Thursday, 30 July 2015

ബജ്രംഗി ഭായ്ജാൻ : അതിർ വരമ്പുകൾ ഭേദിച്ച ചിത്രം


                             ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധവും ക്രിക്കറ്റും പകയും അങ്ങനെന രണ്ട് രാജ്യങ്ങളുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ നനിരവധി ചിനത്രങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടെ ങ്കിലും ബനജ്രംഗി ഭായ്ജാന്‍ പറഞ്ഞ ഇന്ത്യ പാകിസ്ഥാന്‍ കഥ വ്യത്യസ്തമാണ്. തികച്ചും വ്യത്യസ്തം. ഇന്ത്യന്‍ ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ ഭായ്ജാനന് മുന്‍പില്‍ വഴിമാറുന്നുണ്ടെങ്കില്‍ അതിനന് കാരണവുമുണ്ട്. ഈ സിനനിമ കാണാനനുള്ള കാരണവും അതു തന്നെയാണ്. രാജ്യത്തിനനും ജാതി മതങ്ങള്‍ക്കും അതിര്‍ വരമ്പുകള്‍ ഉണ്ടെങ്കില്‍ അത് ഭേദിക്കപ്പെടാനനുള്ളതാണെന്ന് തെളിയിച്ച ചിനത്രം കൂടിയാണ് സല്‍മാന്‍ ഖാന്റെ ബജ് രംഗി ഭായ്ജാന്‍. കെട്ടുറപ്പുള്ള ഒരു കഥയും, പഴുതുകളില്ലാത്ത തിരക്കഥയും മടുപ്പിക്കാത്ത മേക്കിംഗും, കണ്‍ നനിറയെ കാണാനനുള്ള കാഴ്ചകളും, തമാശ, സങ്കടം, നെനാമ്പരം, ദേശീയത, ആത്മാഭിമാനനം, അങ്ങനെന  പറഞ്ഞറിയിക്കാനനാവാത്ത, മാറി മാറി വരുന്ന വിവിധ വികാരങ്ങളും. അതാണ് ബജ്‌രംഗി ഭായ്ജാന്‍.

ബാഹുബലി എന്ന നബ്രഹ്മാണ്ഡ ചിനത്രമൊരുക്കിയ എസ് എസ് രാജമൗലിയുടെ അച്ഛന്‍ കെവി വിജയേനന്ദ്ര നപ്രസാദ് കഥയും തിരക്കഥയുമൊരുക്കിയ ഈ ചിനത്രം നേപ്രക്ഷകന്റെ ആസ്വാദനനതലത്തെ സ്വാധീനനിക്കുന്ന തലത്തില്‍ അണിയിച്ചൊരുക്കിയ കബീര്‍ ഖാന്‍ അര്‍ഹിക്കുന്ന അ
ഭിനനന്ദനനം ചെറുതല്ല.
പാക് അധീനന കശ്മീരിലെ സുല്‍ത്താന്‍പൂര്‍ എന്ന അതിമനേനാഹരമായ നഗ്രാമത്തില്‍ തുടങ്ങുന്ന കഥ അവസാനനിക്കുന്നത് ഇന്ത്യ പാക് അതിര്‍ത്തിയിലാണ്. അല്ല തകര്‍ക്കപ്പെടുന്ന അതിര്‍വരമ്പുകളിലാണ്. പാക് ത്കിക്കറ്റ് താരം ഷാഹിദ് അനഫ്രീദിയോടുള്ള നഭ്രമം കാരണം ഷാഹിദയെന്ന പേര് കിട്ടിയ ആറ് വയസുകാരിയെ അവതരിപ്പിച്ച ഹര്‍ഷാലി മല്‍ഹോനത്രയെന്ന ആ കൊച്ചു പെണ്‍കുട്ടിയാണ് ശരിക്കും സിനനിമയിലെ താരം. കാണാന്‍ വളരെയധികം ഭംഗിയുള്ള, ഒരു പുഞ്ചിരി കൊണ്ട് ഏതൊരു നേപ്രക്ഷകന്റേയും ഹൃദയം കീഴടക്കാന്‍ പോന്ന ഷാഹിദ വളരെ പെട്ടെന്നാണ് നേപ്രക്ഷകന്റെ നെനാമ്പരമായി മാറുന്നത്. കാരണം ഷാഹിദയ്ക്ക് സംസാരിക്കാനനാവില്ല. ഷാഹിദയുടെ സംസാര ശേഷി മടക്കിയെടുക്കാന്‍ ദില്ലിയിലെ ദര്‍ഗയില്‍ നപ്രാര്‍ത്ഥിക്കാന്‍ പോയിട്ട് മടങ്ങുന്ന വഴി ഷാഹിദയും അമ്മയും  യദൃശ്ചയാ വേര്‍പിരിയുന്നു. അമ്മ പാകിസ്ഥാനനിലേക്കും ഷാഹിദ ഇന്ത്യയിലേക്കും. ഷാഹിദയെത്തി ചേരുന്നത് സല്‍മാന്‍ഖാന്‍ അവതരിപ്പിക്കുന്ന പവന്‍ എന്ന യുവാവിന്റെ കൈയ്യില്‍. ഷാഹിദയെ തിരികെ പാകിസ്ഥാനനിലെത്തിക്കാന്‍ പവന്‍ നനടത്തുന്ന നശ്രമങ്ങളാണ് ഈ ചിനത്രം പറയുന്നത്.
