായകനനും തിരക്കഥാകൃത്തും ചിന്തിച്ചിട്ടുണ്ടാകണം. ഇസങ്ങളും ഇത്തവണ തുണച്ചില്ല. ബോക്‌സോഫീസില്‍ മാനത്രമല്ല, നേപ്രക്ഷക നപ്രതികരണത്തിലും ഇത്തവണ മമ്മൂട്ടിയുടേയും മാര്‍ത്താണ്ഡന്റേയും അച്ചാ ദിന്നായിട്ടില്ല. 
ചില ചില്ലറ സന്ദേശങ്ങളൊക്കെ നനല്‍കാനനും ചിനത്രം പരമാവധി നശ്രമിച്ചു. വാഹനനപ്പെരുക്കവും, ഇന്ധനനഉപയോഗവും വര്‍ദ്ധിച്ചു വരുന്ന കാലത്ത് സാധാരണക്കാരന്റെ വാഹനനമായ സൈക്കിളിലേക്ക് മടങ്ങാമെന്ന സന്ദേശം, ഉദ്യോഗസ്ഥ തലത്തിലെ അഴിമതികള്‍ അവസാനനിക്കുന്നില്ല എന്ന സന്ദേശം, സ്‌റ്റേഷനന് ജനനമൈനത്രി എന്നു പേരിട്ടാലും പോലീസ് പഴയ പോലീസ് തന്നെയെന്ന സന്ദേശം, സംസ്ഥനനത്തിനന് പുറത്തു നനിന്നുള്ളവര്‍ ഇന്നും എന്നും വരത്തന്‍മാര്‍ തന്നെയാണെന്ന സന്ദേശം, പിന്നെ പറഞ്ഞു പഴകിയ ജിഹാദും, സ്‌ഫോടനനവും, പാളിപ്പോകുന്ന ഓപ്പറേഷന്‍സും എല്ലാം കൂടി ആകെയൊരു കോലാഹലം. കാര്യമായ നപ്രകടനനം നനടത്താന്‍ തിരക്കഥ അനനുവദിക്കുന്നില്ലെങ്കിലും മമ്മൂട്ടി എന്ന നനടന്റെ നപ്രതിഭ കണ്ട ചില രംഗങ്ങള്‍ ചിനത്രത്തിലുണ്ടായിരുന്നു. നേപ്രക്ഷകനെന വേഗം ആകര്‍ഷിക്കുന്നത് പത്മരാജന്‍ രതീഷിന്റെ മുനനീറും, കിഷോറിന്റെ ടോണി ഐസക് എന്ന പോലീസുകാരനനുമായിരുന്നു. ചില സംഭാഷണങ്ങള്‍ പറയുമ്പോള്‍ മുനനീറിനനും നേപ്രക്ഷകനനുംം വല്ലാതെ ശ്വാാസം മുട്ടി. അതൊന്നുമാറ്റിനനിര്‍ത്തിയാല്‍ മികച്ച വില്ലനനായി തന്നെ പഴയ സുന്ദരനനായ വില്ലന്റെ മകനെന കണക്കാക്കാം. മലയാളി കണ്ടു തുടങ്ങിയ നനാളു മുതല്‍ത്തന്നെ കിഷോര്‍ എന്ന ഇതര ഭാഷാ നനടന്‍ മികച്ച നപ്രകടനനങ്ങളില്‍ ഏറെ മുന്നിലായിരുന്നു. ഇവിടെയും നനഗരത്തിന്റെ കാവല്‍ക്കാരനനായ പോലീസുകാരന്‍ കിഷോറിന്റെ കൈകളില്‍ ഭനദ്രമായിരുന്നു. മുഖ്യമനന്ത്രിയുടെ വേഷത്തില്‍ ഏതാനനം ചില രംഗങ്ങളില്‍ വന്നു പോയ രന്‍ജി പണിക്കര്‍ നേപ്രക്ഷകന്റെ വിശ്വാസം കാത്തു. തനനതായ ശൈലിയില്‍ എന്നാല്‍ ആകര്‍ഷകമായി മുഖ്്യമനന്ത്രിയെ രന്‍ജി പണിക്കര് സ്‌നക്രീനനിലെത്തിച്ചു. ഒരു തരപത്തിലും നേപ്രക്ഷകനെന ആകര്‍ഷിക്കാനനാകാതെ പോയ മാനനസി ശര്‍മ്മയെ എന്തിനന് ഈ സിനനിമയിലെത്തിച്ചു എന്ന ചോദ്യം ഇനനിയും ബാക്കി നനില്‍ക്കുന്നു. ഒരു നനല്ല നപ്രകടനനത്തിനനുള്ള കാമ്പും കഴമ്പുമൊന്നും തിരക്കഥയിലില്ലായിരുന്നു. കൊച്ചി നനഗരത്തിനനുള്ളില്‍ നനിന്നു കൊണ്ട് ഒരു ദിവസത്തെ കഥ പറയുമ്പോള്‍ ഇനത്രയൊക്കെ നപ്രതീക്ഷിച്ചാല്‍ മതിയായിരിക്കും. ജാര്‍ഖണ്ടുകാരനേനാട് നനീ മാവോയിസ്റ്റാണോ എന്നു ചോദിക്കുന്ന പോലീസുകാരന്‍ അധികാരത്തിന്റെ ബൂട്ടിട്ട് ചവിട്ടുന്നത് മനനുഷ്യത്വത്തിനന് മേല്‍ മാനത്രമല്ല. ഒരു രാജ്യത്തിന്റെ ഐക്യത്തിന്‍ മേല്‍ കൂടിയാണ്. അനന്യസംസ്ഥാനന തൊഴിലാളിയോട് അപമര്യദയായി പെരുമാറുന്ന കച്ചവടക്കാരന്‍ മലയാളി സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വക്താവാണ്. തൊഴിലാളികളെ മനനുഷ്യരായി കാണാനനാകാത്ത ഒരു വിഭാഗത്തിന്റെ. മുഴച്ചു മുഴച്ചു നനില്‍ക്കുന്ന ചിനത്രം ഒരു വിഭാഗം നേപ്രക്ഷകരേയും തൃപ്തിപ്പെടുത്തുന്നില്ല. ബിജിബാലിന്റെ സംഗീതം എവിയെയൊക്കെയോ സിനനിമയെ താങ്ങിനനിര്‍ത്തുന്നത് കാണാമായിരുന്നു.
ചര്‍ച്ച ചെയ്യുന്ന രാനഷ്ട്രീയത്തിനനനനുസരിച്ച് സിനനിമ വിലയിരുത്തിയാള്‍ അച്ചാദിന്‍ പറഞ്ഞത് തീനവ്രവാദത്തിന്റെ കഥയാണ്. മത തീനവ്രവാദത്തിന്റെ കഥ. പക്ഷെ മുന്‍പ് നനിരവധി തവണ പല രൂപത്തിലും ഭാവത്തിലും ഈ തീനവ്രവാദ കഥ കേട്ട നേപ്രക്ഷകനന് ഒരു പുതുമയും സമ്മാനനിക്കാന്‍ ഈ ചിനത്രത്തിനന് കഴിഞ്ഞില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചപ്പോഴാകട്ടെ അതിനനനത്ര വീര്യവും ഉണ്ടായില്ല. പറഞ്ഞുവന്നത് സിനനിമ അനത്ര മോശമാണെന്നല്ല. ചില രാനഷ്ട്രീയങ്ങള്‍, ചില സാമൂഹിക നപ്രശ്‌നനങ്ങള്‍ നേപ്രക്ഷകരിലേക്കെത്തിക്കാനനുള്ള അച്ചാദിന്നിന്റെ നശ്രമം നനല്ലത് തന്നെ.