സല്‍മാന്‍ ഖാന്റെ സ്ഥിരം മസില്‍ നപ്രകടനനങ്ങള്‍ കാണാനനാനഗ്രഹിക്കുന്നവര്‍ ബജ്‌രംഗിക്ക് പോകാതിരിക്കുന്നതാണ് നനല്ലത്. കാരണം ഇതൊരു മസില്‍ ചിനത്രമല്ല. എങ്കിലും ഇന്ത്യയിലെ നേപ്രക്ഷകര്‍ അംഗീകരിച്ച സല്‍മാന്‍ എന്ന അഭിനേനതാവിന്റെ കൈയ്യില്‍ പവന്‍ എന്ന കഥാപാനത്രം എന്തുകൊണ്ടും ഭനദ്രമായിരുന്നു. തികഞ്ഞ നശ്രീരാമ ഭക്തനനും, പഠിക്കാന്‍ നനല്ല രീതിയില്‍ മോശവും, സര്‍വ്വോപരി ശുദ്ധനനും, സഹജീവികളോട് സ്‌നേനഹമുള്ളവനനുമായ പവന്‍ ഈ ചിനത്രത്തിലൂടെ നേപ്രക്ഷകനേനാട് പറഞ്ഞു വയ്ക്കുന്നത് നനിരവധി കാര്യങ്ങളാണ്. റസീക്ക എന്ന നനായിക കഥാപാനത്രത്തെ അവതരിപ്പിച്ച കരീനന കപൂറിനന് കാര്യമായി ഒന്നും ചെയ്യാനനുണ്ടായിരുന്നില്ലെങ്കിലും സാനനിധ്യം കൊണ്ട് ചിനത്രത്തെ ധനന്യമാക്കാന്‍ കരീനനയ്ക്ക് കഴിഞ്ഞു. പാകിസ്ഥാനനി മാധ്യമനപ്രവര്‍ത്തകനനായി എത്തിയ നനവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിനത്രത്തിന്റെ ദിശ നനിര്‍ണ്ണയിക്കുന്ന മറ്റൊരു കഥാപാനത്രം. ചിരിയും ചിന്തയും മാനത്രമല്ല ചില യാഥാര്‍ത്ഥ്യങ്ങളും സിദ്ദിഖിയുടെ ഛന്ദ് നനവാബ് എന്ന മാധ്യമ നപ്രവര്‍ത്തകനനിലുണ്ടായിരുന്നു. മലയാളി നേപ്രക്ഷകര്‍ക്കും സുപരിചിതനനായ ശരത് സക്‌േേസനനയും മോശമാക്കിയില്ല. റസീക്കയുടെ അച്ഛനനായ ഫയല്‍വാനെന സക്‌സേനന മനേനാഹരമാക്കി. പവന്റെ കൈയ്യിലെത്തുന്ന ഷാഹിദ ഇന്ത്യയില്‍ തന്നെയുള്ള ഏതോ കുട്ടിയാണെന്ന് കരുതുന്ന പവന്‍ സംസാര ശേഷിയില്ലാത്ത ഷാഹിദയെ മുന്നിയെന്ന് വിളിക്കുന്നു. മുന്നി ഒരു മുസ്ലീമാണെന്ന് അറിയുന്ന പവന്റേയും റസീക്കയുടേയും ഞെട്ടല്‍ ഇന്ത്യക്കാരോരുത്തരും നനിരവധി തവണ കണ്ടിട്ടുള്ളതാണ്. തികഞ്ഞ രാമ ഭക്തനനായ പവനനും നബ്രാഹ്മണയായ റസീക്കയ്ക്കും സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറമായിരുന്നു ആറ് വയസുകാരിയാണെങ്കിലും ഒരു മുസ്ലീം പെണ്‍കുട്ടിയുടെ സംരക്ഷണം. ഇന്ത്യ പാകിസ്ഥാന്‍ നക്രിക്കറ്റ് മത്സരത്തിനനിടെ എല്ലാവരും ഇന്ത്യയ്ക്ക് വേണ്ടി ആര്‍ത്ത് വിഴിക്കുമ്പോള്‍ മുന്നി മാനത്രം പാകിസ്ഥാനന് വേണ്ടി കൈയ്യടിക്കുന്നത് ഞെട്ടല്‍ മാനത്രമല്ല സൃഷ്ടിക്കുന്നത്. എന്തൊക്കെയായാലും എല്ലാ ഇന്ത്യക്കാരനനും പാകിസ്ഥാനനിയും ഇഷ്ടപ്പെടുന്ന നക്രിക്കറ്റ് എന്ന വികാരത്തെ ഈ സിനനിമയും നനന്നായി ഉപയോഗിച്ചിട്ടുണ്ട്.  വ്യാജരേഖകളുണ്ട ാക്കി മുന്നിയെ പാകിസ്ഥാനനിലെത്തിക്കാന്‍ പവന്റെ കയ്യില്‍ നനിന്നും ലക്ഷങ്ങള്‍ വാങ്ങുന്ന നട്രാവല്‍ ഏജന്റ് പക്ഷെ കേവലം ആറ് വയസുമാനത്രമുള്ള മുന്നിയെ എത്തിക്കുന്നത് ദില്ലിയുടെ ചുവന്ന തെരുവുകളിലൊന്നിലാണ്. പെണ്‍ശരീരത്തെ, അത് പിഞ്ചാണെങ്കില്‍ പോലും തുച്ഛമായ ലാഭത്തിനന് വേണ്ടി വില്പനന ചരക്കാക്കുന്ന മനനസാക്ഷിയില്ലാത്ത ഒരു സമൂഹത്തിന്റെ നപ്രതീകമാണ് ചിനത്രത്തിലെ നനീചനനായ നട്രാവല്‍ ഏജന്റ്. ഏജന്റിന്റെ ചുവന്ന തെരുവിലേക്കുള്ള യാനത്ര ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ചിനത്രം പറഞ്ഞു വയ്ക്കുന്നത്.
നനവാസുദ്ദീന്‍ സിദ്ദിഖിയുടെ മാധ്യമനപ്രവര്‍ത്തകന്‍ മുഖ്യധാരാ മാധ്യമങ്ങളിലെത്താനനായി കാട്ടിക്കൂട്ടുന്ന വിനക്രിയകള്‍ ചിരിയുണര്‍ത്തുമെങ്കിലും മാധ്യമലോകത്തിനന് നേനരെയുള്ള പരിഹാസമായാണ് ചില നേനരത്തൊക്കെ അനനുഭവപ്പെടുന്നത്. വാര്‍ത്തകളല്ല റേറ്റിംഗും നശ്രദ്ധ നേനടലുമാണ് മാധ്യമനപ്രവര്‍ത്തനനമെന്ന് ചിലപ്പോഴെഹ്കിലും ഈ സിനനിമ പറയാതെ പറയുന്നുണ്ട്. ഇന്ത്യന്‍ സിനനിമകളില്‍ നനായകനെനാപ്പം നനിരവധി ചങ്ങാതിമാരെ കണ്ട ിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നനായകനന് ലഭിച്ച പാകിസ്ഥാനനി ചങ്ങാതിയെ തീയ്യേറ്ററില്‍ നനിന്നും കൂടെ കൂട്ടാന്‍ നേപ്രക്ഷകന്‍ ആനഗ്രഹിച്ചാല്‍ തെറ്റ് പറയാനനാകില്ല. പാകിസ്ഥാനനിയാണെങ്കിലും ഇങ്ങനെനയൊരു ചങ്ങാതി ഉണ്ടായിരുന്നെങ്കില്‍. . . .