ജിഹാദി കഥ പറയാന്‍ എന്ത്ിനനായിരുന്നു ഒരു ജാര്‍ഖണ്ഡുകാരന്റെ പശ്ത്താലം. അതോ കേരളത്തിലെത്തിയ ജാര്‍ഖണ്ടുകാരന്റെ കഥ പറഞ്ഞവസാനനിപ്പിക്കാന്‍ ഒരു ജിഹാദി കഥ വേണമായിരുന്നോ. എന്തായാലും ഏച്ച് കെട്ടിയപ്പോഴുണ്ടായ ഒരു മുഴ ചിനത്രത്തിലുണ്ടായിരുന്നു. സാമാനന്യ ലോജിക്കിനന് നനിരക്കാത്ത ചില സംഭവങ്ങളെങ്കിലും വെറുപ്പിച്ചു. നനിയമത്തില്‍ വിശ്വാസമില്ലാത്ത പൗരന്‍ നനഗരത്തിലെ പോലീസിന്റെ പണിചെയ്യുന്നതും, മൂന്ന് വാണ്ടഡ് നക്രിമിനനല്‍സിനെന നനിയമത്തിനന് മുന്നില്‍ കൊണ്ടുവരുന്നതും, പോലീസിനന് അയാളെ മനനസിലാക്കാനനാകാതെ പോയതുമെല്ലാം. അത്തരം ഹീറോയിസങ്ങളുടെ കാലം കഴിഞ്ഞതല്ലേ. ഹീറോയിസം ആയിക്കോട്ടെ. സിനനിമയാണല്ലോ. പക്ഷെ തീനവ്രവാദികലിലേക്ക് നനായകന്‍ എത്തുന്ന വഴികള്‍ പലതും പനേക്ഷ്രകനെന കുഴക്കുന്നു. ഇത് ഒരു സാധാരണ തൊഴിലാളി തന്നെയാണോ എന്ന് നേപ്രക്ഷകന്‍ ഒരു നനിമിഷം ചിന്തിച്ചു പോയെങ്കില്‍ തെറ്റു പറയാനനാകില്ല. കേവലം ഒരു കല്ലുണ്ടാക്കിയ ഹര്‍ത്താലും, ജനനസമ്പര്‍ക്കവും കല്ലേറും കല്ലെറിഞ്ഞവനെന അനേന്വഷിക്കാനന് മെനനക്കെടാത്തതുമൊക്കെയായി സമകാലീനന കേരള രാനഷ്ട്രീയത്തേയും ഒന്നു കുത്താന്‍ ചിനത്രം നശ്രമിച്ചു. എന്നെങ്കിലും നനല്ല ദിവസം വരുമെന്നോര്‍ത്ത് നപ്രതീക്ഷ കൈവിടാതെ കഴിയുന്ന ഒരനന്യ സംസ്ഥാനന തൊഴിലാളിയെ കൂട്ടു പിടിച്ച് മറ്റു ചില കാര്യങ്ങള്‍ പറയാന്‍ നശ്രമിച്ച ചിനത്രം ക്ലൈമാകസില്‍ മതത്തെ കൂട്ടു പിടിച്ച് രക്ഷപൈടാമെന്ന് കരുതിയെങ്കിലും വിലപ്പോയില്ല. രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു പിടി കാര്യങ്ങള്‍ നേപ്രക്ഷകനന് വാരിക്കൊടുത്തു. അത് കാഴ്ചക്കാരനന് കിട്ടിയോ എന്തോ ?

സാധാരണക്കാരന്റെ സിനനിമ ചിലപ്പോള്‍ അങ്ങനെനയാണ്. സാധാരണ കഥ സാധാരണ കഥാപാനത്രങ്ങളെ കൂട്ടു പിടിച്ച് അസാധാരണമായി പറയാന്‍ നശ്രമിക്കും. അച്ചാ ദിന്നും അനത്രയേ ചെയ്തിട്ടുള്ളൂ. നേപ്രക്ഷകന്റെ അസ്വാദനന തലത്തെ സ്പര്‍ശിക്കാതെ ചിനത്രത്തിന്റെ തലത്തിലേക്ക് നേപ്രക്ഷകനെന എത്തിക്കാന്‍ നശ്രമം നനടത്തിയ ഒരു ചിനത്രം. കണ്ടും കേട്ടും പഴകിയ ചില രാഷ്‌നട്രീയങ്ങള്‍, ചില സന്ദേശങ്ങള്‍, ചില രംഗങ്ങള്‍ അതാണ് അച്ചാദിന്‍.


No comments:

Post a Comment