മനനുഷ്യന്‍ സൃഷ്ടിച്ച രാജ്യങ്ങളും മതങ്ങളും മനനുഷ്യനന് തന്നെ അതിരുകള്‍ സൃഷ്ടിക്കുമ്പോള്‍ മനനുഷ്യന്‍ മനനുഷ്യനനല്ലാതെയായി മാറുന്നു. അങ്ങനെനയല്ല, അതിര്‍വരമ്പുകള്‍ ഭേദിക്കണമെന്നും ഇന്ത്യയിലും പാകിസ്ഥാനനിലുമുള്ള ജനനം ആനഗ്രഹിക്കുന്നത് യുദ്ധമല്ല സമാധാനനവും സാഹോദര്യവുമാണെന്നുമാണ് ബജ്‌രംഗി പറയുന്നത്. ദൃശ്യങ്ങളിലും സംഭാഷണത്തിലും അവതരണത്തിലും ആര്‍ഭാടം കാണിക്കാതെ മിതമായ തരത്തില്‍ കഥ പറഞ്ഞ ഈ സല്‍മാന്‍ ചിനത്രം ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തിയും ശനത്രുതയും പങ്കിടുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കാലപ്പഴക്കം ചെന്ന നനയതനന്ത്രങ്ങളുടെ രാഷ്‌നട്രീയമാണ്. മനനുഷ്യന്‍ സൃഷ്ടിച്ച അതിര്‍വരമ്പുകളുടെ വേലിക്കല്ലുകള്‍ പൊളിച്ചെറിയേണ്ടതിന്റെ ആവശ്യകതയാണ്.

ഹിന്ദുസ്ഥാനനിയായതിന്റെ പേരില്‍ കാണുന്നവരെല്ലാം തീനവ്രവാദിയെന്ന് വിളിച്ച അമുസ്ലീമായ പവന്‍ മനദ്രസിലെത്തുമ്പോള്‍ സസ്‌നേനഹവായ്‌പ്പോടെ സ്വീകരിക്കുന്ന ഉസ്താദിലാണ് ഒരു യഥാര്‍ത്ഥ പുരോഹിതനെന കാണുന്നത്. ഹിന്ദുവിനേനയും, മുസല്‍മാനേനയും, നക്രിസ്ത്യാനനിയേയും വെവ്വേറെ കാണേണ്ടതില്ലെന്ന ഉസ്താദിന്റെ നപ്രഖ്യാപനനമാണ് ശരിക്കും ചിനത്രത്തെ മുന്നോട്ട് നനയിക്കുന്നത്. ഇന്ത്യയില്‍ കാണുന്ന പാകിസ്ഥാനനികളെയെല്ലാം തീനവ്രവാദികളായി മാനത്രം കാണാനനാനഗ്രഹിക്കുന്ന ഹിന്ദുസ്ഥാനനിയെപ്പോലെ പാകിസ്ഥാനനില്‍ മതിയായ രേഖകളില്ലാതെ എത്തുന്ന ഇന്ത്യക്കാരനെന ഇന്ത്യന്‍ തീനവ്രവാദിയായി കാണാനനാണ് ഓരോ പാകിസ്ഥാന്‍ ഉദ്യോഗസ്ഥനനും താല്പര്യം. ദേശീയതയല്ല അത് വര്‍ഗ്ഗീയതയുടെ രാനഷ്ട്രീയമാണെന്നാണ് ചിനത്രം പറയുന്നത്. പാകിസ്ഥാനനിലെത്തുന്ന പവന്‍ തീനവ്രവാദിയല്ലെന്ന് തെളിയുമ്പോഴും ഇന്ത്യക്കാരനനായത് കൊണ്ട് മാനത്രം അയാളെ ഹിന്ദുസ്ഥാനനി ജാസൂസായി കാണാന്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥ മേലാളന്‍ ഒരു നപ്രതീകമാണ്. ദേശത്തിന്റേയും, ജാതി-മതങ്ങളുടേയും, വര്‍ണ്ണത്തിന്റേയും അതിരുകള്‍ നനിര്‍ണ്ണയിക്കുന്ന അധികാര മത്ത് പിടിച്ച ഉദ്യോഗസ്ഥരുടെ നപ്രതീകം. കാര്യങ്ങളെല്ലാം ശുഭമായി അവസാനനിക്കാന്‍ നശ്രീരാമനന് വേണ്ടി എല്ലാം സഹിച്ച ഹനനുമാന്‍ സ്വാമിയെപ്പോലെ സര്‍വ്വതും സഹിക്കാന്‍ തയ്യാറാകുന്ന പവന്‍ കുമാര്‍ ചതുര്‍വേദി ഇന്ത്യന്‍ ഹിന്ദുവിനന് പാകിസ്ഥാനനി മുസ്ലീമിനേനാട് ഒരു വിരോധവുമില്ല എന്ന് തെളിയിക്കാന്‍ നശ്രമിക്കുകയാണ്. കുറ്റക്കാരനനല്ലാത്ത ഇന്ത്യക്കാരനെന മേലുദ്യോഗസ്ഥന്‍രെ വാക്ക് ധിക്കരിച്ച് വിട്ടയക്കാന്‍ തയ്യാറാകുന്ന പാകിസ്ഥാനനി പോലീസുകാരന്‍ സമാധാനനം ആനഗ്രഹിക്കുന്ന പാകിസ്ഥാന്‍ ജനനതയുടെ നപ്രതീകമാണ്. വികാരപരമായ ക്ലൈമാക്‌സാണ് ചിനത്രത്തിനനായി കബീര്‍ ഖാന്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ പാക് അതിര്‍ത്തി തകര്‍ത്ത് സാധാരണ ജനനം ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുമ്പോള്‍ ഓരോ നേപ്രക്ഷകനനും ആത്മാഭിമാനനം കൊണ്ടും ഉള്‍പുളകം കൊണ്ടും കണ്ണുനനിറയുന്നു. സംസാര ശേഷിയില്ലായിരുന്ന പാകിസ്ഥാനനി മുസ്ലീം പെണ്‍കുട്ടി ചുരുങ്ങിയ കാലം കൊണ്ട് ഹൃദയബന്ധം സ്ഥാപിച്ച ഇന്ത്യന്‍ ഹിന്ദു  യുവാവിനെന മാമാ എന്ന് വിളിക്കുമ്പോള്‍ രണ്ട് രാജ്യങ്ങളുടെ ശനത്രുതയുടെ, രണ്ട് മതങ്ങളുടെ പകയുടെ അവശേഷിപ്പുകളാണ് ഇല്ലാതെയാകുന്നത്. ചിനത്രത്തിന്‍രെ സംഗീതം എടുത്തു പറയേണ്ട് തന്നെയാണ്. ബിജിഎമ്മും പാട്ടുകളും അത്യാകര്‍ഷകമായി ഒരുക്കിയ സംഗീതഞ്ജരെ അഭിനനന്നദിക്കുന്നു. ഛായാനഗ്രഹകന്‍ അസീം മിനശ്ര കാട്ടിത്തന്ന മായിക കാഴ്ചകള്‍ മറക്കാനനാകില്ല. നനിരവധി ചിനത്രങ്ങളില്‍ കശ്മീരും പാകിസ്ഥാനനും എല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തം തന്നെ.
ചിനത്രത്തിന്റെ ക്ലൈമാക്‌സില്‍ പാകിസ്ഥാന്‍ ജനനത തകര്‍ത്തത് ഇന്ത്യ-പാക് അതിര്‍ത്തിയുടെ കേവലം വലികള്‍ മാനത്രമായിരുന്നില്ല. മറിച്ച് രക്തവും മജ്ജയും മാസവുമുള്ള മനനുഷ്യന്‍ സഹോദരങ്ങളെപ്പോലെ കഴിയേണ്ടവരാണെന്നുള്ള തിരിച്ചറിവിനെന മൂടി വയ്ക്കനനായി ഭരണകൂടം സൃഷ്ടിച്ച ശനത്രുതയുടെ, പകയുടെ മതില്‍ക്കെട്ടുകളാണ് അവര്‍ തകര്‍ത്തെറിഞ്ഞത്. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു പോയ ഒരു ജനനതയുടെ സമാധാനനത്തിനന് വിലങ്ങുതടിയായ അതിരുകളാണ് ഈ ചിനത്രം പിഴുതെറിയാന്‍ നശ്രമിക്കുന്നത്. യുദ്ധം നനടക്കുമ്പോഴും നക്രിക്കറ്റ് കളി കാണുമ്പോഴും മാനത്രമല്ല ചില സിനനിമ കാണുമ്പോളും ദേശീയതയെന്ന വികാരം ഉണ്ടാകുമെന്ന് കാട്ടിത്തരുന്ന ഈ സിനനിമ ധൈര്യമായി താീയ്യേറ്ററില്‍ പോയി കാണാം. സമയവും പണവും നനഷ്ടമാകില്ലെന്നുറപ്പ്. പെരുന്നാളാഘോഷിക്കാനെനത്തി നേപ്രക്ഷകനന് ആഘോഷനനിമിഷങ്ങള്‍ സമ്മാനനിച്ച ഈ ചിനത്രം കാണാതെ പോയാല്‍ നേപ്രക്ഷകനന് നനഷ്ടമാകുന്നത് ഒരു പക്ഷെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനനിമകളിലൊന്നായിരിക്കും.


No comments:

Post a Comment